ക്നാനായ വിശേഷങ്ങളില് കുഞ്ഞൂഞ്ഞു പിതാവ് പ്രസിദ്ധീകരിച്ചത്
കോട്ടയം പിതാക്കന്മാര്‍ അമേരിക്കയില്‍ ക്നാനായപള്ളികളുടെ കൂദാശാ
തിരുക്കര്‍മ്മങ്ങള്‍ക്ക് വരുമ്പോഴൊക്കെ കുഞ്ഞൂഞ്ഞ് നാണിച്ചു തല കുനിക്കാറുണ്ട്.
വേണ്ട, കൂടുതല്‍ ചോദ്യമൊന്നും വേണ്ട. എനിക്കറിയാം എന്താണ് പറയാന്‍
പോകുന്നതെന്ന്. അമേരിക്കയില്‍ ക്നാനായപള്ളി എന്നൊന്ന് ഉണ്ടെങ്കില്‍ അത് നമ്മുടെ
ചിങ്ങവനം സഹോദരന്മാരുടെ പള്ളികള്‍ മാത്രമാണെന്നും നമ്മുടെ പള്ളികള്‍ Catholic എന്ന
വാക്കിന്റെ നിര്‍വചനം അനുസരിച്ച് “സാര്‍വലൌകിക”മാണെന്നുമല്ലേ? പൊന്നു ചേട്ടന്മാരെ,
കുഞ്ഞൂഞ്ഞിന് ദൈവശാസ്ത്രവും സഭാശാസ്ത്രവും ഒന്നും തീരെ അറിയില്ല. ക്നാനയക്കാരന്‍
കാശുകൊടുത്തു മേടിക്കുന്ന പള്ളി ക്നാനായപള്ളി എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്
അടിയന്‍ ഉദ്ദേശിച്ചത്. ഒരു പള്ളിയുടെയും (പള്ളിയുടെ പോയിട്ട് പള്ളിയുടെ ഒരു
ഇഷ്ടികയുടെപോലും) ഉടമസ്ഥാവകാശം കുഞ്ഞൂഞ്ഞിനില്ല. പിന്നെ ക്നാനയക്കാരന്‍ കാശ്
കൊടുത്തു മേടിക്കുന്ന പള്ളിയുടെ ഉടമസ്ഥന്‍ ആരാണെങ്കിലും
നമുക്കെന്താ.
പറഞ്ഞു വന്നത് മറ്റൊരു കാര്യമാണ്. ക്നാനായപള്ളികളില്‍ കൂദാശ നടക്കുമ്പോള്‍
അധികാരദണ്ഡും അംശവടിയും കൂമ്പന്‍ തൊപ്പിയുമായി മാര്‍ അങ്ങാടിയത്ത് എന്ന
നമ്മുടെയെല്ലാം പ്രിയങ്കരനായ ഡോളര്‍ തിരുമേനി നടുവില്‍. ഇരു വശത്തും
കപ്യാരന്മാരെപോലെ നമ്മുടെ സ്വന്തം ഉറുപ്പികതിരുമേനിമാരും. പൊന്നു ചേട്ടന്മാരെ,
കുഞ്ഞൂഞ്ഞിന് സഹിക്കുന്നില്ല.
ആലഞ്ചേരി പിതാവ് എന്തെങ്കിലും തിരുക്കര്‍മങ്ങള്‍ക്കായി നമ്മുടെയടുത്തു
വന്നാല്‍ നമ്മള്‍ അങ്ങേരെ ഇങ്ങനെ അവമാനിക്കുമോ? ഒരിക്കല്‍ അവമാനിച്ചാല്‍ അദ്ദേഹം
വീണ്ടും വരുമെന്ന് തോന്നുന്നുണ്ടോ? കൊച്ചുപിതാവിന്റെ കാര്യം പോട്ടെ, തല്‍ക്കാലം
അങ്ങേരു ഒരു സഹായമെത്രാന്‍ മാത്രമാണ്. അതാണോ നമ്മുടെ മാര്‍ മൂലക്കാട്ട്
വലിയപിതാവിന്റെ നിലയും വിലയും. കത്തോലിക്കാ സഭയില്‍ ഒരു സാദാ മെത്രാനെക്കാളും എത്ര
വലുതാണ് ഒരു മെത്രാപോലീത്ത! എന്നിട്ടും കൂദാശ കര്‍മ്മങ്ങളില്‍ കുന്തിരിക്കം
ആട്ടുന്ന സഹായിയെപ്പോലെ....
കര്‍ത്താവേ രക്ഷിക്കണേ.
കുറെ നാളായി ഈ അവമാനം സഹിക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ന്യൂ
യോര്‍ക്കിലുള്ള ചില സാമദ്രോഹികള്‍ പറഞ്ഞു പരത്തുന്നു അവിടത്തെ പള്ളി കൂദാശയ്ക്ക്
സഹായി ആയി മൂലക്കാട്ട് തിരുമേനി നവംബറില്‍ വീണ്ടും വരുന്നു
എന്ന്.
പൊന്നു പിതാവേ, കുഞ്ഞൂഞ്ഞിനെ വീണ്ടും നാണം കെടുത്താന്‍ തന്നെയാണോ
ഭാവം?
പൂഞ്ഞാര്‍ ഭൂമികയുടെ ആഭിമുഖ്യത്തിലുള്ള ഡി.പങ്കജാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ്2012 കോട്ടയം ജില്ലയിലെ പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും മീനച്ചില്‍ നദീ സംരക്ഷണസമിതി സെക്രട്ടറിയും കെ. സി. ആര്‍. എം നിര്‍വാഹകസമിതിയംഗവുമായ ശ്രീ. ജോയിമുതുകാട്ടിലിന് പ്രമുഖ പരിസ്ഥിതി രാഷ്ട്രീയപ്രവര്‍ത്തകനായ ശ്രീ. സി. ആര്‍.നീലകണ്ഠന്‍ സമ്മാനിച്ചു.
ശ്രീ ജോയി മുതുകാട്ടിലിന്റെ ഏറ്റവും അഭിനന്ദനീയമായ സദ്ഗുണം നിര്‍ഭയത്വമാണെന്നും അദ്ദേഹത്തിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും പോലെ ശ്രീ. പങ്കജാക്ഷക്കുറുപ്പിന്റെ സ്മരണ നിലനിര്‍ത്താനായി ജനങ്ങളും അത് അംഗീകരിക്കാനും അനുകരിക്കാനും തയ്യാറാകണമെന്നും പറഞ്ഞുകൊണ്ട് കേരള നദീ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. എസ്. രാമചന്ദ്രന്ശ്രീ ജോയി മുതുകാട്ടിലിനെ സദസ്സിനു പരിചയപ്പെടുത്തി.
ഭൂമിക വൈസ് പ്രസിഡന്റ്ശ്രീ. എം. എം. ചാക്കോ മണ്ണാറാത്തിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 23 ഞായറാഴ്ചഉച്ചകഴിഞ്ഞ് 2-ന്് ഭരണങ്ങാനം അസീസി-ജീവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലെആദ്യ ഇനം ശ്രീ.പങ്കജാക്ഷക്കുറുപ്പ് വിഭാവനം ചെയ്ത മാനുഷികധ്യാന പരിശീലനമായിരുന്നു.ശ്രീ.ജോര്‍ജ് മൂലേച്ചാലില്‍ നയിച്ച മാനുഷികധ്യാനം സദസ്സിലുള്ള ഓരോ മനുഷ്യനുംസ്വജീവിതത്തില്‍ സ്വാശീകരിച്ചു ജീവിക്കേണ്ട ദര്‍ശനമെന്തെന്ന് ലളിതമായിവ്യക്തമാക്കിഒപ്പം മതാതീതവും സാര്‍വത്രികവുമായ ഒരു സമഗ്രദര്‍ശനം പകര്‍ന്നുനല്കുകയും ചെയ്തു.
മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ശ്രീമരം മത്തായി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സമ്മാനദാനത്തോടൊപ്പം മുഖ്യപ്രഭാഷണവും ശ്രീ. സി. ആര്‍.നീലകണ്ഠന്‍നിര്‍വഹിച്ചു.
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രീ. മാധവ് ഗാഡ്ഗില്കമ്മീഷന് റിപ്പോര്‍ട്ടിന്റെ പ്രസക്തി, പരിസ്ഥിതിരാഷ്ട്രീയപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ടനിരവധികാര്യങ്ങള് മുതലായ കാര്യങ്ങള്‍ അടങ്ങുന്ന
ശ്രീ സി, ആര്‍. നീലകണ്ഠന്റെ പ്രഭാഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് വായിക്കാനും യോഗാവസാനം സദസ്സുകൂടി തീരുമാനിച്ച ഒരു കര്‍മ്മ പരിപാടിയെ കുറിച്ച് കൂടുതല്‍ അറിയാനും താത്‌പര്യമുള്ളവര്‍ താഴെ ക്ലിക്കുചെയ്യുക:
കോട്ടയം
അതിരൂപതയിലെ ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ഇടവകാംഗമായ ഞാന്‍ മാന്നാനം യു.പി.
സ്കൂളില്‍ നിന്ന് 1994ല്‍
ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. എന്റെ മൂന്നു മക്കളില്‍ മൂത്ത മകള്‍ ലൌലിയെ
പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകാംഗമായ നടുവത്ത് ജോസ് മാത്യു വിവാഹം
ചെയ്തു ചെറുവാണ്ടൂരില്‍ കുടുംബസഹിതം താമസിക്കുകയായിരുന്നു. കൈപ്പുഴ സെന്റ്
ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തു വരവെ,
മൂന്നാമത്തെ പ്രസവത്തോടനുബന്ധിച്ചു കിടങ്ങൂര്‍ LLM ഹോസ്പിറ്റലില്‍
വച്ച് 15.3.2008-ല്‍ നാല്പതാം
വയസ്സില്‍ ലൌലി നിര്യാതയായി. അവളുടെ മകനും മകളും വിദ്യാര്‍ഥികളാണ്.
അന്തരിച്ച
ലൌലി
ലൌലിയുടെ മൃതദേഹം സംസ്ക്കരിക്കുവാന്‍ പേരൂര്‍ പള്ളി സിമിത്തേരിയില്‍ ഒരു
കല്ലറ ലഭ്യമല്ലാതിരുന്നത് കൊണ്ട് പൊതുവോല്ട്ടിലെ എട്ടാം നമ്പര്‍ സെല്ലിലാണ് അടക്കം
ചെയ്തിരിക്കുന്നത്. അവളുടെ ഭൌതികാവശിഷ്ടങ്ങള്‍ പൊതു ടാങ്കിലേയ്ക്ക്
തള്ളിയിടുവാനുള്ള സമയമായിരിക്കുകയാണ്. എന്നാല്‍ എന്റെ പ്രിയ മകള്‍ ലൌലിയുടെ
ശ്വാശതസ്മരണ നിലനിര്‍ത്തുന്നതിനുള്ള എന്റെ ആഗ്രഹം കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ
സഹായമെത്രാനെ ഞാനറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, എന്റെ
ഇടവകയായ ഏറ്റുമാനൂര്‍ പള്ളിയിലെ എന്റെ കുടുംബകല്ലറയിലേയ്ക്ക് ലൌലിയുടെ
ഭൌതികാവശിഷ്ടങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷ അവളുടെ ഭര്‍ത്താവും രണ്ടു മക്കളും
ഞാനും ചേര്‍ന്ന് തയ്യാറാക്കി പേരൂര്‍ പള്ളിയിലെയും ഏറ്റുമാനൂര്‍ പള്ളിയിലെയും ബ:
വികാരിമാരുടെ ശുപാര്‍ശയോടുകൂടി കോട്ടയം അതിരൂപതയുടെ ബ: ബിഷപ്പിന് സമര്‍പ്പിച്ചു.
എന്നാല്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്. എന്ന്
മാത്രമല്ല, അദ്ദേഹത്തെ കണ്ടു ഈ വിഷയം സംസാരിക്കാന്‍ പോലും 27 വര്ഷം പള്ളിയിലെ അക്കൌണ്ടന്റയി സേവനം ചെയ്ത എന്നെ ഇന്നുവരെ
അനുവദിച്ചിട്ടില്ല.
ഒരു സിമിത്തേരിയില്‍ അടക്കം ചെയ്ത ശരീരം മറ്റൊരു സിമിത്തേരിയിലെയ്ക്ക്
മാറ്റാന്‍ നിയമതടസ്സമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇത് ഒറ്റപ്പെട്ട
സംഭവമല്ലെന്നും ഇതുപോലുള്ള പല സംഭവങ്ങള്‍ നമ്മുടെ അതിരൂപതയില്‍ നടന്നിട്ടുണ്ടെന്നും
ആറു വര്ഷം മുമ്പ് ഇതേ ബിഷപ്പിന്റെ ഓഫീസില്‍ നിന്നുള്ള ഓര്‍ഡറനുസരിച്ചു ഇതേ
പള്ളിയിലെ കല്ലറയില്‍ തന്നെ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന ഭൌതികാവശിഷ്ടം അടക്കം
ചെയ്ത വിവരം ഓര്‍മ്മിപ്പിച്ചപ്പോഴും അദ്ദേഹം എന്റെ ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ല
എന്നുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നോടുള്ള വ്യക്തിവൈരാഗ്യം മാത്രമാണ്
ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാണ്. മറ്റുള്ളവര്‍ക്ക് അനുവധിച്ചുകൊടുക്കുന്ന രീതി
എനിക്ക് മാത്രം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
പ്രശ്നം പരിഹരിക്കപ്പെടാതെ വന്നപ്പോള്‍ ബ: മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്കപരിപാടിയില്‍ ഉള്‍പ്പെടുത്തി ഞാന്‍ അദ്ദേഹത്തിന് നല്‍കിയ പരാതി അദ്ദേഹം
മേല്നടപടികള്‍ക്കായി ബ: കോട്ടയം ജില്ല കലക്ടര്‍ക്ക് അയച്ചുകൊടുത്തത് ഇപ്പോള്‍ ബ:
കോട്ടയം RDO-യുടെ പരിഗണനയിലാണ്.
കൈപ്പുഴ സ്കൂളിലെ നിയമനസമയത്ത് അഞ്ചു വര്‍ഷത്തേയ്ക്കുള്ള ഡെപ്പോസിറ്റ്
എന്ന പേരില്‍ ലൌലിയോട് ബിഷപ്പ് വാങ്ങിയ ഒരു ലക്ഷം രൂപ, ലൌലിയുടെ മരണശേഷം നാല്
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരികെതരാന്‍ അദ്ദേഹം വിസ്സമ്മതിക്കുകയാണ്. എല്ലാവര്ക്കും
മാതൃകയായിരിക്കുകയും പരമാവധി സഹായസഹകരണങ്ങള്‍ അജഗണങ്ങള്‍ക്ക് ചെയ്തുകൊടുക്കുകയും
ചെയ്യാന്‍ കടമയുള്ള ബിഷപ്പ് സ്വന്തം സമുദായംഗങ്ങളെപ്പോലും ശത്രുക്കളായിക്കണ്ട്
ദ്രോഹം തുടരുന്നത് ക്രൂരവിനോദം തന്നെയാണ്. ആരെയും ദ്രോഹിക്കാതെയും, ആര്‍ക്കും ഒരു
ബുദ്ധിമുട്ടും ഉണ്ടാക്കാതെയും മുന്‍കീഴ്വഴക്കമനുസരിച്ച് തന്നെ അനുവദിക്കാവുന്ന ഈ
പ്രശത്തിന്റെ പേരില്‍ സഭാധികാരികള്‍ സ്വീകരിച്ചിരിക്കുന്ന ഇത്തരം ദ്രോഹനടപടികളില്‍
എനിക്ക് അതിയായ വേദനയുണ്ട്.
ജോസ്
അട്ടാറ സീറോ മലബാര്‍ വോയിസ് ബ്ലോഗില്‍ പ്രസിദ്ധികരിച്ച ലേഖനം
മാതാപിതാക്കളില്‍ നിന്നും കുടിശിഖ പിരിക്കുവാന്‍ കുഞ്ഞുങ്ങളെ
ബന്ധികളാക്കുകയാണ് അമേരിക്കന്‍ സീറോ മലബാര്‍ രൂപത. ഇക്കഴിഞ്ഞ പോസ്റ്റില്‍ ശ്രീ
ജോസഫ് മാത്യു വിവരിച്ച കാര്യങ്ങള്‍ ഗാര്‍ഫീല്‍ഡ് ഇടവകയില്‍ മാത്രം നടന്ന
ഒറ്റപ്പെട്ട ഒരു സംഭവമല്ല.
ചിക്കാഗോ സീറോ മലബാര്‍
കത്തീദ്രല്‍ ഇടവകയിലും അതുപോലെ തന്നെ കൊപ്പേല്‍ തുടങ്ങിയ രൂപതയുടെ കീഴിലുള്ള മറ്റു
പല ഇടവകകളിലും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി തന്ത്രപൂര്‍വ്വം
നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പോളിസി ആണിത്. ചിക്കാഗോ രൂപതയുടെ പോക്കിലും
അതിന്റെ മെത്രാന്റെ ഒരുപ്പോക്കിലും മനം മടുത്ത കുഞ്ഞാടുകള്‍
സ്വാഭാവികമായും പണ്ടത്തെപ്പോലെ പണം ചുരത്തി ക്കൊടുക്കുന്നില്ല. അതിനു പ്രതിവിധിയായി
മെത്രാന്റെ അടുക്കള കമ്മിറ്റിയിലെ ഏതോ ഒരു മന്ദബുദ്ധി മുമ്പോട്ട് വച്ച വിചിത്രവും
അതേസമയം സഭാവിരുധവും ക്രൂരവും മാതാപിതാക്കളെ അപമാനിതരാക്കുകയും ചെയ്യുന്ന ഈ നടപടി
രൂപതാ നേതൃത്ത്വം അതേപടി അംഗീകരിച്ചു നടപ്പിലാക്കി
കൊണ്ടിരിക്കുകയാണ്.
അജഗനങ്ങളില്‍ നിന്നും പണം പിരിക്കുവാന്‍ കുഞ്ഞാടുകളെ
ബലിമൃഗങ്ങള്‍ ആക്കുകയാണ് അമേരിക്കന്‍ സഭാ നേതൃത്ത്വം. അതിനായി അവര്‍
കണ്ടുപിടിച്ചിരിക്കുന്ന ചില മാര്‍ഗങ്ങള്‍ അതി വിദഗ്ധവും തന്ത്രങ്ങള്‍ പൈശാചികവും
ആണ്.
കുഞ്ഞാടുകളെ അവരറിയാതെ തന്നെ കഴുത്തറക്കുവാനുള്ള ഉപാധി യായി ഇന്റര്‍
നെറ്റിനെ അവലംബിച്ചിരിക്കുകയാണ് നമ്മുടെ ഇവിടുത്തെ അധികാരികള്‍. ഓണ്‍ ലൈന്‍
രെജിസ്ട്രേഷന്‍ എന്ന ഓമനപ്പേരില്‍ ജനങ്ങളുടെ ബാങ്ക് അക്കൌണ്ട് കൊള്ള ചെയ്യുവാന്‍
വളരെ തന്ത്രപരമായ പദ്ധതികള്‍ ആണ് അവര്‍ ചിക്കാഗോ കത്തീദ്രല്‍ ഇടവകയില്‍
ആവിഷ്കരിച്ചിരിക്കുന്നത്.
എല്ലാ ഞായറാഴ്ച കളിലും തന്നെ ഇടവക പള്ളിയില്‍
ദിവ്യബലിയില്‍ പങ്കു കൊള്ളുന്നവര്‍ ആണ് ഇവിടുത്തെ CCD കുഞ്ഞുങ്ങളും അവരുടെ
മാതാപിതാക്കളും എങ്കിലും CCD ക്കുള്ള രെജിസ്ട്രേഷന്‍ ഓണ്‍ ലൈനില്‍
ചെയ്യുന്നതി ടിനോടാണ് ഇടവക നേത്രുത്ത്വത്തിനു കൂടുതല്‍ താല്‍പ്പര്യം. അതില്‍
ഒളിച്ചു വച്ചിരിക്കുന്ന പന്നിപ്പടക്കം തിരിച്ചറിയാതെ കുഞ്ഞാടുകള്‍ എടുത്തു
കടിക്കുകയാണ്.
ചിക്കാഗോ കത്തീദ്രല്‍ പള്ളിയുടെ വെബ് സൈറ്റില്‍ പോയാല്‍
CCD , മലയാളം ക്ലാസ്സുകള്‍ എന്നിവക്കുള്ള ലിങ്ക് കാണാം. അതില്‍ കുത്തിയാല്‍
രെജിസ്ട്രേഷന്‍ പേജിലേക്ക് നിങ്ങളെ ആനയിക്കും. യൂസര്‍ ഐടിയും പാസ് വേര്‍ഡും
ഉണ്ടാക്കിക്കഴിഞ്ഞാല്‍ കാര്യത്തിലക്ക് കടക്കുകയായി. പിന്നെ നിങ്ങളുടെ കംപ്യുട്ടര്‍
ഭവ്യതയോടെ ചോദിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ആണ്. നിങ്ങള്‍
യഥാര്‍ഥത്തില്‍ ഒരു കുഞ്ഞാട് തന്നെയാണോ അതോ ബ്ലോഗുകള്‍ പോലെയുള്ള ഏതെങ്കിലും കുളം
കലക്കികള്‍ ആണോ എന്ന് ഉറപ്പുവരുത്താന്‍ ഒരു 10 ഡോളര്‍ അപ്പോള്‍ തന്നെ നിങ്ങളുടെ
കാര്‍ഡില്‍ ചാര്‍ജ് ചെയ്യും. ഈ കടമ്പ കഴിഞ്ഞു കിട്ടിയാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍
നിങ്ങളുടെ പള്ളിക്കണക്കിലേക്ക് എത്തി നോക്കുകയാണ്. നിങ്ങളുടെ കണക്കുകള്‍ അരിച്ചു
പെറുക്കി നോക്കിയിട്ട് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരശരീരി പോലെ നിങ്ങളോട് പറയും:
നിങ്ങള്ക്ക് ഇത്ര ഇത്ര ഡോളര്‍ കുടിശിഖയുണ്ട് . അതിപ്പോള്‍ തന്നെ ഈ കാര്‍ഡില്‍
ചാര്‍ജ് ചെയ്തു നിങ്ങളെ സഹായിക്കട്ടോ? എസ് കുത്തിയാല്‍ നിങ്ങള്‍ മേല്‍പ്പറഞ്ഞ
പന്നിപ്പടക്കും കണ്ണുമടച്ചു എടുത്തി വിഴുങ്ങി എന്നര്‍ത്ഥം. ഉടനടി CCD
രെജിസ്ട്രേഷന്‍ പറുദീസാ എന്ന പേജിന്റെ കവാടം നിങ്ങള്ക്ക് മുമ്പില്‍
തുറക്കപ്പെടുകയും നിങ്ങളുടെ കുഞ്ഞുങ്ങള്‍ വേദപാഠം പഠിക്കപ്പെടുവാന്‍
യോഗ്യരാക്കപ്പെടുകയും അടുത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ അതിന്റെ ഭലം നിങ്ങള്‍
കാണുകയും ചെയ്യും.
ഇനി നിങ്ങളുടെ കുടിശിഖ ഈ കാര്‍ഡില്‍ ഇപ്പോള്‍ തന്നെ
ചാര്‍ജ് ചെയ്തു നിങ്ങളെ സഹായിക്കട്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ നോ കുത്തിയാല്‍
അടുത്ത ഏഴു തലമുറയ്ക്ക് ഉണ്ടാകാന്‍ പോകുന്ന ശാപത്തിന്റെ ആദ്യ നിമിഷങ്ങള്‍ അപ്പോള്‍
തന്നെ ആരംഭിക്കുകയായി. നിങ്ങള്‍ പോയി വികാരിയച്ഛനെയോ ട്രസ്റ്റി മാരില്‍
ആരെയെങ്കിലുമോ പോയി കാണുക. അതിനു ശേഷം മുമ്പോട്ട് പോകുക. ഈ ഉപദേശത്തോടെ CCD
പറുദീസായുടെ കവാടം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍ തല്ക്കാലത്തെക്കെങ്കിലും
കൊട്ടിയടക്കപ്പെടുന്നു. വികാരിയച്ചനെയോ അല്ലെങ്കില്‍ ഏതെങ്കിലും ട്രസ്റ്റി യേമാനേയോ
കണ്ടു അവന്റെ കാലില്‍ വീണു അവതയും പൊറുതിയും പറഞ്ഞു നിങ്ങളുടെ കുടിശിഖ തവണകള്‍ ആയി
കൊടുത്ത് തീര്‍ക്കാനുള്ള സംവിധാനം ഉണ്ടാക്കുക.
ഈ അനുഭവത്തില്‍ക്കൂടി കടന്നു
പോകുന്ന ഒരു അല്‍മായ കുഞ്ഞാടും അവനു സ്വന്തം ജീവനിലും ഭാവിയിലും
മരണത്തിലും പേടിയുണ്ടെങ്കില്‍ മേലാല്‍ പള്ളിക്കുടിശിഖ ഉണ്ടാക്കുകയില്ല
എന്നുറപ്പാണ്. മുട്ടയില്‍ നിന്നും വിരിയാത്ത കുഞ്ഞാടിന് ഇതാണ് വിധി എങ്കില്‍
പിന്നത്തെ കാര്യം പറയേണ്ടല്ലോ.
ഇന്ന് ഞാന്‍, നാളെ നീ എന്ന് പറഞ്ഞ പോലെ എല്ലാ
പ്രവാസി സമൂഹത്തിലും അനധിവിദൂര ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇത് തന്നെയാണ്.
അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ കയ്യും കാലും കൂച്ചിക്കെട്ടി സീറോ മലബാര്‍
സഭാധികാരികള്‍ പണ്ടേ കപ്പാസിട്ടു കഴിഞ്ഞു. ഇപ്പോള്‍ അവരുടെ കണ്ണുകള്‍ ആര്‍ത്തിയോടെ
നോക്കുന്നത് യൂറോപ്പിലെയും ആസ്ട്രേലിയ യിലെയും കുഞ്ഞ്ടാടുകളുടെ കൊഴുത്തു മെഴുത്ത
വൃഷ്ണ സഞ്ചിയിലെയ്ക്കാണ്. അതേല്‍ കത്തി വയ്ക്കാനുള്ള പരക്കം പാച്ചിലാണ് മാര്‍
ആലന്ചെരിയും അല്‍മായ കമ്മീഷനും ഉലകം മുഴുവന്‍ ചുറ്റി ക്കറങ്ങി
ക്കൊണ്ടിരിക്കുന്നത്.,
ഞങ്ങള്‍ അറിഞ്ഞില്ല, ഞങ്ങള്‍ക്ക് മുന്നറിയിപ്പ്
കിട്ടിയില്ല എന്ന് പറഞ്ഞു പിന്നീട് മോങ്ങിയിട്ടു കാര്യമില്ല. അമേരിക്കന്‍
വിശ്വാസികളുടെ അനുഭവം മറ്റു പ്രവാസി സമൂഹങ്ങള്‍ക്ക് ഒരു പാഠമായിരിക്കട്ടെ.
ബിഷപ്പുമാരിലെ പെരും കള്ളനും പെരും കള്ളന്മാരിലെ ബിഷപ്പുമായ മാര്‍ അറക്കലും
അദ്ദേഹത്തിന്‍റെ ദല്ലാള്‍ തൊഴിലില്ലാ വക്കീലും നയിക്കുന്ന അല്‍മായ കമ്മീഷനെ
എയിഡ്സ് രോഗമുള്ള ഒരു വേശ്യയായി മാത്രം കണക്കാക്കി അകറ്റി നിറുത്തുക. ഈ പ്രതിരോധ
നടപടി എടുക്കുന്ന പക്ഷം മറ്റു രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങള്‍ക്ക് രക്ഷയുണ്ടാകും.
Pope apologises to Australians for sexual abuse in the Church as thousands protest against his visit
Pope Benedict apologised today for sexual abuse in the Catholic Church in Australia, saying those responsible should be brought to justice.
The Pope previously confronted sexual abuse in the Church during a visit to Washington in April, meeting victims and vowing to keep paedophiles out of the priesthood.
But his words at a mass inside Sydney's St Mary's Cathedral today were stronger than those he used in the United States.
The Pope said: 'I would like to pause to acknowledge the shame which we have all felt as a result of the sexual abuse of minors by some clergy ... in this country.'
Pope Benedict XVI waves as he arrives on stage for the Evening Vigil at Randwick Racecourse during World Youth Day
'I am deeply sorry for the pain and suffering the victims have endured', the pontiff said in a homily in Sydney.
'These misdeeds, which constitute so grave a betrayal of trust, deserve unequivocal condemnation. Those responsible for these evils must be brought to justice.
'I ask all of you to support and assist your bishops and to work together with them in combating this evil.'
The comments are believed to be the first time the pope has specifically apologised for sexual abuse by clergy and stated clearly that abusers should be brought to justice.
The protesters denounced what they called Pope Benedict XVI's antiquated and discriminatory views
His address came as around 1,000 protesters rallied in Sydney against Church doctrine, chanting "Pope is wrong, put a condom on" and throwing inflated condoms into the air.
One protester dressed as a drag queen called "Pope Alice", while others wore "Pope Go Homo" T-shirts, as some 200,000 young pilgrims marched across Sydney Harbour Bridge to the city's horse racing track for a night vigil attended by the pontiff.
Police kept protesters and pilgrims apart, but arrested one pilgrim after he punched a "No Pope" protester in the face. Enlarge
Protesters rally in support of sexual freedom and the use of condoms in Sydney
Bishops in the United States and elsewhere were discovered to have moved clergy who had sexually abused minors from parish to parish instead of defrocking them or handing them to authorities.
In the United States alone, dioceses have paid more than $2 billion to settle suits with victims, forcing some dioceses to sell off properties and declare bankruptcy.
After the papal apology, victims' group Broken Rites said: 'Sorry is not enough. Victims want action, not just words.'
Anti-Pope protesters chanted 'The pope is wrong, put a condom on!'
Broken Rites say there have been 107 convictions for Church abuse in Australia, but that there could be thousands of victims as only a few cases go to court.
Victims had been calling on the Pope to issue a public apology during his visit and to implement an open and accountable system of investigating abuse claims.
They say the Catholic Church in Australia continues to try and cover up abuse.
'A remote apology does not carry anywhere near the weight as a personal, direct apology,' said Anthony Foster, whose two daughters were raped by a Melbourne priest.
'This is only an apology, it is only words, it doesn't commit all the resources of the Church to this problem,' he said.
'I hear he is deeply sorry. I do not believe that he really understands the depth of the problem ... He needs to meet with victims and victim support groups to understand what is required.'
Sexual abuse by Catholic clergy has overshadowed the Pope's visit, with the Church reopening a 25-year-old abuse case in Australia only days before the pontiff arrived.
The Catholic Church in Australia has paid millions of dollars in compensation, but has capped individual payments to tens of thousands of dollars, with many payments undisclosed due to confidentiality settlements.
Victims say the compensation payments are inadequate. Click here: Pope apologises to Australians for sexual abuse
വേദപാഠ
ക്ലാസ്സുകള്‍ അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളില്‍ സൌജന്യമായിട്ടായിരുന്നു നാളിതു വരെ പ്രവാസി മലയാളികളുടെ കുഞ്ഞുങ്ങള്‍ക്കു
നല്‍കിയിരുന്നത്. വേദപാഠം പഠിപ്പിക്കുവാന്‍ ഉത്സുകരായ വോളണ്ടീയേഴ്സ്
എല്ലാ ഇടവകകളിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കി വരുന്നു.
പള്ളികുടിശിഖ വരുത്തുന്ന മാതാപിതാക്കളുടെ മക്കളെ
പഠിപ്പിക്കുവാന്‍ പാടില്ലായെന്ന് കാണിച്ചു അടുത്ത
കാലത്ത് ഷിക്കാഗോ രൂപതയില്‍നിന്നു കല്‍പ്പനകള്‍ എല്ലാ പള്ളികളിലും
അയച്ചെന്നും അറിയുന്നു. അമേരിക്കയില്‍ ന്യുജെഴ്സിയില്‍ സീറോ മലബാര്‍രൂപത
വക ഗാര്‍ഫീല്ഡു പള്ളിയില്‍(Garfield)
കുടിശികക്കാരായ ഏതാനും മാതാപിതാക്കളുടെ മക്കളെ
വേദപാഠ ക്ലാസുകളില്‍നിന്നും വികാരി ഇറക്കി വിട്ടതായും അറിയുന്നു. അമേരിക്കന്‍ നിയമങ്ങളെ മറികടന്നു പള്ളിക്കകത്തും പുറത്തും എതിര്‍വാക്കു പറയുന്നവര്ക്കെതിരെ ഗുണ്ടാകള്‍ പള്ളിയില്‍ ഭീഷണിയും മുഴക്കുന്നുണ്ട്. വികാരിയുടെ സഹായ സഹകരണവും ഉണ്ട്. ഈ വികാരിയുടെ കഴിഞ്ഞ കാല ചരിത്രങ്ങളും പേരും
ഫോട്ടോയും ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍
അല്‍മായ ശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പുറത്താക്കപ്പെട്ട
കുട്ടികള്‍ കരഞ്ഞുകൊണ്ടായിരുന്നു അന്നു വേദപാഠ ക്ലാസ്സുകള്‍ വിട്ടത്. ഒരു
കുട്ടിയുടെ രക്ഷകര്‍ത്തവില്‍നിന്നും ലഭിച്ച വിവരങ്ങളാണിവ.
ന്യുജേഴ്സിയിലുള്ള ഗാര്‍ഫീല്ഡുപള്ളി സീറോ മലബാര്‍ റീത്തുകാരുടെതെങ്കിലും യഥാര്‍ഥത്തില്‍ കാനോന്‍ നിയമം അനുസരിച്ച് ന്യുജേഴ്സി മെത്രാന്റെ കീഴിലാകുവാനെ സാദ്ധ്യതയുള്ളൂ. അമേരിക്കന്‍ കത്തോലിക്കാ
സഭയില്‍ വേദപാഠങ്ങള്‍ സൌജന്യമായി നല്‍കുന്നു. കാനോന്‍ നിയമങ്ങളെ മറികടന്നു
ഷിക്കാഗോ രൂപതയുടെ കല്‍പ്പന വികാരി അനുസരിക്കേണ്ടതായി ഇല്ല. അമേരിക്കന്‍രൂപതാ നിയമങ്ങളെ ലംഘി ച്ചു ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുത്ത
വികാരിക്കെതിരെ ശക്തമായ നടപടികള്‍ക്കും അമേരിക്കന്‍ രൂപതാ
മേത്രാനില്നിന്നും അര്‍ഹനാണ്. ഗുണ്ടാകളെ ഭയന്നു കുഞ്ഞാടുകളും നിശബ്ദരായി ഇരിക്കുന്നു.
വേദപാഠ ക്ലാസ്സില്‍ ചേരുമ്പോള്‍ കുട്ടികളെകൊണ്ട് ഇംഗ്ലീഷില്‍
ചൊല്ലിപ്പിക്കുന്ന പ്രതിജ്ഞയുടെ തര്‍ജിമ ഇങ്ങനെ, "ദൈവനാമത്തില്‍ വേദപാഠ പഠിതാവായ ഞാന്‍
(പേര്---) ലോക സാഹോദര്യത്തിലും
ക്രിസ്ത്യന്‍ പരിശുദ്ധിയിലും ഹൃദയം അര്‍പ്പിച്ചു യേശുവിന്‍ പാദങ്ങളില്‍
സ്വയം വിളിക്കായി വിശ്വസിച്ചു പ്രതിജ്ഞ ചെയ്യുന്നു. അവളുടെ പൈതൃക
സ്വത്തായ ആത്മീയപാരമ്പര്യത്തിലും മഹത്വത്തിലും എന്റെ വിശുദ്ധമായ
സഭയെ ഞാന്‍ സ്നേഹിക്കുന്നു. അഭിമാനിക്കുന്നു . സഭയുടെ പഠനങ്ങള്‍
അനുസരിക്കുകയും പതിവായി മുടങ്ങാതെ വേദപാഠ ക്ലാസ്സുകളില്‍ ഹാജരാവുകയും
ചെയ്തു കൊള്ളാമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. മാര്‍പാപ്പ,
മെത്രാപോലീത്താ , മെത്രാന്‍, മേല്പ്പട്ടക്കാര്‍, അദ്ധ്യാപകര്‍,
മാതാപിതാക്കള്‍ എന്നിങ്ങനെ ഏവരെയും ബഹുമാനിക്കുകയും വന്ദിക്കുകയും
ചെയ്തുകൊള്ളാമെന്നും പ്രതിജ്ഞചെയ്യുന്നു."
"In the name of God / I, the catechism student /
pledge myself / to be faithful to my call / towards universal brotherhood / and
Christian holiness. I love my Church. I am proud of / its rich and varied
spiritual heritage. I pledge myself / to abide by the teachings of the Church.
I shall attend / the catechism classes regularly. I pledge to respect and honor
/ the Pope, Major Archbishop / Archbishop / the parish priest / teachers / and
my parents. Lord Jesus, bless all of us."
നോക്കൂ, ജനിപ്പിച്ച മാതാപിതാക്കള്‍ക്കും പഠിപ്പിച്ച ഗുരുവിനും കൊടുത്തിരിക്കുന്ന സ്ഥാനം
പള്ളിയില്‍ പൊട്ടത്തരം പഠിപ്പിക്കുന്ന പട്ടക്കാരന്‍ കഴിഞ്ഞെന്നതും
കൌതുകകരമാണ്. പ്രതിജ്ഞയില്‍ ബിഷപ്പ്തൊട്ടു മാര്‍പാപ്പാവരെ
വന്ദിക്കണം. ഒരുതരം മസ്തിഷ്ക്ക പ്രഷാളനത്തില്ക്കൂടി കുട്ടികളുടെ മനസ്സില്‍ അടിമ വ്യവസ്ഥിതി സൃഷ്ടിക്കുകയാണ്. ഇവര്‍ക്ക് എന്ത്
ആത്മീയ പാരമ്പര്യം അല്ലെങ്കില്‍ ക്രിസ്ത്യന്‍ പരിശുദ്ധിയാണുള്ളത്? കുട്ടികളുടെ പ്രതിജ്ഞയില്‍നിന്നും
മനസിലാകുന്നില്ല. പള്ളി കുടിശിക തന്നില്ലെങ്കില്‍ പുരോഹിതന് തോന്നുമ്പോള്‍ കുട്ടികളെ പറഞ്ഞു
വിടാമെന്നും പ്രതിജ്ഞ ചെയ്യിപ്പിക്കുന്നില്ല.
സീറോമലബാര്‍ പള്ളികളിലെ നിയമാവലികളില്‍ വേദപാഠ ക്ലാസ്സുകളിലെ ഫീസ് സംവിധാനം വ്യക്തമായി വിവരിച്ചിട്ടുണ്ട്. "No fees are charged for the catechism. There are very minor
expenses for
the education materials. The teachers are volunteers." "വേദപാഠ
ക്ലാസുകളില്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. പുസ്തകം മേടിക്കുന്ന നിസാര
ചിലവുകള്‍ കുട്ടികള്‍ വഹിച്ചാല്‍ മതിയാകും." ഇന്റര്‍നെറ്റ് വഴിയും
മാതാപിതാക്കള്‍ക്ക് നല്‍കിയ നിയമാവലിവഴിയും ഫീസില്ലെന്നു വാഗ്ദാനം ചെയ്തിട്ടു, കുട്ടികളുടെ പഠനത്തിന്റെ ഇടയ്ക്കുവെച്ച്
പള്ളി കുടിശികയുടെ പേരില്‍ വേദപാഠക്ലാസുകള്‍ നിഷേധിച്ച ഈ പുരോഹിതനു ധാര്‍മ്മിക ബോധം ഇല്ലെന്നും വ്യക്തമാണ്. സഭാ നിയമങ്ങള്‍ തിരസ്ക്കരിച്ച ഈ മാന്യ പുരോഹിതന്റെ തീരുമാനം
അങ്ങേയറ്റം സംസ്ക്കാര രഹിതവും നീചവുമാണ്. കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ ചോദ്യം
ചെയ്യലുമാണ്. സീറോ മലബാര്‍ സഭയുടെ പാരമ്പര്യത്തിനും കളങ്കമെന്നു പറയാം.
വികാരിയുടെ
ലക്‌ഷ്യം പണമല്ലെങ്കില് മതബോധന ക്ലാസുകള്‍ പള്ളികളില്‍ നിറുത്തല്‍
ചെയ്യരുതോ? അമേരിക്കയിലും വേദപാഠം പഠിപ്പിക്കല്‍വഴി വര്‍ഗീയവിഷം കുത്തി
വെക്കുവാന്‍ സീറോമലബാര്‍ പുരോഹിതരെക്കാള്‍ കഴിവ് മറ്റാര്‍ക്കുമില്ല.
കുട്ടികള്‍വഴി കുറെ കഴിയുമ്പോള്‍ ഈ പുരോഹിതര്‍ മാതാപിതാക്കളുടെ
സ്വത്തുക്കള്‍ തട്ടിയെടുക്കുന്ന കഥകളും കേള്‍ക്കാം. പള്ളികളില്‍
വേദപാഠങ്ങള്‍ പഠിപ്പിച്ചു ക്രിസ്തുവിനെ ഇല്ലാതാക്കി. രണ്ടാം വത്തിക്കാന്‍
കൌണ്‍സില്‍ വേദപാഠങ്ങള്‍ക്ക് ഏകീകൃത ടെക്സ്റ്റു ബുക്കുകള്‍ ആഗോള
സഭയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഒരേയൊരു ക്രിസ്തുവിന്റെ വചനങ്ങള്‍
വളച്ചൊടിച്ചു ഓരോരുത്തരുടെയും ഭാവനക്ക് അനുസരിച്ച് വേദപാഠം പഠിപ്പിക്കും.
കൂടുതലും മെത്രാന്മാരെയും പുരോഹിതരെയും പുകഴ്ത്തിയുള്ള ക്ലാസ്സുകളായിരിക്കും എടുക്കുക.
അമേരിക്കയിലെമലയാളീകത്തോലിക്കര്പൌരസ്ത്യസഭകളുടെഭാഗമല്ല. അവര്മാത്രുസഭയില്നിന്നുംപിരിഞ്ഞസീറോമലബാര്ലത്തീന്കത്തോലിക്കരാണ്. ലത്തീന്മെത്രാപ്പോലീത്തായുടെകീഴിലുള്ളവരാണ്.
ഇങ്ങനെയുള്ള കുട്ടികളെ തോമ്മായുടെ കുരിശും താമരരൂപങ്ങളും പൈതൃകത്വവും
പഠിപ്പിച്ചു ചിന്താക്കുഴപ്പത്തില്‍ ആക്കുന്നതും ഈ കുട്ടികളോട് ചെയ്യുന്ന ഒരു
വഞ്ചനകൂടിയാണ്.
കുട്ടികള്‍ പരസ്പരം
ഇഷ്ടപ്പെട്ടു വളര്‍ന്നു കഴിയുമ്പോള്‍
ഒരേ സമുദായത്തില്നിന്നും വിവാഹിതരാകുവാനുള്ള സാഹചര്യം വേദപാഠ
ക്ലാസ്സുകള്‍വഴി പ്രയോജനപ്പെടുമെന്നും പുരോഹിതര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍
വളര്‍ന്ന കുട്ടികളില്‍ പത്തുശതമാനം പോലും സ്വന്തം സമുദായത്തില്‍ നിന്നും
വിവാഹം കഴിച്ചതായി അറിവില്ല. കൂടുതല്‍ മയക്കു മരുന്നു കുട്ടികളും ക്രിമിനലുകളും
വേദപാഠം ലഭിച്ചവരെന്നുള്ളതാണ് വിരോധാഭാസം. ഇവരുടെ ഇടയില്‍ കറമ്പികളും മെക്സിക്കന്സും
അപരിഷ്കൃത ജാതികളില്‍ നിന്നുമുള്ള ബന്ധുതകള്‍ സാധാരണമാണ്.
കൌമാരം തികഞ്ഞാല്‍ ഒരാള്‍പോലും പള്ളിയില്‍ വരാറില്ല. അവര്‍ക്ക് വേണ്ടി
പ്രത്യേക കുര്‍ബാനകള്‍ ഉണ്ടെങ്കിലും പുരോഹിതരുടെ നാടന്‍ മംഗ്ലീഷ്
പ്രസംഗങ്ങള്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരോട് ഒരു കൊല തന്നെയാണ്. അറുപതിനു
മുകളിലുള്ള വൃദ്ധജനങ്ങള്‍ ആണ് എന്നും പള്ളിനിറയെ ഉള്ളതും.
കുടിശ്ശിക വരുത്തിയ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ വേദപാഠ ക്ലാസ്സുകളില്‍നിന്നു പുറത്താക്കിയ തീരുമാനങ്ങള്‍ ന്യായികരിക്കുവാന്‍
സാധിക്കുകയില്ലെന്നുള്ളത് ശരി. എന്നാല്‍ ആ കുട്ടികള്‍ പുരോഹിതരോട്
പകയുണ്ടായി, ഭാവിയില്‍ സ്വതന്ത്ര ചിന്താഗതിക്കാരായി വളരുമെന്നതില്‍
സംശയമില്ല. പള്ളി ഉണ്ടാക്കുന്നതുവരെ അല്മേനി വേണം. പണവും വേണം. അധികാരവും പണവും, സംസ്ക്കാരമില്ലാത്ത ഇത്തരം പുരോഹിതന്റെ കൈവശം ലഭിച്ചാല്‍ ഗാര്‍ഫീല്ഡുപള്ളി ചരിത്രം എവിടെയും ആവര്‍ത്തിക്കും. പുരോഹിതനെ എന്തിനു കുറ്റം പറയുന്നു. അയാള്‍ക്ക്
ശാപ്പാടും കൊടുത്തു കാറും താമസവും നല്‍കി പുറത്തു തലോടി നടക്കുന്ന
കുഞ്ഞാടുകളെയും തോളുരുമ്മി നടക്കുന്ന ഗുണ്ടാകളെയും അല്ലെ പൊതു ജനദ്രോഹികളായി കാണേണ്ടത്.
ചാന്‍സലര്‍മാര്‍ ഭരിക്കുന്ന അങ്ങാടിയത്തിന്റെ ഓഫീസില്‍നിന്നു പള്ളിക്കു
പത്തുശതമാനം നിര്‍ബന്ധമായി
പിരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ പള്ളികളിലും അയച്ചുവെന്നും പറയുന്നു.
സര്‍ക്കാരിനുപരിയായി പത്തുശതമാനം നിര്‍ബന്ധമായി പിരിക്കുന്നതു ഈ
നാട്ടില്‍
നിയമ വിരുദ്ധമല്ല. അമേരിക്കയില്‍ അങ്ങനെ ഒരു നിയമം പള്ളികള്‍ക്ക്
ബാധകമല്ല.
ഓരോരുത്തര്‍ക്കും കിട്ടുന്ന വരുമാനത്തിന്റെ ചെക്ക് പള്ളിയില്‍ മേടിച്ചു
രസീത് മേടിക്കണമെന്നും നിയമങ്ങള്‍ ഉണ്ടാക്കാം. അത്തരം നിയമങ്ങള്‍ ഇന്നു
നവീകരണ സഭകളിലെ വെന്തിക്കോസ് സഭകളില്‍ ഉണ്ട്. കൃത്യമായി സഭാമക്കളില്‍നിന്നും അവര്‍ പിഴിയുന്നുമുണ്ട്.
അമേരിക്കന്‍ നിയമങ്ങള്‍ കര്‍ശനമല്ലാത്ത
സ്ഥിതിക്ക് ദശാംശ നിയമം പ്രവാസി സീറോമലബാര്‍ രൂപതകളില്‍
നടപ്പിലാക്കുവാനും പ്രയാസമില്ല. പള്ളിയുമായി അടുത്തു നില്‍ക്കുന്ന തീവ്ര
കത്തോലിക്കരും പള്ളി നടത്തിപ്പിന്റെ സുഗമമായ നടത്തിപ്പിനു ഈ നിയമം
ആവശ്യമെന്നു കരുതുന്നു. പള്ളി തൊഴിലാളികളായ അച്ചന്മാരുടെ ജീവിത
നിലവാരമനുസരിച്ചുള്ള പണം വിശ്വാസികളില്‍നിന്നും
ലഭിക്കുന്നില്ല. മാമ്മോദീസാ, ആദ്യ കുര്‍ബാന, വിവാഹം, മരണം എന്നിവകളില് നിന്നുള്ള വരുമാനം വിശ്വാസികളില്നിന്നു ലഭിക്കുന്നത് കണക്കില്‍ ഉള്‍പ്പെടുത്താറില്ല.
രണ്ടാം തലമുറകളായ മലയാളീ യുവാക്കള്‍ പള്ളികളില്‍ വിവാഹം
കഴിക്കുന്നവരും ചുരുക്കം. പുരോഹിതരുടെ അമിതമായുള്ള ധനത്തിന്റെ അത്യാഗ്രഹം
പള്ളികളുടെ അന്ത്യവും കുറിക്കുന്നതായി ചിലര്‍ കരുതുന്നു. പള്ളികളില്‍
ഇന്നു പോവുന്ന ചെറുപ്പക്കാര്‍ പലരും ആത്മീയം തേടിയല്ല മറിച്ചു ഒരു സമൂഹ കൂടികാഴ്ചയ്ക്ക് വേണ്ടിയും കൂടിയാണ്. കുര്‍ബാന കഴിഞ്ഞു കുടുംബങ്ങള്‍
സ്പോന്‍സര്‍ ചെയ്യുന്ന കാപ്പി സല്‍ക്കാരങ്ങളും ഉണ്ട്. അവിടെ കുശല വര്‍ത്തമാനങ്ങളും ആകാം.വേഷഭൂഷാദികള്‍ക്കും പൊങ്ങച്ചത്തിനും ഗോസ്സിപ്പിനും ഒരു അവസരവേദിയും.
Here is something for every true follower of Jesus whose first concern should be the good of the poor of Yaweh, good news to the poor here below not in heaven above. The question is how can be our brother's keeper, espescially the exploited ones. Everything else can wait. Publish it in Almaya, if you think it good.
With all good wishes,
james kottoor
FDI in Retail, Walmart & Some Eye Opening Facts
Heated discussions are on for and against Foreign Direct Investment(FDI) in Indian Market. Advocates including the PM who spoke, say it gives a good price for the small farmer, provides more jobs and saves them from ravenous wolves called the Middle men. Opponents say it bleeds the farmer, decimates the small retailors and replaces with a giant Shark(Walmart) who is worth more than half the GDP of India and can buy its way forward.
There are plus points on both sides. Now the fact is that the FDI is being enforced by a de facto minority government.Salutes to Mamatha
who is seen as the solitary figure who stands with the cause of the suffering common man in word, deed, body language and ordinary life style, in spite of her mercurial outbursts and even undemocratic ways in contrast to politicians in all parties excepting a stray A K. Antony and all NGOs excepting an Anna Hazare who cannot be easily bought by big money bags!
What will happen if a Walmart is allowed to run riot in India, where polititians are least concerned about strict enforcing of rules, nay all concerned about who can shell out more moey to bend rules to suit one's private interest? In the light of facts presented in the article below,suggest ways not to get the Aaam Admi in our midst trapped by arguments for or against FDI in Retail in India? james kottoor
'Reform' at nation's cost
By S Gurumurthy
20th September 2012 12:05 AM
Indeed ironical. On the same Friday (September 14) Prime Minister Manmohan Singh rolled out the red carpet for Walmart, New York City, America’s largest, shut Walmart out. Again ironically the very Friday the UPA government handed the FDI bouquet to Walmart and lobbyists assured that small retailers are safe, Atlanticcities, a web-newspaper from the stable of the famous Foreign Affairs magazine, carried a devastating headline news: ‘Radiating Death: How Walmart Displaces Nearby Small Businesses’. Weeks ago, on June 30, over 10,000 people, shouting “Walmart = Poverty”, marched through Los Angeles, America’s richest city, against Walmart stores. On June 1, hundreds protested in Washington DC against Walmart. “Say-No-To-Walmart” is an ongoing movement all over the United States.
Why focus on Walmart? It is world’s most powerful retailer; it has ‘spent’ a lot to get the UPA nod for FDI in retail. Even as lobbyists here celebrate Walmart, it has become untouchable where it was born, in the US. Why is Walmart so hated in the US? “Walmart will devastate local businesses,” say New York trade unions and local communities. The mass protesters at Los Angeles too cited the same reason: “small business will close down”; and screamed “Walmart has no heart and no morals. We don’t want you in Los Angeles.” Politicians in the US, however, seem to be like the UPA’s cousins. In March last, the Los Angeles City Council had put a moratorium on big retailers, but, Walmart got building permits just a day before! Recall the 2G permit cut off date?
Yet, the UPA certifies Walmart and its competitor cousins as compassionate to small retailers and farmers. It promises they will employ millions here. The evidence in the US is to the contrary. According to the Atlanticcities article, Walmart entered in Austin neighbourhood of Chicago in 2006. And by 2008, some 82 of the 306 small shops had closed down. The Economic Development Quarterly study found the closure rate around Walmart location at 35-60 per cent. Walmart radiated closure of 20 per cent of drug stores every mile from its stores; and 15 per cent home furnishing, 18 per cent hardware and 25 per cent toy stores. Studies in the US nail the UPA lie that FDI in retail will not hurt small shops. On job creation, a latest report (January 2010) titled ‘Walmart’s Economic Footprint’ prepared for the New York City Public Advocate says that Walmart kills three local jobs for every two it creates. So the job creation argument too is a lie. The third justification that the ‘farmers will get better prices’ is a clever lie, and so needs a closer look. It suppresses the vital fact that Walmart does not buy, or pay, over the counter. It buys the nation’s next harvest in futures market and fixes farm prices. It also imports cheap goods — from China — and destroy local production like it has done in the US. Take the first case, with the recent experience of the US and the world.
Rice prices in the US and world markets shot up by three times in April 2008 as compared to January 2007. It was then that the US President George W Bush made the funny remark that prices had gone up because the newly prosperous Indians had begun eating more! What was the truth? The USA Today (April 23, 2008) and CNN (April 24, 2008) quoted the California Rice Commission and USA Rice Federation as denying shortage of rice and saying there was enough stock. Why then were prices rising? It was because, said the CNN, Sams Club (Walmart’s wholesale division), holding huge stocks, was pushing up the prices. US farmers accused speculators and futures market for the high prices. It was not farmers who traded in farm futures. Investment funds accounted for 40 per cent of wheat futures trade in the US in January 2008, which rose to 60 per cent by April. Wheat futures that was $4 a bushel in early 2007, rose to $14 per bushel in April 2008. The US farmer, who had sold his harvest in futures market, lost and Walmart, which had bought the futures, gained. Even if some farmers had some stocks Walmart, which had stocked at cheaper prices, refused to buy at higher prices, pointed out the media.
Look at it this way. If the US farmers get remunerative prices from Walmart why does the US, with two per cent farming population, grant annual farming subsidies of $20 billion and the European Union, for its five per cent farming population, gift a subsidy of $74.5 billion annually. The experience of the US and West nail all three justifications for the FDI in retail as lies. Foreign direct investment in retail will incrementally hit the 12 million family retailers in India; it will not help farmers; it will cut jobs. Even more dangerous, it will destroy the rural food security.
Two of UPA government’s reports — of the Planning Commission Working Group on Agriculture for the XI Plan (2007-2012), and the 19th report of the Standing Committee of Parliament on Food (2006-2007) to Parliament — themselves nail the lie that Walmart will link farm-gate to its gate and make Indian farmers rich. The reports describe the farm-gate thus: a total of 59 million of farming families (32 crore rural people) live on subsistence farms of five acres or less (while US farms are 250 times and the Australian, 4000 times, larger); about 60 per cent of food products is barter-exchanged and consumed by farmers and farm labour, and as seed and animal feeds within villages; only 40 per cent move out of villages for commercial marketing. Even if a small part of the large local needs is drawn by an efficient Walmart from the farm gate to its gate, that will mean urban pricing in rural areas that will destroy the food security of two-thirds of Indians in villages.
The Montek Ahluwalia-led Planning Commission report laments that ‘the marginal farmers are certainly going to stay for a long time’ and ‘what happens to them has implications for the entire economy.” However, the small farmer is no waste. He is more efficient. His productivity a third higher, than in large farms. Small farmers use one-third of the total cultivated area and produce 41 per cent of nation’s food and 110 million tonnes of milk. If large ones replace them, the nation’s food production will fall by 7 per cent. The reformers do not know that recent global researches have confirmed that economy of scale that applies to industries does not apply to agriculture, where small ones are more efficient than large ones.
QED: The ‘reformers’ betray illiteracy; clamour for fame as reformers; secure it at nation’s cost. Reformers or deformers? S Gurumurthy is a well-known commentator on political and economic issues. E-mail: comment@gurumurthy.net
'Orthodox priests sprinkled holy water on nuclear warheads and blessed military factories, navy vessels and army aeroplanes while mugging for cameras.' Photograph: Danil Semyonov/AFP/Getty Images
പണ്ടത്തെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ‘പുലപേടി’, ‘പറപേടി’ എന്നിങ്ങനെ പലതരം പേടികള്‍ നിലവിലുണ്ടായിരുന്നു. കാലപ്രവാഹത്തില്‍ സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രബോധവും പ്രചുരപ്രചാരം നേടിയപ്പോള്‍ അന്ധവിശ്വാസജടിലവും അടിസ്ഥാനരഹിതവുമായ ഇത്തരം ഭയങ്ങള്‍ ജനങ്ങളെവിട്ട് അകന്നുപോയി. എന്നാല്‍ കത്തോലിക്കാവിശ്വാസികളെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പേടി നിലവിലുണ്ട്, അച്ചന്‍ പേടി. ളോഹയിട്ട പുരോഹിതന്മാരെ കണ്ടാല്‍ കത്തോലിക്കരുടെ മുട്ടുവിറയ്ക്കും. പുരോഹിതരുടെ മുഖം കറുത്താല്‍ അവരുടെ അടിവസ്ത്രം നനയും. കത്തോലിക്കര്‍ ധീരരായ ചാരുകസേര വിമര്‍ശകരാണ്. പുരോഹിതരില്‍നിന്ന് ചെവിപ്പാട് അകലത്തില്‍ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിന്റെ അകത്തളങ്ങളില്‍ ചാരുകസേരയില്‍ അമര്‍ന്ന്കിടന്ന് പുരോഹിതരെ എത്രവേണമെങ്കിലും വിമര്‍ശിക്കാന്‍ അവര്‍ ധൈര്യം കാണിക്കും. പത്തുപേര്‍ ഒത്തുകൂടുന്ന കല്ല്യാണവീട്ടിലൊ മരണവീട്ടിലൊ ചെന്നാലും പുരോഹിതരാരും കേള്‍വിവട്ടത്തിലില്ലെങ്കില്‍ മുഖ്യസംഭാഷണവിഷയം പുരോഹിതവിമര്‍ശനമാകും. എന്നാല്‍ അവര്‍ ഇരിക്കുന്ന മുറിയില്‍ ഒരു പുരോഹിതന്റെ സാന്നിധ്യം വേണ്ട ളോഹ തൂക്കിയിട്ടാല്‍മാത്രം മതി ഇക്കൂട്ടരുടെ നാവ് തൊണ്ടവഴി താഴേക്ക് ഇറങ്ങിപ്പോകും. കത്തോലിക്കരൊഴിച്ച് മറ്റൊരു മതവിഭാഗത്തിനും അവരുടെ പുരോഹിതരോടൊ പൂജാരിമാരോടൊ ഇത്തരം ഭയവികാരമില്ല. കത്തോലിക്കര്‍ ഉള്‍പ്പടെ എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിതരേയും പൂജാരിമാരേയും വിശ്വാസികള്‍ക്കുവേണ്ട പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ളവരാണ്. മറ്റൊരു മതത്തിലും വിശ്വാസികളെ പുരോഹിതര്‍ കയറി ഭരിക്കാറില്ല. അതിന് അവരെ അനുവദിക്കാറുമില്ല. എന്നാല്‍ കത്തോലിക്കരില്‍ ശാന്തിക്കാരന്‍ ഊരായ്മക്കാരനായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നുത്. ളോഹയിട്ടവരാണെന്ന ഹുങ്കില്‍ അവര്‍ വിശ്വാസികളെ അടക്കിവാഴുന്നു. ളോഹയിട്ടവര്‍ക്ക് സാധാരണ വിശ്വാസികളെക്കാള്‍ ആറു മീറ്റര്‍ തുണിയുണ്ടെന്നതൊഴികെ പ്രത്യേക മേന്മയൊന്നുമില്ല. ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ ഉന്നതമാര്‍ക്കോടെ വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം നടത്തി ഡോക്ടറൊ, എഞ്ചിനിയറൊ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരൊ, കോളജ് അധ്യാപകരൊ, കമ്പനി മേലധികാരികളൊ, വിവര സാങ്കേതിക വിദഗ്ധരൊ ആയിത്തീരുന്നു. കഷ്ടിച്ച് 35 ശതമാനം മാര്‍ക്കോടെ പത്താംതരം കടന്നുകൂടുന്നവരുടെ മുമ്പില്‍ ഇത്തരം വഴികളൊന്നുമില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളില്‍പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പലവ്യഞ്ജനക്കടയിലെ ജോലിയൊ കൈത്തൊഴിലുകളൊ സ്വീകരിച്ച് ജീവിക്കേണ്ടിവരുന്നു. മൂന്നു നേരം തികച്ച് ഭക്ഷണം കഴിക്കാനൊ, ഭംഗിയായ വസ്ത്രങ്ങള്‍ ധരിക്കാനൊ വീട്ടിലെ ദാരിദ്ര്യം ഇവരില്‍ മിക്കവരേയും അനുവദിക്കുന്നില്ല. കത്തോലിക്കരായ ഇത്തരക്കാര്‍ക്ക് പിന്നെ ലഭിക്കാവുന്ന ഏറ്റവും മാന്യമായ തൊഴിലാണ് പുരോഹിതവൃത്തി. സുഭിക്ഷമായ ആഹാരവും മറ്റു ജീവിതസൗകര്യങ്ങളുമാണ് അവരെ അവിടെ കാത്തിരിക്കുന്നത്. ഇത്തരക്കാര്‍ പിന്നീട് ‘റവ. ഡോക്ടര്‍’മാരായി വിശ്വാസികളെ ഭരിക്കാനെത്തുന്നു. വിശ്വാസികള്‍ അവരുടെ മുന്നില്‍ ഓച്ഛാനിച്ച് വാക്കൈപൊത്തി നില്‍ക്കുകയും മുട്ടിലിഴയുകയും കൈമുത്തുകയും ചെയ്ത് വണങ്ങുന്നു. കോടാനുകോടി വരുന്ന വിശ്വാസികളുടെ സമ്പത്ത് ആരോടും കണക്കുബോധിപ്പിക്കാതെ ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള അവകാശവും പുരോഹിതരാകുന്നതോടെ ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നു. വിശ്വാസികളുടെ ചെലവില്‍ നല്ലൊരു ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതില്‍ ഞങ്ങള്‍ എതിരല്ല. എന്നാല്‍ വിശ്വാസികളുടെ പണത്തിന്റെ ബലത്തില്‍ വിശ്വാസികളുടെ തലയില്‍ കയറിയിരുന്ന് നിരങ്ങുകയും അവരെ അടിമകളാക്കി കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കുകയും ചെയ്യുന്നതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം അവശ്യം അവശ്യമായി കരുതപ്പെടുന്ന മാമോദീസാ, വിവാഹം, ശവസംസ്‌കാരം തുടങ്ങിയ കര്‍മ്മങ്ങള്‍ നിഷേധിക്കപ്പെടുമൊ എന്നുള്ളതാണ് കത്തോലിക്കരുടെ പുരോഹിതരോടുള്ള ഭയത്തിന്റെ അടിസ്ഥാനം. ഇത്തരം കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നടത്തിക്കൊടുക്കുവാനാണ് പള്ളികള്‍ തോറും പുരോഹിതരെ ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുള്ളത്. ഇത്തരം കര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കേണ്ടത് പുരോഹിതന്റെ കര്‍ത്തവ്യമാണ്. ഇല്ലെങ്കില്‍ അത് കര്‍ത്തവ്യവിലോപമാണ് (dereliction of duty). സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ കര്‍ത്തവ്യവിലോപത്തിന് അച്ചടക്കനടപടി നേരിടേണ്ടി വരുമായിരുന്ന കുറ്റം. എന്നാലും ഇത്തരം ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഏതെങ്കിലും പുരോഹിതന്‍ വിശ്വാസിക്ക് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 297 വകുപ്പ് പ്രകാരം പുരോഹിതനെതിരെ ക്രിമിനല്‍ കേസ് കൊടുക്കാന്‍ അവകാശമുണ്ട്. കേസ് തീരുമാനമാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കാതെവെക്കാന്‍ കഴിയില്ലല്ലൊ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. തല്‍ക്കാലം മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുക. പിന്നീട് മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനെക്കൊണ്ടുതന്നെ പൊതുശ്മശാനത്തില്‍നിന്ന് മൃതാവശിഷ്ടങ്ങള്‍ മാന്തിയെടുപ്പിച്ച പള്ളിസെമിത്തേരിയില്‍ മതാചാരങ്ങളൊടെതന്നെ പുനഃസംസ്‌കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പുപറയുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പ്രസ്താവന നടത്തുന്നത്. കൊച്ചി സാന്താക്രൂസ് ഇടവകയിലെ ചെലവന ജോസഫിന്റെ മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനുണ്ടായ അനുഭവം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു. ഒരു പാവം വികലാംഗനായിരുന്നു ചെലവന ജോസഫ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയില്‍നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അയാള്‍. ഇടവകപുരോഹിതന്റെ അനിഷ്ടത്തിന് പാത്രമായ ചെലന ജോസഫിന്റെ മരണാനന്തരം മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കാന്‍ വികാരി വിസമ്മതിച്ചു. ബന്ധുക്കള്‍ക്ക് മനോവേദനയോടെ മൃതശരീരം കോര്‍പറേഷന്‍വക പൊതുശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നു. ഇതിനെതുടര്‍ന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്റെ സഹായസഹകരണങ്ങളോടെ ബന്ധുക്കള്‍ വൈദികനെതിരെ കേസ് ഫയല്‍ ചെയ്തു. ഈ കേസിലെ വിധി താഴെ പറയും പ്രകാരമായിരുന്നു. 1. മൃതാവശിഷ്ടങ്ങള്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ പൊതുശ്മശാനത്തില്‍നിന്ന് കുഴിച്ചെടുത്ത് എല്ലാവിധ മതാചാരങ്ങളോടുംകുടി പള്ളിസെമിത്തേരിയില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണം. 2. പരേതന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപായും കേസിന്റെ ചെലവും പുരോഹിതന്‍ നല്‍കണം. (ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപാ മാത്രമായതിനാലാണ് ഈ കുറഞ്ഞ തുക അനുവദിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ കൂടുതല്‍ തുകക്ക് അര്‍ഹതയുണ്ടെന്നുംകൂടി കോടതി വിധിയില്‍ പ്രസ്താവിച്ചിരുന്നു.) 3. പരേതന്റെ ബന്ധുക്കള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും മതപരമായ എല്ലാ കര്‍മ്മങ്ങളും പുരോഹിതന്‍ നടത്തിക്കൊടുക്കണം. പൊതുശ്മശാനത്തില്‍ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നിടത്ത് സന്നിഹിതനാവുന്നതിന്റെ അപമാനത്തില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്‍ നേതാക്കളുടെ കാലില്‍വീണ് പുരോഹിതന്‍ അപേക്ഷിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍തന്നെ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് വിലാപയാത്രയായി പള്ളിസെമിത്തരിയില്‍ കൊണ്ടുവന്ന് സഭാപരമായ മൃതശുശ്രൂഷ നടത്തി സംസ്‌കരിച്ചു. ഈ സംഭവങ്ങള്‍ അന്ന് ടി.വി. ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തരം ദുരനുഭവം ഏതെങ്കിലും കത്തോലിക്കാകുടുംബത്തിന് ഉണ്ടായാല്‍ കേരള കാത്തലിക് ഫെഡറേഷന്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. വിവാഹകര്‍മ്മത്തില്‍ വധുവരന്മാരാണ് കാര്‍മ്മികര്‍. പുരോഹിതന്‍ മുഖ്യസാക്ഷി മാത്രം. വരനും വധുവും സംയുക്തമായി ആവശ്യപ്പെട്ടാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് പുരോഹിതന്‍ കടപ്പെട്ടവനാണ്. പ്രസ്തുത നിയമപ്രകാരം പുരോഹിതന് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരിയെന്ന (Registering Authority) പദവിയുണ്ട്. വിവാഹം പള്ളിയില്‍ രജിസ്റ്റര്‍ചെയ്തു നല്‍കാന്‍ പുരോഹിതന്‍ വിസമ്മതിച്ചാല്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. മറ്റു കൂദാശകളും കത്തോലിക്കാ വിശ്വാസികളുടെ മൗലികാവകാശമാണ്. ഏതെങ്കിലും പുരോഹിതന്‍ അവ നിഷേധിച്ചാല്‍ മൗലികാവകാശധ്വംസനത്തിന് കേസ് കൊടുക്കാന്‍ അവകാശമുണ്ട്. വിശ്വാസികളുടെ പണം ഉപയോഗിച്ചുതന്നെ വിശ്വാസികള്‍ക്കെതിരെ കേസ് നടത്തിക്കാനുള്ള സൗകര്യവും തങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ അളവറ്റ സമ്പത്തുകൊണ്ട് നിയമത്തേയും നിയമസംവിധാനങ്ങളേയും വിലക്കെടുക്കാനുള്ള പ്രാപ്തിയും പുരോഹിതര്‍ക്കുണ്ടെങ്കിലും മിക്കപ്പോഴും നീതിനടപ്പാവുമെന്നുതന്നെയാണ് എന്റെ അടിയുറച്ച വിശ്വാസം. ഇത്തരത്തില്‍ പുരോഹിതര്‍ക്കെതിരെ നിയമത്തിന്റെ ശരശയ്യ തീര്‍ത്താല്‍മാത്രമേ സഭയില്‍ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആത്മാഭിമാനം നിലനിര്‍ത്താനും കഴിയുകയുള്ളു. ഇക്കാര്യത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളും.
ഇന്നത്തെ മാതൃഭൂമിയില്‍ ഗവേഷകയായ കാരന്‍ കിങ്ങിന്റെ 'യേശു വിവാഹിതനായിരുന്നു' എന്ന വിവാദപരമായ വെളിപ്പെടുത്തല്‍ പ്രസിദ്ധികരിച്ചിരിക്കുന്നു. സംശയമില്ലാതെ പഴക്കം തെളിയിച്ചിരിക്കുന്ന പാപ്പിറസ് താളില്‍ 'എന്റെ ഭാര്യ' എന്ന് യേശു പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന തെളിവ് ആണ് കാരന്‍ കിംഗ് എന്നാ വനിത റോമില്‍ നടന്ന ഒരു സമ്മേളനത്തില്‍ പുറത്തു വിട്ടത്. പതിറ്റാണ്ടുകളുടെ ഗവേഷണങ്ങള്‍ക്ക് ശേഷം ഡാന്‍ ബ്രൌണ്‍ എഴുതിയ ഡാവിഞ്ചി കോഡ് പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ തെളിവ്. ഡാന്‍ ബ്രൌണ്‍ നടത്തിയ വെളിപ്പെടുത്തലുകളെപ്പറ്റിയും സഭയുടെ അഭിപ്രായത്തെപ്പറ്റിയും പഠിച്ച ടൈംസ് മാഗസിന്‍ അവരുടെ മനസ്സിലാക്കല്‍ സംഗ്രഹിച്ചത്, യേശു മഗ്ദലനാ മറിയത്തെ വിവാഹം ചെയ്തതിന് ഡാന്‍ ബ്രൌണിന്റെ കൈയ്യില്‍ തെളിവൊന്നും ഇല്ലായെന്നും, അങ്ങിനെയൊരു വിവാഹം നടന്നിട്ടില്ലായെന്നു തെളിയിക്കാന്‍ സഭയുടെ കൈയ്യിലും തെളിവുകളൊന്നും ഇല്ലായെന്നും പറഞ്ഞാണ്.
ഇത്തരം വെളിപ്പെടുത്തലുകള്‍ ആകുലപ്പെടുത്തുന്നത് ക്രിസ്തുവിന്റെ ശിക്ഷ്യന്മാര്‍ക്ക് പോലും ഭാര്യമാര്‍ ഉണ്ടായിരുന്നില്ലായെന്നു സ്ഥാപിക്കാന്‍ ചരിത്രം തിരുത്തിക്കൊണ്ടിരുന്ന വിവിധ ക്രൈസ്തവ സഭകളെ മാത്രമാണ്. യേശുവിനെ ഒരു മനുഷ്യനായി പരിചയപ്പെടുത്തുകയും, സദ്ഗുരുവായി കാണുകയും, സമ്പൂര്‍ണ്ണ സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും മാര്‍ഗ്ഗത്തില്‍ സദാ ചലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് യേശു എന്നും മാറ്റമില്ലാതെ തുടരും. യേശുവിന്റെ രഹസ്യ ജിവിത കാലം മുഴുവന്‍ എവിടെയോ കുത്തിയിരുന്നു ധ്യാനിക്കുക മാത്രമായിരുന്നു എന്ന് വാദിച്ചു ശിലിച്ചവര്‍ മാറ്റത്തിന്റെ
ഈ കാഹളത്തെ എങ്ങിനെ നേരിടും എന്ന് പറയുക അസാദ്ധ്യം. ഒരു പക്ഷെ സ്വയം പിരിച്ചുവിടപ്പെട്ട ഏറ്റവും വലിയ പ്രസ്ഥാനമായി ക്രൈസ്തവര്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു കൂടായ്കയില്ല.
രണ്ടു അപേക്ഷകള്‍ മാത്രമാണ് ഉള്ളടക്കം , കാലുകള്‍ നിലത്തു തൊടാതെ സ്തുതികളില്‍ വസിക്കുന്ന നിങ്ങള്ക്ക് ഇത്
എത്ര മാത്രം മനസ്സിലാക്കാനാവും എന്നറിയില്ല .
1 ) നാട്ടില്‍ നിറുത്താന്‍ കൊള്ളാത്ത വൈദികരെ ദയവായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി വിടരുത് .പതിവ് പോലെ അവരെ ബിഷപ്പ് ഹൌസില്‍ കുറ്റിയടിച്ച് നിറുത്തുകയോ മിഷന്‍ പ്രവര്‍ത്തനത്തിന് വിടുകയോ ആയിക്കോ .
2 ) കരിസ്മാറ്റിക് മനോരോഗം ഇല്ലാത്ത പുരോഹിതരെയാണ് ഇവിടെ ആവശ്യം .സഭകളെ തമ്മിലടിപ്പിക്കുന്ന പൊളിറ്റിക്സ് കളിക്കുന്ന
കരിസ്മാട്ടിക്കുകാരെകൊണ്ട് എളുപ്പം കുറെ പണം നാട്ടിലേക്കു കടത്താന്‍ സാധിച്ചു എന്നിരിക്കും -എന്നാല്‍ അത് കടുവെട്ടു പോലെ താല്‍കാലികം
മാത്രം ആണ് .അടുത്ത തലമുറ ക്രിസ്സ്മസ്സിനെങ്ങിലും ആണ്ടില്‍ ഒരിക്കല്‍ പള്ളിയില്‍ പോകണം എന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ടെങ്ങില്‍
ഇന്ഗ്ലാണ്ടിലുള്ള കരിസ്മാറ്റിക് വട്ടന്മാരെ നിയന്ത്രിച്ചേ മതിയാവൂ . മതത്തിനു യാതൊരു പ്രസക്തിയും ഇല്ലാത്ത ഒരു രാജ്യത്തു അതി തീവ്ര മണ്ടത്തരങ്ങള്‍ എത്ര മാത്രം ചിലവാകും ?വിദേശത്ത് ആത്മീയത ഇല്ല എന്നാണ് ചില മണ്ടന്മാരുടെ പ്രസ്താവന .ഈ രാജ്യത്തുള്ള അല്മായര്‍ ഒരു പുതിയ അച്ചന്‍ എത്തിയാല്‍ ഉടനെ പുള്ളിക്കും മാര്‍ക്കിടും - ആത്മീയത ഉള്ളവനോ ഇല്ലാത്തവനോ / വരം ഉള്ളവനോ ഇല്ലാത്തവനോ എന്ന് .
താല്‍ക്കാലികമായ സാമ്പത്തിക ലാഭത്തിനായി ഇവരെ കയറഴിച്ചു വിടരുതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു കൊണ്ട്
ഇന്ന് കത്തോലിക്കാ സഭ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിശ്വാസികളെ പിടിച്ചു നിര്‍ത്തുകയെന്നതാണ്. ഒരു കൊച്ചു കാറ്റില്‍ പോലും വിറയ്ക്കുന്ന ഒരു വന്മരമാണ് നമുക്ക് മുമ്പിലെന്നു പറയാം. ഒരു വലിയ പ്രസ്ഥാനമായി അതിനെ പരുവപ്പെടുത്തുമ്പോള്‍, സഭയില്‍നിന്നു ഓരോ ദിവസവും കൊഴിഞ്ഞു പോകുന്ന പതിനായിരങ്ങളെപ്പറ്റി അത് ചിന്തിക്കാത്തതെന്തെന്നു ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എന്റെ ചെറുപ്പത്തില്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഹിന്ദുവായത് വലിയ സംഭവമായിരുന്നു. അന്ന് വികാരിയച്ചന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഒരു കാലത്ത് ഒരച്ചന്‍ പോരോഹിത്യം വിട്ടാല്‍ ആ കുടുംബത്തിനു അതൊരു വലിയ അപമാനവും ആയിരുന്നു. മഠം വിടുന്ന കന്യാസ്ത്രികളെ ഊര് വിലക്കില്‍ നിര്‍ത്തി ക്രൂശിച്ചു രസിച്ചവരാണ് അന്നത്തെ പിതാക്കന്മാരും. ഇന്നോ? ഇതൊന്നും ഒരു വിശ്വാസിയും ഗൌനിക്കുന്നതെയില്ല; സഭ വിടുന്നവരുടെ ന്യായവാദങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കത്തോലിക്കാ സഭക്ക് കൈമോശം വന്നിരിക്കുന്നുവെന്നു പറയാം. ഒരുപാട് പേരെ മാനസാന്തരം ചെയ്തുവെന്ന് അടിക്കുറിപ്പെഴുതി തൂക്കിയിട്ടിരുന്ന വൈദികരുടെ ചിത്രങ്ങള്‍ പള്ളി കോമ്പൌണ്ടില്‍ നിന്ന് പോലും മാറ്റിയിരിക്കുന്നു.
അല്മായര്‍ക്കു അറിയാത്ത കുറെ കാര്യങ്ങള്‍ അധികാരികള്‍ക്കറിയാം. ഇന്ത്യന്‍ ചിന്താ ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ ശ്രമിച്ച വൈദികരും കന്യാസ്ത്രികളും സഭയോട് ബൈബൈ പറയുന്ന കഥകള്‍ ധാരാളം. ഇവിടെ താമര കുരിശിനു വേണ്ടി മരിക്കുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ഓം കാരവും ചൊല്ലി കുര്‍ബാന അര്‍പ്പിക്കുന്നവരുടെ സംഖ്യ കൂടുന്നുവെന്ന സത്യവും നാം മൂടി വെക്കുന്നു. ആരതി ഉഴിഞ്ഞ്, സൂര്യനമസ്കാരവും ചെയ്ത് നടന്ന കത്തോലിക്കാ കുര്‍ബാന ഈകേരളത്തില്‍. ഞാന്‍ കൂടിയിട്ടുണ്ട്., അവിടെ ഒരു കുമ്പസാരവും ഉണ്ടായിരുന്നില്ല. അതായത്, സഭക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഒരു പോലെ വെല്ലുവിളികള്‍ സഭ ഇന്ന് നേരിടുന്നു. പദ്മാസനത്തില്‍ ധ്യാന നിമഗ്നനായി ഇരിക്കുന്ന യേശുവിന്റെ ചിത്രം എവിടെയെങ്കിലും കണ്ടാല്‍ സംശയിക്കുകയെ വേണ്ട - അവിടെ ഒരു സൂത്രക്കാരന്‍ ഉറപ്പ്. സദ്ഗുരു ശ്രി യേശുദേവാ എന്ന് വിളിക്കുന്ന നിരവധി ബിഷപ്പുമാരെ ഇന്ന് കേരളത്തിനു പുറത്തു കാണാം. ഞാന്‍ ഇപ്പറയുന്നത് ഒട്ടും അതിശയോക്തിയല്ല.
പഴം മോശമെങ്കില്‍ മരം മോശമെന്ന് പറയാതിരിക്കാന്‍ വയ്യ. ആന്തരിക സുഖമോ ജിവിത സന്തോഷമോ കിട്ടുന്നില്ലാ എന്ന തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത വസ്തുതയാണ് ഇന്ന് വിശ്വാസികളെ അസ്വസ്ഥരാക്കുന്നത്. അങ്ങിനെയുള്ളവരെ കരിസ്മാറ്റിക് കൂട്ടി ഒതുക്കാമെന്ന വ്യാമോഹവും ഇന്ന് സഭക്കില്ല; പോട്ടയും, അട്ടപ്പാടിയുമൊക്കെ വംശനാശ ഭിഷണി നേരിടുകയാണിപ്പോള്‍. എന്ന് അറിയാത്തവരില്ല. ആകെ ഫലം കാണുന്നത് വിശ്വാസികളെ മറ്റൊരു പ്രസംഗം കേള്‍ക്കാന്‍ ഇടയാകാതെ നിലനിര്‍ത്തുകയെന്നതാണ്; അതാണ് ഇപ്പോള്‍ സഭ ചെയ്യുന്നത്. അതെത്ര നാള്‍ ഫലം കാണും? വടക്കേ ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനം നടത്തുന്ന ഒരൊറ്റ മലയാളി വൈദികനെ സിറോ മലബാറിലേക്ക് മാനസാന്തരം നടത്താന്‍ ഇന്ന് കാക്കനാട് സഭക്ക് സാധിക്കുമോ? അത്രമേല്‍ പുഴുത്ത പാരമ്പര്യവും കഴിച്ചു മദിച്ചു മറിയുന്നവരായിരിക്കുന്നു കാക്കനാട് സഭ.
ഈ മരം മറിയാന്‍ അല്മായാ ശബ്ദം വേണ്ടിവരില്ലാ എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. യേശുവിനെ പുറത്താക്കി എന്നേ അവര്‍ പടി അടച്ചു. ഒരു പാരലല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയത് അതിനു തെളിവല്ലേ? സഭയുടെതല്ലാത്ത സര്‍വ്വ മാധ്യമങ്ങളും ചിന്തകരുമെല്ലാം ഒരുപോലെ പുശ്ചിക്കുന്ന ഒരു സമൂഹമുണ്ടെങ്കില്‍ അതിവിടെയുണ്ട് - പേര് സിറോ മലബാര്‍ ഒപ്പിക്കല്‍ സ്കൊപ്പല്‍ സഭ.
ഓഗസ്റ്റ് ലക്കം സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ച ലേഖനം
മരിയാ തോമസ്
(20 വര്‍ഷം കന്യാസ്ത്രീയായി ആവൃതിക്കുള്ളില്‍ ജീവിച്ചിട്ടും തന്റെ
സത്യാന്വേഷണത്വരയുടെ കനലുകള്‍ കെട്ടടങ്ങാതെ സൂക്ഷിക്കുകയും, 12 വര്‍ഷംമുമ്പ്
അതാളിക്കത്തിയപ്പോള്‍, തനിക്ക് ജീവിതത്തില്‍ തണലേകാന്‍ ഒരിലപോലും
ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ മഠംവിടാന്‍ തന്റേടം കാണിക്കുകയും ചെയ്ത മഹതിയാണ് ലേഖിക.
ഈ ലേഖനത്തിലൂടെ അവരെ 'സത്യജ്വാല'യില്‍
പരിചയപ്പെടുത്താന്‍ സന്തോഷമുണ്ട്. കന്യാസ്ത്രീ ജീവിതംകൊണ്ട് തന്റെ മാതൃഭാഷപോലും
ചോര്‍ന്നുപോയി എന്നു പരിതപിക്കുന്ന മരിയാ തോമസ് ഇംഗ്ലീഷിലെഴുതിയ ചിന്തോദ്ദീപകമായ
ലേഖനത്തിന്റെ പരിഭാഷയാണ് താഴെകൊടുക്കുന്നത് : പരിഭാഷ സ്വന്തം - എഡിറ്റര്‍ )
സുവിശേഷങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന നസ്രത്തിലെ
യേശു, കാഴ്ചപ്പാടിലും ദൗത്യത്തിലും
അസാധാരണത്വം പുലര്‍ത്തിയ, അങ്ങേയറ്റം ഊര്‍ജ്ജസ്വലനും
സാധാരണക്കാരനുമായ, ഒരു 'അത്മായ'യഹൂദനായിരുന്നു.
തനി ക്കു മതപരമായി എന്തെങ്കിലും ആധികാരികത പ്രത്യേകമായുണ്ടെന്ന് അദ്ദേഹം
അവകാശപ്പെട്ടില്ല. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ജോണ്‍ പി. മെയ്ര്‍ (John
P Meier) തന്റെ ‘Marginal
Jew-Rethinking Historical Jesus’എന്ന
ഗ്രന്ഥത്തില്‍ പറയുന്നു: ''ലോകത്തില്‍
പ്രമുഖമായൊരു മത-സാംസ്‌കാരികശക്തിയെ കെട്ടഴിച്ചുവിട്ട, യേശുവെന്ന
അമ്പരിപ്പിക്കുന്ന ആ മഹാപ്രതിഭയെ മനസ്സിലാക്കാന്‍ സ്വന്തംനിലയില്‍ അല്പമെങ്കിലും
ചരിത്രഗവേഷണം നടത്താത്ത ആരെയും, അയാള്‍ ഏതു
മതസ്ഥനോ, സ്ത്രീയോ പുരുഷനോ ആകട്ടെ, യഥാര്‍ത്ഥ
വിദ്യാഭ്യാസം നേടിയ ഒരു വ്യക്തിയായി കണക്കാക്കാന്‍ ഇക്കാലത്താവില്ല.
പരിശോധനാവിധേയമല്ലാത്ത മതജീവിതം, അഥവാ
മതവിരുദ്ധമായ ജീവിതം, പ്രയോജനരഹിതമാണ്''.
മുന്‍കാലങ്ങളില്‍ സാധാരണവിശ്വാ സികള്‍ ദൈവശാസ്ത്രവിദ്യാഭ്യാസം
നേടിയിരു ന്നില്ല. അവരിന്നും വിശ്വാസപരിശീലനം നേടുന്നത് പുരുഷന്മാരായ പുരോഹിതരില്‍നിന്നാണ്.
തന്മൂലം, മതസിദ്ധാന്തങ്ങളുടെയും കാനോന്‍ നിയമങ്ങളുടെയും
ആധികാരിക സഭാപ്രഖ്യാപനങ്ങളുടെയും മാര്‍പ്പാപ്പായുടെ തെറ്റാവരത്തിന്റെയും സഭയുടെ
ശ്രേണീബദ്ധമായ അധികാരഘടനയുടെയുമൊക്കെ പേരില്‍,
അവര്‍ ചൂഷണം ചെയ്യപ്പെടുകയാണ്.
യഥാര്‍ത്ഥ യേശു യേശുവിന്റെ വാക്കുകളും പെരുമാറ്റങ്ങളും, സമകാലികരായ
റബ്ബിമാരില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു എന്നു കാണിക്കുന്ന
സംഭവവിവരണങ്ങളും കഥകളുംകൊണ്ട് പുതിയ നിയമം നിറഞ്ഞുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ
പ്രബോധനങ്ങളും പ്രവൃത്തികളും, യഹൂദരോടും
യഹൂദരല്ലാത്തവരോടും സ്ത്രീക ളോടും കുട്ടികളോടും പ്രകൃതിയോടും പുരോഹിത-നിയമജ്ഞ
വിഭാഗങ്ങളോടുമെല്ലാമുള്ള മനോഭാവവും അദ്ദേഹത്തെ തികച്ചും വ്യത്യസ്തനാക്കി.
അദ്ദേഹത്തിന്റെ ശ്രോതാക്കള്‍,
'ഈ മനുഷ്യനെപ്പോലെ ഇതുവരെ ആരും സംസാരിച്ചിട്ടില്ല' എന്നും,
'ഈ മനുഷ്യനെ വഹിച്ച ഗര്‍ഭപാത്രവും പാലൂട്ടിയ മുലകളും അനുഗൃഹീതം' എന്നും
ആശ്ചര്യപ്പെട്ടു പറഞ്ഞു. ദൈവരാജ്യം സംസ്ഥാപിക്കുന്നതിനായി എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ
അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ നയപ്രഖ്യാപനം, പ്രകടനപത്രിക, ലൂക്കായുടെ
സുവിശേഷം നാലാം അദ്ധ്യായം 18-ാം
വാക്യത്തില്‍ ഇങ്ങനെ കാണാം: ''കര്‍ത്താവിന്റെ
അരൂപി എന്റെമേല്‍ ഉണ്ട്; കാരണം, ദരിദ്രരോട്
സുവിശേഷം പ്രഘോഷിക്കാന്‍ അവന്‍ എന്നെ അഭിഷേ ചിച്ചിരിക്കുന്നു. ബന്ദികള്‍ക്കു
മോചനവും അന്ധര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ
സ്വതന്ത്രരാക്കാന്‍, കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാന്‍
അവന്‍ എന്നെ അയച്ചിരിക്കുന്നു.''
'വെള്ളയടിച്ച
ശവക്കല്ലറകളെന്നും', 'അണലിസന്തതികളെന്നും,
'അന്ധരായ വഴികാട്ടിക'ളെന്നും
വിളിച്ച് നിയമവ്യാഖ്യാതാക്കളെയും ഫരീസരെയും അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. ''....
അവര്‍ നിങ്ങളോടു പറയുന്നവ ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക.
പക്ഷേ, അവര്‍ ചെയ്യുന്നതു നിങ്ങള്‍ പ്രമാണമാക്കരുത്.
കാരണം, അവര്‍ പ്രസംഗിക്കുന്നത് അവര്‍
ചെയ്യുന്നില്ല'' (മത്താ. 23:2-3) എന്നദ്ദേഹം
ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി.
അദ്ദേഹത്തിന്റെ സമകാലികര്‍ അദ്ദേഹത്തെ, രോഗശാന്തി
നല്‍കുന്നവനായും ഗുരുവായും പ്രവാചകനായും രക്ഷകനായും വിമോചകനായും മദ്ധ്യസ്ഥനായും കര്‍ത്താവായും
അനുഭവിച്ചറിഞ്ഞു. യഥാര്‍ത്ഥ ആരാധന എന്താണെന്നും എങ്ങനെയാണെന്നും അദ്ദേഹം ഇപ്രകാരം
അവരെ പഠിപ്പിച്ചു. ''പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ
ജറൂശലേമിലോ അല്ലാതാകുന്ന സമയംവരുന്നു.... ദൈവം ആത്മാവാണ്; അവനെ
ആരാധിക്കുന്നവര്‍ അരൂപിയിലും സത്യത്തിലും ആരാധിക്കണം'' (യോഹ.
4:23-25).
നാമിന്ന്, നമ്മുടേതായ ഈ
കാലഘട്ടത്തിലും സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിലും നിന്നുകൊണ്ട് സുവിശേഷത്തെ
വീണ്ടും വായിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ചരിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടുകാണുന്ന യേശുവല്ല, വാസ്
തവത്തിലുള്ള യേശു. യഥാര്‍ത്ഥ യേശു വിനെ കിട്ടാനില്ലാത്ത അവസ്ഥയാണിന്ന്. കാരണം, യഥാര്‍ത്ഥ
യേശുവിനെ വീണ്ടും അനാച്ഛാദനം ചെയ്യാനാവശ്യമായ അടിസ്ഥാനവിവരങ്ങള്‍ വളരെ വിരളമാണ്.
അതിനാല്‍ ബൈബിളിന്റെ കാര്യത്തിലും, സാഹിത്യപരവും
ആഖ്യാനപരവുമായ നിരൂപണരീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. അതിന് പുതിയ
നിയമത്തിലുള്‍പ്പെടുത്താത്ത അപ്പോക്രിഫല്‍ ഗ്രന്ഥങ്ങളെയും പരിഗണിക്കേണ്ടതുണ്ട്.
(ഉദാഹരണത്തിന് സെന്റ് തോമസിന്റെ സുവിശേഷം) അങ്ങനെയെങ്കില്‍,
യഥാര്‍ത്ഥ യേശുവിനെ അറിയാനുള്ള ഒരു സ്രോതസായി ഒരുപക്ഷേ, അവ
മാറിയേക്കാം. ഈ ആധുനിക കാലഘട്ടത്തില്‍, അവ കൂടുതല്‍
പ്രമാണികമാകാനിടയുണ്ട്.
വിഖ്യാത ലബനീസ്-അമേരിക്കന്‍ എഴു ത്തുകാരനായ ഖലീല്‍ ജിബ്രാന്റെ
(1883-1931) ‘Sand
and Form’എന്ന
കൃതിയില്‍ ചിന്തോദ്ദീപകമായ ഒരു ഭാഗമുണ്ട്. അദ്ദേഹം എഴുതിയിരിക്കുന്നു: ''ഓരോ
നൂറുവര്‍ഷത്തിലുമൊരിക്കല്‍ ലബനന്‍ മലനിരകളിലെ ഒരു ഉദ്യാനത്തില്‍വച്ച് നസ്രത്തിലെ
യേശുവും ക്രിസ്ത്യാനിയായ യേശു ക്രിസ്തുവും തമ്മില്‍ കണ്ടുമുട്ടാറുണ്ട്. അവര്‍ ദീര്‍ഘനേരം
സംസാരിക്കും. എന്നാല്‍ ഓരോ പ്രാവശ്യവും, ക്രിസ്ത്യാനിയായ
യേശുക്രിസ്തു വിനോട്, 'എന്റെ സ്‌നേഹിതാ, നമുക്കു
പരസ്പരം അംഗീകരിക്കാന്‍ ഒരിക്കലുമൊരിക്കലുമാവില്ല എന്നു ഞാന്‍ ഭയപ്പെടുന്നു' എന്നു
പറഞ്ഞ് വിട പറയുകയാണ് നസ്രത്തിലെ യേശു.
നസ്രത്തിലെ യേശുവിനെ ദൈവികപരിവേഷം ചാര്‍ത്തി ക്രിസ്തുവാക്കുന്ന ഒരു
പ്രക്രിയയാണ് ചരിത്രത്തില്‍ നാം കാണുന്നത്. 'ക്രിസ്തു'വെന്നാല്‍
അഭിഷിക്തന്‍ എന്നേ അര്‍ത്ഥമുള്ളു. എന്നാല്‍,
നിരവധിയായ സിദ്ധാന്തങ്ങള്‍ക്കു രൂപംകൊടുത്തും വളരെയധികം കൗണ്‍സിലുകള്‍കൂടിയും, ദൈവപുത്രന്‍, ത്രിത്വത്തിലെ
രണ്ടാമത്തെയാള്‍, ദൈവാവതാരം എന്നിങ്ങനെ വിശേഷിപ്പിച്ചും, ദിവ്യപദവികള്‍
കല്പിച്ചും അദ്ദേഹത്തില്‍ ദൈവികവ്യക്തിത്വം ചാര്‍ത്തിയിരിക്കുന്നു. റോമന്‍
സാമ്രാജ്യത്തി ന്റേതായ ആരാധനക്രമങ്ങളും അനുഷ്ഠാനങ്ങളും റോമന്‍ ചക്രവര്‍ത്തിയായിരുന്ന
കോണ്‍സ്റ്റ ന്റൈന്റെ കീഴില്‍ നടപ്പാക്കിക്കൊണ്ട്, അദ്ദേഹത്തെ ഒരു ആരാധനാവിഗ്രഹമാക്കി ഒതുക്കുകയാണുണ്ടായത്. മാതൃകാപുരുഷനായി അനുധാവനം
ചെയ്യാനും വ്യക്തമായ ദിശാബോധത്തില്‍ ജീവിക്കുവാനും ഓരോരുത്തരെയും പ്രേരിപ്പിക്കുമായിരുന്ന
യേശുവെന്ന പ്രചോദകമൂര്‍ത്തിയാണിവിടെ ആരാധനാമൂര്‍ത്തിയായി ഒതുക്കപ്പെട്ടതെന്നോര്‍ക്കുക.
ഗലീലിയില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ യേശുവിനെ തിരിച്ചുപിടിക്കുകയും
പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് നമുക്കിന്നാവശ്യമായിത്തീര്‍ന്നിരിക്കുന്നത്.
യേശുക്രിസ്തു വിനെ 'ഏകരക്ഷകന്‍'
എന്ന് ചിത്രീകരിക്കുന്നത് ഇന്ത്യയുടെ ബഹുമതപശ്ചാത്തലത്തില്‍ മൗലികവാദമായി മാത്രമേ കാണാനാകൂ.
എന്തുകൊണ്ടെന്നാല്‍, ഇടുങ്ങിയതായ ഒരു കാഴ്ചപ്പാടിന്റെയും വിലങ്ങുകള്‍ക്കുള്ളില്‍
യഥാര്‍ത്ഥ യേശുവിനെ തളച്ചിടാനാവില്ല.
'ഭാരതവല്ക്കരണം'എന്നും 'സാംസ്‌കാരികാനുരൂപണ'മെന്നുംമറ്റുമുള്ള
കേവലമായ ആശയങ്ങള്‍കൊണ്ടൊന്നും നാം തൃപ്തിയടയാന്‍ പാടില്ല. മറിച്ച്, വിഭാഗീയമായ
എല്ലാ മനുഷ്യാവസ്ഥകള്‍ക്കും അന്ത്യംകുറിക്കുന്ന ഒരു പുതുയുഗത്തിന്റെ ഉദയത്തിനായി, യഥാര്‍ത്ഥയേശുവിനെ
ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭാരതീയക്രൈസ്തവരെന്ന നിലയില്‍ നാം പരസ്പരം കൈകള്‍ കോര്‍ക്കേണ്ടിയിരിക്കുന്നു.