Translate

Saturday, August 31, 2013

മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ല
------------------------------------
സ്നേഹം! സ്വമനസിനു അനിഷ്ടങ്ങൾ അല്ലാത്തതിനെ ഇഷ്ടപ്പെടുന്നതും ; കാമം , സ്വാർഥതയുടെ പ്രകരണങ്ങൽ, സ്പുരണങ്ങൽ  മുതലായ മനസിന്റെ താല്കാലീക ഭ്രമങ്ങളെ സ്നേഹമെന്ന് തെറ്റിധരിച്ച ഇന്നത്തെ വഞ്ചിക്കപ്പെട്ട ഈ സമൂഹമനസിനോടു, കാലത്തിന്റെ സ്നേഹഗായകനായ മശിഹായുടെ "ഗത്സമനേംപ്രാർഥന" പോലും ഒരുതികഞ്ഞ സ്വാർഥത തന്നെ ആയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ , "അവനെകുരിശിക്ക " , "അവനെകുരിശിക്ക "എന്ന് കത്തനാരും കയ്യാപ്പാമാരും, അവരുടെ ദാസരാകന്മാത്രം അവതരിച്ച നരജന്മആടുകളുംപള്ളികളിലും തെരുവോരങ്ങളിലും  വിളിച്ചു പറയും, ആക്രോശിക്കും നിശ്ചയം .

ഓണംകേറാമൂലകളിലെ സ്വയം വേദവ്യാസനായി ചമയുന്ന വിവരദോഷി  
പുരോഹിതന്റെ വേദശാസ്ത്രമനുസരിച്ചു , ആദാമ്യപാപപരിഹാര ഹോമബലിയാകാൻ കാലത്തികവിങ്കൽ സ്വയം മനുഷ്യനായി മറിയത്തിന്റെ ഉദരത്തിൽ വന്നു ജനിച്ച ദൈവപുത്രന് തന്റെ "ലോകരക്ഷ" എന്ന വലിയ  മഹത്വം ആർന്ന ജന്മദൗത്യം നിർവഹിക്കാൻ ആ ദേവമാനസത്തിനു "മടി" പിടുപ്പിച്ച "സ്വാർഥത" എത്ര വലിയത് എന്നോര്ത്തുനോക്കൂ.! ക്രിസ്തുവിന്റെ തിരുരക്തത്തിൽ കഴുകി ആദാമിന്റെയും ആദാമ്യരുടെ വംശവലിയിലെ ഇന്നിന്റെ ചെറുകണ്ണീയായ ഈ എന്റെയും പാപങ്ങൾ കഴുകിക്കളഞ്ഞു എന്നും, ഇനിയും ഞാനും എന്റെ തലമുറയിലെ പിള്ളേരും ചെയ്യാനിരിക്കുന്ന സകലമാന പാപങ്ങളും കഴുകുമെന്നും കത്തനാര്                          ചെവിയിലോതിതന്നതോർക്കുന്നു ഞാൻ.    കുരിശിൽ മരിച്ചു തൻറെ                      തിരുരക്തം എനിക്കായും , എന്നെ കേൾക്കുന്ന നിങ്ങൾക്കേവർക്കുമായും ഒഴുക്കാൻ നിയോഗിതനായ കർത്താവ് തക്കനേരം വന്നപ്പോൾ സകല ഉത്തരവാദിത്വങ്ങളും സ്വാർഥത കാരണം മറന്നു, കാലാന്തരത്തോളം തനിക്കു കിട്ടാനിരിക്കുന്ന "ലോകരക്ഷകൻ "എന്ന ആ മഹത്വമാർന്ന സൽപ്പേരും കളഞ്ഞു, തടിതപ്പാനായി പിതാവിനോടൊരു രഹസ്യപ്രാർഥന ! കൊള്ളാം ..                          .പക്കാമനുഷ്യന്റെ പച്ചയ്ക്കുപച്ച സ്വാർഥത.!.അല്ലാതെ പിന്നെന്നതാണാ നിമിഷങ്ങളിലെ ക്രിസ്തുവിന്റെ മനോഭാവം ?    ആ പ്രാർഥന ആകാശങ്ങളീലെ  വലിയ തമ്പുരാൻ കേട്ടിരുന്നെങ്കിലോ,ഹോ! കുരിശുമരണം ഒഴിവായി,,ഒടുവിൽ 120/140 വയസുവരെ ജീവിച്ചിരുന്നു വാർദ്ധിക്കസഹജമായ അസുഖം കാരണം മശിഹാ മരിച്ചു പോയെനേം.. കഷ്ടം !എങ്കിൽ അച്ചായന്റെ ഈസ്റെർ വെള്ളമടി സീറോ ,  ഉയിര്ത്തെഴുനേൽപ്പും സ്വര്ഗാരോഹണവും സീറോ ! സീറോമലബാരുസഭയും വത്തിക്കാനിലെ സ്വവര്ഗരതിവീരന്മാരും സീറോ ! കാലത്തിനേറ്റ ഈ വലിയ "കത്തോലിക്കാനാണക്കേടും" സീറോ ..പള്ളികളിലും ശവക്കോട്ടയിലും  തമ്മിൽതല്ലുന്ന തെരുവുനായ്ക്കൾക്കുസമരായാ പുരോഹിതാജഗണങ്ങളും സീറോ!..            
ആരാത്രിയിൽ  തൻറെ അരുമസുതന്റെ  "കഴിയുമെങ്കിൽ താതാ                 ഒഴിവാക്കിടെണമേ കദനം നിറയുമീ പാനപാത്രം, തിരുഹിതമാണെന്റെ മനുഷ്യാവതാരവും കുരിശുമരണവും എന്നാകിലും "    എന്ന ആ യാചനാരോദനം കേട്ട് കരളലിഞ്ഞു കാരുണ്യവാനായ പരമപിതാവ് ക്രിസ്തുവിന്റെ കുരിശുമരണം ഒഴിവാക്കിയിരുന്നെങ്കിൽ ആദാമ്മും കോടാനുകോടി ആദാമ്യരും   ഈ ഞാനും രക്ഷകിട്ടാ / ഗതികിട്ടാ പ്രേതങ്ങൾ ആയേനേം ഒരു സംശയവുമില്ല ; അങ്ങിനെയെന്നാൽ പറുദീസാ സ്ഥിരം കാലിയായും കിടന്നേനേം! അബ്രഹാമ്മിന്റെ മടി കാലി, ഇസഹാക്കിന്റെ മടി കാലി, യാക്കൂബിന്റെ മടിയും കാലി..ത്രിമൂർത്തികളായ ദൈവങ്ങളും കുറെ മാലാഖമാരും !,സ്വർഗം വീണ്ടും അറുബോറായേനേം .....   ..    

മനുഷ്യസ്നേഹിയായ മശിഹായുടെ മനസിലും ഈ സ്വാർഥത കയറികൂടി  എന്നിരിക്കെ നാം ഇനിയും സ്നേഹം എവിടെ തിരയാം ? എന്നാൽ ആ സ്നേഹം നമുക്കുചുറ്റും സദാ ആനന്ദവാഹിയായി വർത്തിക്കുമ്പോൾ , നാം സ്വയം തിരയേണ്ടുന്ന വേലചെയ്യാതെ , പകരം ആ സ്നേഹം തിരിച്ചറിഞ്ഞു അതിൽ ലയിച്ചു സ്വയം നമ്മിലെ സ്വാർഥത അലിയിച്ചില്ലാതെയാക്കുകയാണുത്തമം ! അങ്ങിനെ നമ്മുടെ മനസുകളിൽ സ്വര്ഗഗേഹം നാം പണിയുകയാണ് വേണ്ടത്.
.
മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തുവിൽപോലും സ്വാർഥത അകക്കാമ്പിൽ കയറിപ്പറ്റിയെങ്കിൽ വെറും "ലോക്കൽ" അവതാരമായ എന്നിലും, എന്റെ സഹജീവികളായി ഇത് വായിക്കുന്ന നിങ്ങളിലും സ്വാർഥത ഇടനെഞ്ചിൽ ഇല്ലാതിരിക്കുമോ ? ഇല്ലേ ഇല്ല , നാമെന്നും സ്വാർഥരായെ വിരഹിക്കൂ ജീവനുള്ളകാലത്തോളം .   മനുഷ്യജന്മത്തിൽ പൂര്ണസ്നേഹം വിളമ്പാൻ ഒരവതാരത്തിനും ഒരിക്കലും  കഴിയുകയില്ല എന്ന് സാരം . സ്നേഹം നടിക്കുന്നവരും, സ്നേഹം കുടിപ്പിക്കുന്നവരും, സ്നേഹത്തിൽ കുളിപ്പിക്കുന്നവരും ,സ്നേഹം ചെവിയിലും ഉച്ചഭാഷിണിയിലും പറയുന്നവരും നിരവധിയാണെങ്കിലും ഈ ബഹളത്തിൽ ഇവയെല്ലാം സ്വാർഥതയുടെ സ്പുരണങ്ങൾ മാത്രമാണെന്നു കാലേ കാലം മനസിലാക്കും . പക്ഷെ മാസത്തിലൊരുനാൾ ആ നല്ല ശമരായനാകാൻ കഴിഞ്ഞെങ്കിൽ ഈ ജന്മമെത്ര ധന്യമായി! വാരത്തിലൊരുവാസരം നാം ആ നല്ല ശമരായൻ ആയി, എന്നായാലോ സ്വർഗ്ഗവും നമ്മെഓർത്ത്‌ കോരിത്തരിക്കും ! 

മുല്ലപ്പൂവിന്റെയും ശവംനാറിപ്പൂവിന്റെയും സുഗന്ധ ദുർഗന്ധങ്ങൾ ഒരുപോലെ ഒരു മടിയുംകൂടാതെ തന്നിലലിയിക്കുന്ന അനിലന്റെ മനോഭാവമാണ് വിശ്വസ്നേഹം..താനെന്നതില്ലാതാകുന്ന സ്നേഹം !.സുഗന്ധമായാലും ദുര്ഗന്ധമായാലും അതിൽ അലിഞ്ഞു സ്വയമായ സത്ത ഇല്ലാതാകുന്ന അവസ്ഥ മനസാൽ സ്വയം വരിക്കുക , എന്നാൽ സ്വാർഥത സീറോ ആയി ഇല്ലാതാകുന്നു! ..കാറ്റിന്റെ പ്രഹരത്താൽ തീരത്തേയ്ക്ക് തള്ളികയറ്റപ്പെട്ട പാവംകടൽത്തിര എത്ര വേഗമാണ് തന്റെ ഉറവിടമായ ആഴിയിൽ വീണ്ടും അലിഞ്ഞു സ്വയമില്ലതെയാകാൻ വെമ്പെൽകൊണ്ട്‌ തിരികെ ഓടുന്നത് ? ഈ ലയനമാണ് സ്നേഹം ! ഒന്നും ഒന്നും കൂടി ചേർന്നാൽ രണ്ടിനുപകരം ഇമ്മിണി വലിയ ഒന്നാകുന്നസ്നേഹമാണല്ലോ കുടുംബജീവിതം തുടക്കനാളുകളിൽ ? പിന്നെപ്പിന്നെ ഹണിയും പോയി,മൂണും പോയി,കൂരിരുൾ മനസുകളിൽ ചേക്കേറുന്നു . 
പിന്നെപ്പിന്നെ സ്വാർഥത , ഈഗോ മാനസങ്ങളിൽ അവർപോലും അറിയാതെ കയറിപ്പറ്റുന്നു. ഒടുവിൽ വിവാഹമോചനം , അങ്ങിനെ കുഞ്ഞുങ്ങൾ പെരുവഴിയിലും !  ഫലമോ സമൂഹത്തിൽ മൃഗപ്രായരായ ക്രിമിനലുകൾ അനുദിനം പെരുകുന്നു. ! അവരിൽ മുന്തിയപങ്കും വൈദീകം തൊഴിലാക്കുന്നു സുഖമായി ജീവിക്കാൻ. സ്വയം വ്യാസന്മാരായി വിരാജിക്കുന്നു.    

കോടാനുകോടി താരാപഥങ്ങൾ അവരവര്ക്ക് നിയതി നിശ്ചയിച്ച വഴികളിലൂടെ മാത്രം സഞ്ചരിച്ചു പരസ്പര സുഖഹേതുക്കൾ ആകുന്ന ഈ സ്നേഹസഞ്ചാരമാണ് എനിക്കെന്നുമതിശയം ! അതിരുമാന്തലോ കയ്യേറ്റമൊ ഒന്നുമില്ലാത്ത അതിരുകളില്ലാത്ത വിശ്വസ്നേഹം . പ്രപഞ്ചസ്നേഹം അനുസ്യൂതമൊഴൂകുന്ന നദീപ്രവാഹം കണക്കെ , അഖിലാണ്ഢമാകമാനം നിറഞ്ഞൊഴുകുന്നത് നമ്മിൽ വിശ്വസ്നേഹമുണ്ടെങ്കിൽ നമുക്കും കാണാനാകും. സ്വന്തം മനസുകളിൽ ദൈവത്തെ (സ്നേഹത്തെ)നിറയ്ക്കാത്ത ഒരുവനും ഇത് നുകരാനുമാവില്ല 
"സ്നേഹമില്ലെന്നാൽ പിന്നേതുമില്ല, സ്നേഹമാണീശന്റെ ഭാഷ , കേൾക്കൂ" എന്നതാണെന്റെ ഒരു ഗാനപല്ലവി.... ഇവിടെ മനുഷ്യനു ശൂന്യത , നിരാശ ,ഏകാന്തത ,ഭയം ഇവയെല്ലാം ഉണ്ടാകുന്നതിന്റെ ഏകകാരണം അവനിൽ സ്നേഹമില്ല എന്നതൊന്നു മാത്രമാണുതാനും.    സ്നേഹം അദ്വൈതമാണ് ,ദ്വൈതമാല്ലാതാനും ..ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ചില്ലകളുമാകുന്നു എന്ന അദ്വൈതാവബോധം ഓരോമനസിലും നിറഞ്ഞെന്കിലെ സ്നേഹമെന്തെന്നാരെങ്കിലും രുചിച്ചറിയാനാകൂ . അതിനാദ്യമായി വില്ലേജു വേദവ്യാസന്മാരില്ലാതെയാകണം...നാം സ്വയം ദൈവമക്കളെന്ന അവബോധമുള്ളിലുണരണം .    

സ്നേഹമാണീശ്വരനെന്നു എല്ലാവരും പറയുന്നു ,.ദേവഭാഷയായി സാൻസ്ക്രിറ്റ് .അറബി സുറിയാനി പലതുണ്ടെന്നു പലരും പലയിടങ്ങളിൽ പറഞ്ഞു നടക്കാറുണ്ട് . എന്നാലവന്റെ ഭാഷയാണ്‌ സ്നേഹമെന്ന് ഞാനും വാദിക്കുന്നു .  ചുരുക്കിപറഞ്ഞാൽ ഭൂമിയിലിന്നില്ലാത്ത ഒരു ദിവ്യാനുഭൂതി യാണൂ സ്നേഹമെന്നാണെന്റെ മതം ...ഇന്ദ്രിയാതീതമായ ആ ദിവ്യാനുഭൂതി  മനുഷ്യനെന്നേ അന്യം നിന്നുപോയി !..കവികൾ ഭാവനയിൽ സ്നേഹത്തെക്കുറിച്ചൊരുപാട് പാടിയിട്ടുണ്ടെങ്കിലും അതെല്ലാം കലികാലത്തിലെ കാണാപ്പുറങ്ങളായി, കേൾക്കാത്തീണങ്ങളായി എന്നതാണ് സത്യം പ്രിയമുള്ളവരേ .. ഈ "പ്രിയമുള്ളവരുടെ" മറുപുറം ആണല്ലൊ "അപ്രിയമുള്ളവർ " മയിൽകുറ്റിയിലെ എഴുത്തുപോലെ ... എന്നാൽ സ്നേഹത്തിന്റെ മറുപുറവും സ്നേഹം മാത്രമാണ്!,എല്ലാപ്പുറങ്ങളും ആ സ്നേഹം മാത്രം !   സ്നേഹം ദൈവമാണ്;സർവവ്യാപിയാണ്‌ മനുഷ്യ്നിലൊഴികെ.!                          

വില കുറഞ്ഞ ഉറുപ്പികയും ലാഭനഷ്ടങ്ങളും

ആത്മീയവും  രാഷ്ട്രീയവും  താത്ത്വികവുമായ  ലേഖനങ്ങൾ അല്മായ ശബ്ദത്തിൽ വരാറുണ്ട്. കൌടല്യന്റെ അർത്ഥശാസ്ത്രം വേദങ്ങളുടെ ഗണത്തിൽ ആവാമെങ്കിൽ ധനത്തെപ്പറ്റിയുള്ള ഒരു ലേഖനം അല്മായ ശബ്ദത്തിലും ആകാമെന്ന് കരുതി. ശാസ്ത്രം വൈദ്യം വിഷയങ്ങളും വേദങ്ങളിൽ ഉണ്ട്.  മാമ്മോൻ എന്താണെന്ന് അറിയണ്ടേ? യേശു പണം സൂക്ഷിക്കാൻ യൂദാസിനെ എല്പ്പിച്ചു. ഇന്നത്തെ യൂദാസുകൾ അല്മായന്റെ പണം സ്വന്തമാക്കി ആർഭാടത്തോടെ ജീവിക്കുന്നുവെന്ന് മാത്രം.രൂപയുടെ വിലയിടിവിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് അഭിഷിക്ത ലോകമാണ്. കുർബാന പണമായും ദാനംകിട്ടിയ വകയിലും കുന്നുകൂടി യൂറോ ഡോളർ വിദേശപ്പണം  കൈവശമുണ്ട്.  വില കൂടുന്നത് നോക്കിനില്ക്കാതെ  ഈ പണം മാർക്കറ്റിൽ ഇറക്കിയാൽ ഇവർക്ക്‌ നാടിനെ രക്ഷിക്കാൻ സാധിക്കും.  രൂപയിടിവ് നാടിന്റെ തകർച്ചയാണ്. യുദ്ധകാല ചിന്തയോടെ ഓരോ പൗരനും ഗൌരവമായി എടുക്കേണ്ട കാര്യമാണ്. വിദേശപ്പണം പൂഴ്‌ത്തി വെക്കുന്നത് നാടിന് ദോഷം ചെയ്യും.

ഞാൻ എഴുതിയ 'വില കുറഞ്ഞ ഉറുപ്പികയും ലാഭനഷ്ടങ്ങളും' വായിക്കാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക.Link :-

'വില കുറഞ്ഞ ഉറുപ്പികയും ലാഭനഷ്ടങ്ങളും'

സച്ചിദാനന്ദം

അസ്തിത്വം എന്നാൽ, അസ്തി (അതുണ്ട്, അതുണ്മയാണ്) എന്നതിന്റെ പരമമായ അവസ്ഥയാണ്. ഉണ്മ അതിന്റെ സൂക്ഷ്മതയിൽ അതീന്ദ്രിയമാണ്. 'സ്നേഹം/സൗന്ദര്യം അതീന്ദ്രിയമാണ്' എന്നൊരു ലേഖനം ഞാനെഴുതിയിരുന്നു. അതിലർത്ഥമാക്കിയിരുന്നത്, വിഷയാസ്പദമായതൊന്നും സ്നേഹത്തിൽ അല്ലെങ്കിൽ സൗന്ദര്യത്തിൽ ഇല്ല; വെറുതേ, ആയിരിക്കുക എന്ന മഹാദ്ഭുതമാണത് എന്നാണ്. സ്നേഹിക്കാൻ വെളിയിൽ മറ്റൊന്നുമില്ലാത്ത സ്നേഹം എന്താണെന്ന് മനസ്സിലാക്കുക ഈ ജീവിതത്തിന്റെ ഊടുപാവുകളിൽ കുടുങ്ങിപ്പോയ നമുക്ക് അസ്സാദ്ധ്യമായ കാര്യമാണ്. ഇന്ദ്രിയങ്ങളിലൂടെ നാം സൃഷ്ടിക്കുന്ന ലോകത്തിൽ എല്ലാ വിശ്വാസവും അർപ്പിച്ചു ശീലിച്ചവർക്ക് അതിനപ്പുറത്തേയ്ക്ക് കടന്നു ചെല്ലുക തുലോം ശ്രമകരമായിരിക്കും. അതുപോലെതന്നെയാണ് സംശുദ്ധമായ അസ്തിത്വം ഐന്ദ്രികമായതിനെല്ലാം അപ്പുറത്തുള്ള സത് മാത്രമായിരിക്കുന്ന അവസ്ഥയാണ് എന്ന് പറയുന്നതും.

ഒരുപമയിലൂടെ ഇക്കാര്യം വ്യക്തമാക്കാൻ ശ്രമിക്കാം. സൂര്യൻ പ്രകാശത്തിന്റെ ഉറവിടമാണ് എന്ന് നമുക്കറിയാം. പ്രകാശമുണ്ടാകുന്നത് സൂര്യൻ ജ്വലിക്കുന്നതുകൊണ്ടാണ്. ഇനി, സൂര്യന്റെ ജ്വലനം പ്രകാശത്തെ സൃഷ്ടിക്കുകയല്ല, ജ്വലനം തന്നെയാണ് പ്രകാശം എന്ന് സങ്കല്പ്പിക്കുക. ഒരു പടികൂടെ കടന്ന്, ജ്വലിക്കുന്ന സൂര്യനെയും വിട്ടുകളഞ്ഞിട്ട്, പ്രകാശിതമായ ജ്വലനം മാത്രമേ അവിടെയുള്ളൂ എന്ന് സങ്കൽപ്പിക്കാമോ എന്ന് നോക്കുക. അതായത്, ഉള്ളത് പ്രകാശം മാത്രം; അതിന് പ്രകാശിപ്പിക്കേണ്ടതായി വേറൊന്നും ഒരിടത്തുമില്ല. അത് മറ്റൊന്നിനെയും പ്രകാശിപ്പിക്കുകയല്ല, മറിച്ച്, പ്രകാശമായി നിലനില്ക്കുക മാത്രമാണ് ചെയ്യുന്നത്. അത് പ്രകാശിച്ചുകൊണ്ടിരിക്കുകപോലുമല്ല, പ്രകാശമായിരിക്കുക മാത്രമാണ് ചെയ്യുന്നത്.
അസ്തിത്വം സ്വയം പ്രകാശിതമാണ്, പ്രകാശം മാത്രമാണ് എന്ന് സാരം.

ഇനി, അസ്തിത്വം പ്രകാശമാണ് എന്ന് പറയുന്നതുപോലെ തന്നെ, ലേശം പോലും അർത്ഥവ്യത്യാസമില്ലാതെ, അസ്തിത്വം അറിവാണ് എന്നും പറയാം.
അസ്തിത്വം, അറിവ്, പ്രകാശം - എല്ലാം ഒന്നുതന്നെ. എന്ന് മാത്രമല്ല, അതല്ലാതെ വേറൊന്നുമില്ല എന്ന സ്ഥിരീകരണവും അതിൽ ഉൾപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം സാരാംശം വളരെ ചുരുക്കി ഇങ്ങനെ പറയാം: അസ്തിത്വം ഒന്നേയുള്ളൂ, അത് അതിൽത്തന്നെ സമ്പൂർണ്ണമാണ്. എല്ലാം ഉൾക്കൊള്ളുന്ന സ്വയം പര്യാപ്തതയാണത്. അതിനുള്ള ചുരുക്കപ്പേരാണ് സച്ചിദാനന്ദം - സത്, ചിത്ത്, ആനന്ദം. ഒന്ന് (ആയിരിക്കുന്നതെന്തോ അത്) അതിൽത്തന്നെ സംപൂർണ്ണവും സ്വയം അറിയുന്ന പ്രകാശവും ആകുമ്പോൾ, സംശുദ്ധമായ ആനന്ദമല്ലാതെ മറ്റെന്തായിരിക്കാനാണ് അതിനു കഴിയുക?

അങ്ങനെയെങ്കിൽ, അസ്തിത്വം സ്നേഹമാണെന്നും അർത്ഥശങ്കയില്ലാതെ പറയാം. കാരണം, ആനന്ദത്തിന്റെ പര്യായശബ്ദമാണ് സ്നേഹം. അറിവും ആനന്ദവും സത്തിൽ നിറഞ്ഞിരിക്കുമ്പോൾ, അതിനു വെളിയിൽ അന്വേഷിക്കാൻ മറ്റൊന്നുമുണ്ടാവാനാവില്ല. അതാണ്‌ ആത്യന്തികമായി അസ്തിത്വമെന്ന സത്യം. ആ സത്യം ഗ്രഹിക്കുന്നതോടെ, നാമും നമ്മെ ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചവും, അതിന്റെ സൃഷ്ടിക്കും വിശകലനത്തിനുമായി നാമുപയോഗിക്കുന്ന ആശയാവിഷ്കാരങ്ങളും സങ്കല്പങ്ങളുമുൾപ്പെടെ, എല്ലാം പാടേ അപ്രത്യക്ഷമാവുകയും അതിന്റെ സ്ഥാനത്ത് അവബോധമെന്ന പ്രകാശം പരക്കുകയും ചെയ്യും.

പരമമായ അസ്തിത്വത്തെപ്പറ്റി ശബ്ദങ്ങൾ കൊണ്ടും ആശയങ്ങൾ കൊണ്ടും ഇത്രയൊക്കെയേ നമുക്ക് എത്തിപ്പിടിക്കാനാവൂ. സത്യം ഇവയ്ക്കെല്ലാം അപ്പുറത്താണ് ഒളിഞ്ഞിരിക്കുന്നത്. സത്യം തെളിഞ്ഞുനിൽക്കുന്നിടത്ത് അത് മറ്റൊന്നിനേയും ആവശ്യപ്പെടുന്നില്ല. വാക്കുകളുടെയും ആശയങ്ങളുടെയും ആവശ്യം നമുക്കുണ്ടെങ്കിൽ, അത് സത്യം അവിടെയുണ്ട് എന്ന് മനസ്സിലാകുന്നതുവരെയേ ഉള്ളൂ. അത് കഴിഞ്ഞാൽ നാം തന്നെ സത്യമായിത്തീരുന്നു. ബാക്കിയെല്ലാം അപ്പോൾ ഇല്ലായ്മയും ശൂന്യതയുമായിത്തീരുന്നു. ആ അവസ്ഥയാണ് ഏകം സത് (ഏക സത്യം). സ്വഃ + സത് = സത്യം എന്ന വിഷയാതീതവും അതീന്ദ്രിയവുമായ ആ അവസ്ഥയിലെത്തുംവരെ മാത്രമേ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും നമുക്ക് ആകർഷണീയമായി തോന്നുകയുള്ളൂ. സത്യം അളവറ്റ് പ്രകാശിക്കുന്നിടത്ത് മായ അവസാനിക്കുന്നു.

"ഞാനാണ് വഴിയും സത്യവും ജീവനും" എന്ന് യേശു പറഞ്ഞതായി നാം വായിക്കുന്നു. യേശുവിന്റെ സുവിശേഷസന്ദേശമാണ് സ്വർഗപ്രാപ്തിക്കുള്ള വഴി എന്നാണ് സാധാരണ വിശ്വാസികൾ അതിൽനിന്ന് ഗ്രഹിക്കുക. ആ ഗ്രാഹ്യം ജീവിതവാഹിയാവുമ്പോൾ, അത് നേർവഴി തന്നെയാണ്. എന്നാൽ, മാനുഷിക നിലയിൽ നിന്നുകൊണ്ട് ഒരു പ്രവാചകനും വാച്യാർത്ഥത്തിൽ പ്രഖ്യാപിക്കാൻ സാദ്ധ്യതയില്ലാത്ത ഒരു വാക്യമാണിത്. യേശുവിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ വിശ്വാസികളുടെ രേഖപ്പെടുത്തലായി അതിനെ കാണുകയേ നിവൃത്തിയുള്ളൂ. എന്നിരുന്നാലും, മുകളിൽ കുറിച്ച താത്ത്വിക ചിന്തകൾക്ക് ഒരു താങ്ങായി, വേറൊരു തരത്തിലും ഈ വാക്യത്തിന് ഒരു വിശദീകരണമാവാം. അതിവിടെ കുറിക്കുമ്പോൾ, സാധാരണക്കാരായ മുക്കുവരോടും അഗതികളോടും ആ അർത്ഥത്തിൽ യേശു സംസാരിച്ചു എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. എന്നിരുന്നാലും, ഇങ്ങനെയൊരു ബൗദ്ധികവ്യായാമം അസ്ഥാനത്തല്ല എന്നേ ഞാൻ നിർദ്ദേശിക്കുന്നുള്ളൂ.

I am - ഞാനുണ്ട്, ഞാൻ ഉണ്മയാകുന്നു - എന്നതാണ് ഒരു സംശയവുമില്ലാതെ നമുക്കറിയാവുന്ന ഒരേയൊരു സത്യം. അതിലൂടെയും അതിലൂന്നിയുമാണ് ബാക്കി ലോകത്തെ നാം അറിയുന്നത്. ഞാനുണ്ട് എന്ന ബോധം തന്നെയാണ് ഞാൻ എന്നെത്തന്നെ അറിയുന്നു എന്നതും. ആ അറിവിന്റെ പ്രകാശമില്ലാതെ മറ്റൊന്നും എനിക്കറിയാനാവില്ല. ആ അറിവിലൂടെ തന്നെ ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാതെ മറ്റൊന്നിനെയും സ്നേഹിക്കാനും എനിക്കാവില്ല. അങ്ങനെയെങ്കിൽ, യേശു പറഞ്ഞത്, ഞാൻ ഉണ്മയാകുന്നു എന്ന ആ അറിവാണ്
(ഞാൻ ആകുന്നു എന്നത് എന്നെ പ്രകാശിപ്പിക്കുന്ന എന്റെ അറിവാകുന്നു; അത് ഞാൻ എന്നെത്തന്നെ സ്നേഹിക്കലാവുന്നു.) സത്യത്തിലേയ്ക്കും ജീവനിലേയ്ക്കുമുള്ള വഴി എന്നാണ്. "I am" എന്ന എന്റെ ഉൾബോധമാകുന്നു എനിക്ക് മറ്റെല്ലാറ്റിലേയ്ക്കുമുള്ള വഴി. "I am" is the Way. "I am" is the Truth. "I am" is the Life. താത്ത്വികമായി പറഞ്ഞാൽ, ഞാൻ അസ്തിത്വമാകുന്നു എന്ന ബോധം ഉണ്ടാകുക എന്നതാണ് എനിക്ക് ജീവനിലേയ്ക്ക് നടന്നിറങ്ങാനുള്ള വഴി. ആ വഴിയേ പോയിപ്പോയി, ഒടുക്കംവരെ അത് മാത്രമേ ഉള്ളൂ എന്ന അറിവിലെത്തുന്നതാണ് മോക്ഷം. കാരണം, ഞാൻ ഉണ്മയാകുന്നു എന്നത് അടിസ്ഥാനപരവും അനന്തവുമായ ഒരനുഭവമാണ്. മറ്റെല്ലാ അനുഭവങ്ങളുടെയും ഉള്ളിന്റെയുള്ളിൽ അതാണുള്ളതെതെങ്കിൽ, അതു മാത്രമാണുള്ളതെങ്കിൽ, ആദിയും അന്തവുമില്ലാത്ത 'ഞാൻ' സ്വയം സച്ചിദാനന്ദമായി (being, knowing, loving) തിരിച്ചറിയുന്നതുതന്നെയാണ് പരമമായ മുക്തി. സച്ചിദാനന്ദം ഭാഷയുടെയും ചിന്തയുടെയും അവസാനത്തെ സംസ്കൃതിയാണ്; ഏറ്റവും ലളിതവും അതേ സമയം സാന്ദ്രവുമായ ഭാഷാപ്രയോഗമാണത്.

Friday, August 30, 2013

We are with Pope Francis and His Actions


സ്നേഹം

 അതെന്തായിരിക്കാം?

ശുദ്ധ പോഴത്തം - ബുദ്ധി പറയുന്നു
അതൊരു ദുരന്തം - വിശകലനം പറയുന്നു 
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

അത് വേദന മാത്രം - ഭയം പറയുന്നു
തീരെ നിരാശാവഹം - ഉൾക്കാഴ്ച പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

പരിഹാസ്യമാണത് - അഭിമാനം പറയുന്നു
ശ്രദ്ധയില്ലായ്മ തന്നെ - സുബുദ്ധി പറയുന്നു.

അസ്സാദ്ധ്യമാണത് - അനുഭവം പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

(ജർമനിൽനിന്ന് തർജ്ജമ - സക്കറിയാസ് നെടുങ്കനാൽ)
"Was es ist"
Erich Fried 

Es ist Unsinn 
sagt die Vernunft 
Es ist was es ist 
sagt die Liebe
Es ist Unglück
sagt die Berechnung 
Es ist nichts als Schmerz
sagt die Angst
Es ist aussichtslos
sagt die Einsicht
Es ist was es ist
sagt die Liebe

Es ist lächerlich
sagt der Stolz
Es ist leichtsinnig
sagt die Vorsicht
Es ist unmöglich
sagt die Erfahrung

Es ist was es ist
sagt die Liebe

Thursday, August 29, 2013

ചിന്തിക്കുന്ന പുരോഹിതരേ, ഇതിലേ ഇതിലേ...

(Editorial - August issue of 'Sathyajwala')  

ലോകത്തില്‍ത്തന്നെ ഏറ്റവും പുരോഹിതസാന്ദ്രമായ ഭൂപ്രദേശമാണു കേരളം. കന്യാസ്ത്രീസാന്ദ്രതയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു കാലത്തിവിടെയുണ്ടായ ദൈവവിളിയുടെ സമൃദ്ധിക്കുപിന്നില്‍, മക്കളുടെ എണ്ണക്കൂടുതലും ദാരിദ്ര്യവും, ദൈവവിളി ധ്യാനക്കാരുടെ വശീകരണതന്ത്രങ്ങളുമൊക്കെ കാരണമായിട്ടുണ്ടാകാമെങ്കിലും, സെമിനാരികളിലേക്കും മഠങ്ങളിലേക്കും ഒഴുകിയെത്തിയ കൗമാരക്കാരിലേറെപ്പേരും ഗ്രാമീണകാര്‍ഷിക സംസ്‌കാരത്തിന്റെ നിഷ്‌കപടതയും ലാളിത്യവും കൈമുതലാക്കിയവരായിരുന്നു. അതുകൊണ്ടുതന്നെ, തങ്ങളുടേത് ദൈവവിളിതന്നെയാണെന്ന ആത്മാര്‍ത്ഥമായ വിശ്വാസത്തോടും, യേശുവിന്റെ ആദര്‍ശത്തി നുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാനുള്ള ഉത്സാഹത്തോടും തീക്ഷ്ണതയോടുംകൂടിത്തന്നെയായിരുന്നു ഈ ജീവിതാന്തസ്സ് തിരഞ്ഞെടുക്കാന്‍ അവര്‍ തയ്യാറായത്. എസ്.എസ്.എല്‍.സി-ക്ക് കഷ്ടിച്ച് 210 മാര്‍ക്കുവാങ്ങി ജയിച്ചവരും ക്രിമിനല്‍ വാസനയുള്ളവരും കുറെയൊക്കെ ഉണ്ടായിരുന്നിരിക്കാമെങ്കിലും, ആവറേജില്‍ കുറയാത്ത ബൗദ്ധികശേഷിയും മറ്റു കഴിവുകളുമുള്ളവരായാണ് അവരിലേറെയും തങ്ങളുടെ പുരോഹിത-കന്യാസ്ത്രീജീവിതയാത്ര ആരംഭിച്ചത്. പക്ഷേ, ഇളംപ്രായത്തില്‍ തുടങ്ങുന്ന പഠന-പരിശീലനങ്ങള്‍ അവരെ പിന്നീട് വല്ലാതെ മാറ്റിമറിക്കുന്നുണ്ട്. ഭൂരിപക്ഷംപേരും സഭയുടെ ഇംഗിതങ്ങള്‍ക്കനുസൃതമായി സ്വയം പരുവപ്പെടുത്തി, സഭയുടെ ഉപകരണങ്ങളായി മാറുകയാണ്; ദൈവദാനമായി ലഭിച്ച സ്വന്തം തനിമയും സ്വാതന്ത്ര്യവും ചിന്താശേഷിയും ദൈവത്തിനുവേണ്ടിയെന്നവണ്ണം നഷ്ടപ്പെടുത്തി സഭാഘടനയുടെ കേവലം യന്ത്രഭാഗങ്ങളായിത്തീരുകയാണ്. 

 എന്നാല്‍, എത്ര മെരുക്കിയാലും മെരുക്കപ്പെടാവരുടെ ഒരു ന്യൂനപക്ഷം, പൊതുസമൂഹത്തിലെന്നപോലെ, പുരോഹിതരുടെ ഇടയിലുമുണ്ട്. അവര്‍ക്കും പക്ഷേ, പൗരോഹിത്യത്തില്‍ തങ്ങള്‍ വഴിതെറ്റിയെത്തിയവരാണെന്ന തിരിച്ചറിവുണ്ടാകുന്നത് സെമിനാരി ജീവിതവും നവപൂജാര്‍പ്പണവുമൊക്കെ കഴിഞ്ഞിട്ടാകും. വൈദികവൃത്തിയെന്നാല്‍, കൂദാശാനുഷ്ഠാനങ്ങള്‍ക്കു കാര്‍മ്മികത്വംവഹിക്കലും, മെത്രാന്റെ കീഴുദ്യോഗസ്ഥരായി ഇടവക ഭരിക്കലും മാത്രമാണല്ലോ എന്ന അനുഭവവും, ദൈവവിളിയെന്നു ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തെ തീക്ഷ്ണമായ ആദര്‍ശലക്ഷ്യങ്ങളുംതമ്മില്‍ മനസില്‍ നടക്കുന്ന മല്‍പ്പിടുത്തങ്ങളുടെ ഒരു ഘട്ടത്തില്‍മാത്രമാണ് ഈ തിരിച്ചറിവ്, സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലര്‍ത്തുന്ന ന്യൂനപക്ഷവൈദികരിലുണ്ടാകുക. അവരുടെ ജീവിതം പിന്നെ അന്തഃസംഘര്‍ഷങ്ങളുടേതാണ്.യേശുവിന്റെ കല്പന, 'നിങ്ങള്‍ ലോകമെങ്ങുംപോയി പള്ളികളും സ്‌കൂളുകളും പണിയുക' എന്നതോ, 'കുര്‍ബാനയും മറ്റു കൂദാശകളും അനുഷ്ഠിക്കുകയും ഇടവക ഭരിക്കുകയും ചെയ്യുക' എന്നതോ ആയിരുന്നില്ല എന്നും, മനുഷ്യരെ ജ്ഞാനംകൊണ്ടു സ്‌നാനംചെയ്തു ശിഷ്യപ്പെടുത്തുക എന്നായിരുന്നെന്നും തിരിച്ചറിയുന്ന അവര്‍ക്കുപിന്നെ മനസ്സിനു തൃപ്തി നല്‍കുന്ന ഒരു ജീവിതം പൗരോഹിത്യംകൊണ്ടു സാധ്യമാകാതെ വരുന്നു. വൈദികവൃത്തി ഉപേക്ഷിച്ചാല്‍ ഉപജീവനംതന്നെ ദുഷ്‌കരമാകുകയും ചെയ്യും. ഈ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ക്ക് ഒരു ഇരട്ടമുഖമണിഞ്ഞ് ജീവിക്കേണ്ടിവരുന്നു. സഭയിലെ ആചാരാനുഷ്ഠാനങ്ങളെല്ലാം യാന്ത്രികമായി നടത്തിക്കൊണ്ട് ബാഹ്യമായും, ബദല്‍ചിന്തകളും സ്വപ്നങ്ങളുമായി ആന്തരികമായും അവര്‍ ജീവിക്കുകയാണ്. ചിലരൊക്കെ സഭയുമായി ഇടച്ചില്‍ വരാത്ത മറ്റു സാമൂഹിക മേഖലകളില്‍ പ്രവര്‍ ത്തിച്ച് ജീവിതം സഫലമാക്കാന്‍ പ്രയത്‌നിക്കുന്നു.

ഈ ഇരട്ടമുഖം കാപട്യമല്ലേ എന്നൊരു സംശയം ഇവിടെ പലര്‍ക്കുമുണ്ടാകാം. പക്ഷേ, അവര്‍ക്ക് നിലവിലുള്ള സാഹചര്യത്തില്‍ വേറെ എങ്ങനെയാണ് ജീവിക്കുവാന്‍ കഴിയുക എന്ന ചോദ്യത്തിനു മറുപടി പറയാന്‍ നമ്മളപ്പോള്‍ ബാധ്യസ്ഥരാകുന്നു. അവര്‍ പുറത്തുവന്നാല്‍ അവരെ അംഗീകരിക്കാനും സംരക്ഷിക്കാനും നമ്മുടെ സമൂഹം, വേണ്ടാ സ്വന്തം കുടുംബമെങ്കിലും, തയ്യാറാണോ? അല്ലെന്നു നമുക്കറിയാം. മറിച്ച്, മനഃസാക്ഷിയെയും ബൗദ്ധികസത്യസന്ധതയെയും ഉറക്കിക്കിടത്തി അവര്‍ മെത്രാന്റെ ആജ്ഞാനുസാരിയായ ഒരു യന്ത്രം കണക്കെ ജീവിക്കണോ? അതും ശരിയല്ലെന്നു നമുക്കറിയാം. അപ്പോള്‍പ്പിന്നെ, എന്തു ചെയ്യാനാകും? സ്വന്തം തനിമയോടും സര്‍ഗ്ഗാത്മകതയോടും നീതിപുലര്‍ത്താനായി ഒരു മുഖവും, നിലനില്‍പ്പിനുവേണ്ടി മറ്റൊരു മുഖവും അണിയുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും ഒരു സാധാരണ വൈദികന്റെ മുന്നിലില്ല. ഇപ്പറഞ്ഞതെല്ലാം രൂപതാവൈദികരുടെ കാര്യത്തിലെന്നപോലെതന്നെ, സന്യാസവൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യത്തിലും ശരിയാണ്. അവരുടെ ഈ ഇരട്ടമുഖജീവിതത്തെ കാപട്യമെന്നു വിളിച്ചാക്ഷേപിക്കുന്നതു ശരിയല്ലതന്നെ. അനുഷ്ഠാനങ്ങളില്‍ വിശ്വാസമില്ലാത്തവരും, വീട്ടിലുള്ളവരുടെ വികാരത്തെ മാനി ച്ചും മക്കളുടെ വിദ്യാഭ്യാസവും വിവാഹവുമൊക്കെ തടസ്സമൊ ന്നുംകൂടാതെ നടക്കണമെന്ന ഉദ്ദേശ്യത്തോടെയും പള്ളിയില്‍ പോ കുന്നതു കാപട്യമല്ലാത്തതുപോലെതന്നെയാണ്, ജീവിതത്തില്‍ ഇരട്ടമുഖം പേറേണ്ടിവരുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യവും. കാപട്യമെന്നാല്‍, ഒരാദര്‍ശമുണ്ടെന്നു ഭാവിക്കുകയും അതിനെതിരെ പ്രവര്‍ ത്തിക്കുകയും ചെയ്യുന്നതാണ്; ദൈവാരാധകന്‍ എന്നു ഭാവിക്കുകയും മാമോന്റെ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നതാണ്. അല്ലെങ്കില്‍, വഞ്ചനാലക്ഷ്യത്തോ ടെ സ്‌നേഹം ഭാവിക്കുന്നതാണ്. 

പറഞ്ഞുവന്നത്, മുഴുവന്‍ സഭാസംവിധാനവും എത്ര കിണ ഞ്ഞു പരിശ്രമിച്ചിട്ടും, അതിന്റെ വാര്‍പ്പുമൂശകളിലൂടെ എത്ര കയറ്റിയിറക്കിയിട്ടും, ദൈവം നല്‍കിയ തനിമയും വ്യക്തിത്വവും സര്‍ഗ്ഗശേഷികളും സ്വാതന്ത്ര്യബോധവും നഷ്ടപ്പെടുത്താന്‍ തയ്യാറാകാതെ തങ്ങളുടെ ആന്തരികതയിലെങ്കിലും സൃഷ്ടിപരമായി ജീവിക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും കത്തോലിക്കാസമൂഹത്തിലുണ്ട് എന്നാണ്. തങ്ങളുടെ ജീവിതം പൗരോഹിത്യത്തിന്റെ അഴുക്കുചാലിലൊഴുകി ഒടുങ്ങിപ്പോവാതിരിക്കാന്‍, സഭാകാര്യങ്ങളില്‍ ഉറക്കം നടിച്ച്, പരിസ്ഥിതി, മതമൈത്രി, അഴിമതിപോലുള്ള വിഷയങ്ങളില്‍ ഇടപെട്ട് തങ്ങളുടെ ജീവിതത്തിന് അര്‍ത്ഥംനല്‍കാന്‍ ശ്രമിക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു, അവരിലേറെപ്പേരും. അതങ്ങനെ തുടരുമ്പോള്‍ത്തന്നെ, തങ്ങളോടേറ്റവും സമീപസ്ഥമായ സഭയുടെ അന്തരീക്ഷം ശുദ്ധീകരിക്കേണ്ടതുണ്ട് എന്നൊരു ചിന്തകൂടി അവര്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍, സഭാനവീകരണത്തിന്റെ അമര്‍ത്തിവച്ചിരിക്കുന്ന ഊര്‍ജ്ജസംഭരണികളായി അവര്‍ മാറിയേനെ. തങ്ങളുടെ സ്വാഭാവികജീവിതം തകര്‍ത്തുകളഞ്ഞ സഭാസംവിധാനത്തിനു മാനുഷികമുഖം നല്‍കി വരുംതലമുറകളെയെങ്കിലും രക്ഷിക്കേണ്ടതുണ്ട് എന്ന കര്‍ത്തവ്യബോധം അവര്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍, ആകാശം ഇരുണ്ടുമൂടി മിന്നല്‍പ്പിണര്‍ പായിക്കുമ്പോള്‍ പെയ്‌തൊഴിയാന്‍ തയ്യാറായി നില്‍ക്കുന്ന മേഘങ്ങളെപ്പോലെ, കാലം അനുകൂലമാകുമ്പോള്‍, അവരുടെയെല്ലാം നന്മ നിറഞ്ഞ മനസ്സുകള്‍ നവീകരണശക്തിയായി കുതിച്ചൊഴുകിയേനെ. തങ്ങളുടെ പ്രശ്‌നങ്ങളും ദുഃഖങ്ങളും ആശയങ്ങളും പങ്കുവയ്ക്കാന്‍ പല കൂട്ടായ്മകളും വേദികളും ഇവരുടെയിടയില്‍ ഉള്ളതായും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാ ല്‍, സഭയില്‍ വരേണ്ട മാറ്റത്തെക്കുറിച്ചു സംസാരിക്കാന്‍ ശ്രമി ച്ചാല്‍ അവരെല്ലാംതന്നെ മുഖംതിരിക്കുകയാണു പതിവ്. നടക്കാത്ത കാര്യത്തിനുവേണ്ടി ബാക്കിയുള്ള ജീവിതംകൂടി കളയാനില്ല എന്നും യൂദാശ്ലീഹായോടു പ്രാര്‍ത്ഥിക്കുകയാണ് തമ്മില്‍ ഭേദം എന്നുമായിരിക്കും പ്രതികരണം. 

ഇതൊക്കെയാണെങ്കിലും ഒരനുകൂലസാഹചര്യമുണ്ടാകുകയും അതു തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുകയും ചെയ്താല്‍ അവരിലെല്ലാം ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജം വെറുതെ പാഴായിപ്പോകുമെന്നു കരുതാന്‍, ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് എളുപ്പമല്ല. കേരളസഭയില്‍ മാറ്റത്തിനായുള്ള ജനകീയ മുറവിളികളുയരാന്‍ തുടങ്ങിയിട്ട് ഏതാനും ദശകങ്ങളായി. വിശ്വാസികളുടെ കൂട്ടായ്മയെ മറികടന്ന്, പുരോഹിതാധികാരികളുടെ കൂട്ടായ്മയായി നിലകൊള്ളുന്ന ഇന്നത്തെ സഭയുടെ ബധിരകര്‍ണ്ണങ്ങളിലായിരുന്നു അതെല്ലാം ചെന്നുപതിച്ചുകൊണ്ടിരുന്നത് എന്നുമാത്രം. സഭയുടെ ഈ അനങ്ങാപ്പാറനയം ജനങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കാനും കൂടുതലാള്‍ക്കാര്‍ സംഘടിതമായി പ്രവര്‍ത്തനരംഗത്തു വരാനും അവസരമൊരുക്കി. സഭയില്‍ നീതിക്കും ജനാധിപത്യത്തിനും സുതാര്യതയ്ക്കുംവേണ്ടി വിശ്വാസികള്‍ അനവധി ചര്‍ച്ചാസമ്മേളനങ്ങളും വിപുലമായ കണ്‍വെന്‍ഷനുകളും പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തി. ഇതെല്ലാം പൊതുമാധ്യമങ്ങളിലും പ്രസ്ഥാനങ്ങളുടെതന്നെ മാധ്യമങ്ങളിലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. അങ്ങനെ കേരളകത്തോലിക്കരുടെ പൊതുമനസ് മാറ്റത്തിനനുയോജ്യമായ ഒരവസ്ഥയിലേക്ക് ഇന്ന് ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതൊന്നും കേരളത്തില്‍മാത്രമല്ല, കത്തോലിക്കാസഭയുള്ളയിടങ്ങളിലെല്ലാം, മറ്റു രീതികളിലും വേറെ വിഷയങ്ങളിലുമാണെങ്കിലും, നടക്കുന്നുണ്ടായിരുന്നു. അമേരിക്കയിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും പുരോഹിതര്‍ക്കെതിരെയുള്ള ബാലപീഡനക്കേസുകളുടെ പ്രളയക്കെടുതിയില്‍പ്പെട്ടുഴലുകയാണ് സഭ. വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കഥകളും രഹസ്യരേഖകളുടെ ചോര്‍ച്ചയും വത്തിക്കാന്‍ കൂരിയാകളുടെ കെടുകാര്യസ്ഥതയും അഴിമതിയും വത്തിക്കാനിലെ ഉന്നതരുള്‍പ്പെട്ട പുരുഷസ്വവര്‍ഗ്ഗഭോഗികളുടെ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തയുമെല്ലാം, ഒട്ടും സുതാര്യമല്ലാത്തതും പൗരോഹിത്യാധികാരവാഴ്ച ഉറപ്പിക്കുന്നതുമായ ഇന്നത്തെ സഭാഘടന അക്രൈസ്തവമാണെന്നും മാറ്റേണ്ടതുണ്ടെന്നുമുള്ള ഒരു പൊതുബോധം ആഗോളതലത്തില്‍ത്തന്നെ, ഉളവാക്കിക്കഴിഞ്ഞു.... കാലഘട്ടത്തിന്റെ ഈ സമ്മര്‍ദ്ദമാണ്, കടുത്ത യാഥാസ്ഥിതികനും അധികാരപ്രമത്തനുമായിരുന്ന ബെനഡിക്റ്റ് 16-ാമനെ ക്കൊണ്ട് മാര്‍പ്പാപ്പാസ്ഥാനം രാജിവയ്പിച്ചത് എന്നുവേണം കരുതാന്‍. 

അല്പംകൂടി തുറവിയും ലാളിത്യവുമുള്ള ഒരാള്‍ക്കേ ഇനി സഭയെ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന പൊതുബോദ്ധ്യം ഭൂരിപക്ഷം കര്‍ദ്ദിനാളന്മാര്‍ പ്രകടിപ്പിച്ചതും കാലഘട്ടത്തിന്റേതായ ഈ സമ്മര്‍ദ്ദംമൂലമാണ്. പക്ഷേ, മാര്‍പ്പാപ്പായെ തിരഞ്ഞെടുത്ത കര്‍ദ്ദിനാളന്മാരെവരെ ഞെട്ടിച്ചുകൊണ്ട്, ഫ്രാന്‍സീസ് മാര്‍പ്പാപ്പാ, തന്റെ വിപ്ലവകരമായ സഭാനവീകരണജൈത്രയാത്ര ആരംഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകളും ചെയ്തികളും ആധികാരികസഭയുടെ ഓരോ ഇഷ്ടികയെവരെ വിറകൊള്ളിക്കാന്‍ പോരുന്നതാണ്. വിമാനയാത്രയ്ക്ക് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ സാധാരണക്കാരുടെയൊപ്പം ക്യൂ നില്‍ക്കുന്നു! ബുള്ളറ്റ് പ്രൂഫ് പാപ്പാമൊബീല്‍ വേണ്ടെന്നുവച്ച് തുറന്ന ജീപ്പില്‍ ജനങ്ങളെ നേരില്‍ ക്കണ്ട് അഭിസംബോധന ചെയ്യുന്നു! ജനങ്ങളോട് അവരുടെ ഭാഷയില്‍ അവരുടെ പക്ഷംചേര്‍ന്ന് സംസാരിക്കുന്നു. സഭയില്‍ കാര്യങ്ങളൊന്നും നേര്‍വഴിക്കല്ല നടക്കുന്നതെന്നു പറഞ്ഞ്, രൂപതകള്‍ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍('I want you to make mess in your dioceses') വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു! 'പൗരോഹിത്യവാഴ്ചയെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്നു ('I want to get rid of the clericalism') പ്രബോധിപ്പിക്കുന്നു! അങ്ങനെയങ്ങനെ, നൂറ്റാണ്ടുകളുടെ പൗരോഹിത്യതേര്‍വാഴ്ചയ്ക്കും, രണ്ടാം വത്തിക്കാന്‍ കൗണ്‍ സില്‍ തീരുമാനങ്ങളെ അട്ടിമറിച്ച സമീപകാലസഭാസമീപനങ്ങള്‍ക്കും എതിരായും, വിശ്വാസികളുടെ കൂട്ടായ്മയായ യഥാര്‍ത്ഥ സഭയ്ക്ക് അനുകൂലമാ യും ഒരു മാര്‍പ്പാപ്പാ ഉദയംകൊണ്ടിരിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ അത്മായ-പുരോഹിതഭേദമെന്യേ ചിന്താശക്തി നഷ്ടപ്പെടുത്തിയിട്ടില്ലാത്ത എല്ലാ കത്തോലിക്കരും മുന്നോട്ടുവരേണ്ടതുണ്ട്. കേരളത്തിലെ വിശ്വാസിസമൂഹം ഒരളവോളമെങ്കിലും സംഘടിതമായി രംഗത്തുണ്ട്. 

മാറ്റത്തിനുവേണ്ടിയുള്ള മാര്‍പ്പാപ്പായുടെ എല്ലാ നീക്കങ്ങളെയും പിന്തുണച്ചുകൊണ്ട് അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, സ്വാഭാവികമായും കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. എന്നാല്‍ മുമ്പു സൂചിപ്പിച്ച, ചിന്താശക്തിയും വ്യക്തിത്വവും പണയംവയ്ക്കാത്ത പ്രബുദ്ധ വൈദികര്‍ ഇപ്പോഴും ഉറക്കംവിട്ടുണര്‍ന്നിട്ടില്ല എന്നു കാണുന്നതു ദുഃഖകരമാണ്. വിമോചനദൈവശാസ്ത്രത്തിന്റെ പന്ഥാവില്‍, സഭാവിലക്കുകളെയെല്ലാം അതിജീവിച്ചുകൊണ്ട്, ദരിദ്രപക്ഷത്തു നിലയുറപ്പിക്കുകയും പല സമരമുഖങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത ധീരപാരമ്പര്യം പേറുന്നവരാണ് നമ്മുടെ പുരോഹിതരിലെ ഒരു വിഭാഗം. കേരളസഭയില്‍ കല്‍ദായവാദം അടിച്ചേല്‍പ്പിക്കുന്നതി നെതിരെ വര്‍ഷങ്ങള്‍ നീണ്ട സമരം നടത്തുകയും, ഒരു ഘട്ടത്തില്‍ 300-ഓളം വൈദികര്‍ സംഘടിച്ച് എര്‍ണാകുളത്തു പി.ഒ.സിയില്‍ നടന്ന മെത്രാന്‍ സിനഡ് ഉപരോധിക്കുകയും കുത്തിയിരിപ്പുസത്യഗ്രഹം നടത്തുകയും ചെയ്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിച്ച പുരോഹിതരുടെ പൈതൃകവും അവര്‍ക്കുണ്ട്. കന്യാസ്ത്രീകളില്‍ ഒരു പ്രബുദ്ധവിഭാഗവും ഈ പോരാട്ടങ്ങളോടൊപ്പമുണ്ടായിരുന്നു. ഞാറയ്ക്കല്‍ വിഷയത്തില്‍ അടുത്തകാലത്തും, കന്യാസ്ത്രീകളിലൊരു വിഭാഗം തങ്ങള്‍ക്കെതിരെ മെത്രാന്റെ ഒത്താശയോടെ നടന്ന കയ്യേറ്റത്തിനെതിരെ നിയമത്തിന്റെ വഴിയിലും സമരത്തിന്റെ വഴിയിലും ശക്തമായി പോരാടി തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്.... എങ്കിലും എന്തുകൊണ്ടോ, കാലത്തിന്റെ വിളി കേള്‍ക്കാന്‍, ഈ അനുകൂലസാഹചര്യത്തിലും ഇവരെല്ലാം അറച്ചുനില്‍ക്കുന്നതുപോലെ തോന്നിപ്പോകുന്നു. ഈ നില്പു തുടരുന്നത് അവരെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്ന് അവരോട് പറയാനും തോന്നുന്നു. എന്തിനാണോ സര്‍വ്വവും ത്യജിച്ച്, കൗമാരപ്രായത്തില്‍ നിങ്ങളിറങ്ങിത്തിരിച്ചത്, അതിനൊന്നും അനുവദിക്കാതെ നിങ്ങ ളെ കേവലം പൂജാരികളും മേലധികാരികളുടെ തത്തകളുമാക്കിത്തീര്‍ത്ത ഇന്നത്തെ സഭാസംവിധാനത്തെ യേശുചൈതന്യത്തില്‍ അഴിച്ചുപണിയാനുള്ള മഹാസംരംഭത്തില്‍ ഭാഗഭാക്കാകുന്നില്ലെങ്കില്‍, പിന്നെയെങ്ങയാണ് നിങ്ങ ള്‍ നിങ്ങളുടെ ജീവിതത്തിന് ഇനി അര്‍ത്ഥം കണ്ടെത്തുക? അന്ധരായും അന്ധത നടിച്ചും, സ്ഥാനമാനങ്ങള്‍ക്കും പ്രമാണിത്തത്തി നും അഭിവാദ്യലഭ്യതയ്ക്കുമായി സ്വന്തം ആത്മാവിനെ നശിപ്പിച്ചു കൊണ്ട്, ദൈവം തന്ന മഹത്തായ ജീവിതത്തെ പാഴാക്കിക്കളയുന്ന ഭൂരിപക്ഷം വൈദികരുടെ ഗണത്തിലേക്കു നിങ്ങളും മാറുകയെന്നാല്‍, അതു നിങ്ങളെയും കേരളത്തിലെ നസ്രാണിസമൂഹത്തെയും മറക്കുകയെന്നാണര്‍ ത്ഥം; കേരളനസ്രാണി സഭയുടെമേല്‍ നടന്ന വൈദേശിക കടന്നാ ക്രമണങ്ങള്‍ക്കെതിരെ പൊരു തിയ പാറേമ്മാക്കല്‍ തോമ്മാക്ക ത്തനാരുടെയും നിധീരിക്കല്‍ മാണിക്കത്തനാരുടെയുമൊക്കെ ധീരപാരമ്പര്യത്തെ നിഷേധിക്കുകയെന്നാണര്‍ത്ഥം. 

 അതുകൊണ്ട്, ഒരു നവീകരണസാധ്യതയുടെ വെള്ളിനക്ഷ ത്രം സഭാനഭസ്സില്‍ ഉദിച്ചുനില്‍ ക്കുന്ന ഈ ചരിത്രമുഹൂര്‍ത്തത്തില്‍, ഉറക്കമുണര്‍ന്ന് മൂരിനിവര്‍ ന്ന്, നിങ്ങളൊന്നു ചെവിയോര്‍ക്കുക. മാറ്റത്തിന്റെ മാറ്റൊലി കേള്‍ ക്കുക. പുറത്തിറങ്ങി പുതിയ അരുണോദയത്തിന്റെ പ്രഭാതരശ്മികളെ ഹൃദയത്തിലേറ്റുക. മധുരപ്രതികാരത്തിന്റെ ജീവവായു കൊടുത്ത്, മയങ്ങിക്കിടക്കുന്ന നിങ്ങളുടെ ദുഃഖങ്ങള്‍ക്കും നിരാശകള്‍ക്കും അമര്‍ഷങ്ങള്‍ക്കും ജീവന്‍ നല്‍കുക. ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും വീണ്ടും ചിറകു നല്‍കുക... അപ്പോള്‍, യേശുവിനുവേണ്ടി മുഴുവന്‍ ജീവിതവും ഉഴിഞ്ഞുവയ്ക്കാന്‍ ഒരിക്കല്‍ തയ്യാറായ നിങ്ങള്‍ക്ക് അതേ ലക്ഷ്യം വീണ്ടും മുന്നില്‍ ഉയര്‍ന്നുനില്‍ ക്കുന്നതു കാണാനാകും. സഭയെ ക്രിസ്തുവല്‍ക്കരിക്കുകയെന്ന മഹാദൗത്യത്തില്‍ പങ്കാളികളായി നിങ്ങളുടെ ദൈവവിളിക്ക് അര്‍ ത്ഥം നല്‍കാന്‍ അപ്പോള്‍ നിങ്ങള്‍ ക്കാകും. വിശ്വാസിസമൂഹമെന്ന യഥാര്‍ത്ഥ സഭയോടൊത്തു നില്‍ ക്കാനും നിലവിലുള്ള നവീകരണധാരകളുമായി കൈകോര്‍ ത്തുനിന്ന്, നവീകരണാഹ്വാനം മുഴക്കുന്ന സഭാതലവന് ശക്തിപകരാനും അപ്പോള്‍ നിങ്ങള്‍ക്കു കഴിയും. അധികാരസഭ തള്ളിക്കള ഞ്ഞ നിങ്ങള്‍ യഥാര്‍ത്ഥ സഭയുടെ മൂലക്കല്ലായി മാറുന്നത് പിന്നീട് ചരിത്രം അയാളപ്പെടുത്തുകയും ചെയ്യും. 
ജോര്ജ് മൂലേച്ചാലില്‍,  എഡിറ്റര്‍

Corruption in US & India!

 

Political Downfall from Grace


Corruption is not Indian Democracy’s monopoly. While India lets free most big fish from its net, in US they are caught & taught, there are bitter consequences for betraying public trust.

James Kottoor


Poverty anywhere is a threat to prosperity everywhere. So is corruption anywhere, a threat to probity, uprightness and clean life everywhere. This is more so today since we are forced to live in a global village due to instant internet connectivity making everyone living anywhere in the world, our next door neighbour.

India may still be in the grip of a hangover celebrating the 67th Independence Day and liberation from colonial looters of the country for years. Foreign domination has stopped but domination of looting continues unabated, what is worse, with gigantic Himalayan proportions. Only difference is, 67 years ago it was by white skinned foreign Lords, now it is by worse brown skinned Indian princely class called politicians of differing hues.

The tribe of Leaders who expelled the colonial conquerors did it without resorting to the brutal might of an army or the use of a deadly shot from any soldier gone wild. It was done by the moral might of the disarming smile of a single man ridiculed as the Naked Fakir. Yes to that extent he was self-emptying and gave up every comfort possible to comfort and enrich the Daridranarayans of his country. That singular example attracted a galaxy of men of moral power and selfless service for the nation like Nehruji, Patelji and Sastriji.

Corruption goes Scot-free

Corruption at high echelons of political power was almost unheard of then. But now after 67 years we hear of nothing else! We are deluged and suffocated, day in and day out, with torrents of corruption hurtling down to our nose from the dizzy heights of political power-wielders who have replaced our bygone foreign colonial looters. What is most bewildering is the callous routine reaction to this on-going day-light robbery as something quite normal and nothing unexpected, from both the electorate and elected leaders.

Even those who are caught with massive loot in hand and seen by the whole nation in candid cameras are allowed to go scot free on the plea they are not proved guilty in our courts of law. These courts, all know, work over time to cultivate job seeking lawyers in the legal profession to bleed for long, not to protect, the victims of injustice, so that the truth of the saying– “Justice delayed is justice denied” – is proved beyond doubt for the whole world to see.

Why this travesty? Because laws are made here for law makers who are law-breakers themselves, not to protect the helpless public called the Aam Aadmi.Reportedly there are any number of criminals in our parliament, 163 tainted MPs and 15 Ministers facing corruption charges. Think of entrusting rapists in parliament to come up with fool-proof laws to protect victims of rape!

That is why it has now become a topic of hot discussion: whether political parties should or should not come under the preview of RTI? Who does not know that honesty, transparency and rule of law should be golden norms for those who handle public office and public money? But even these golden rules must have exceptions for the benefit of our politicians and political parties, it is argued and insisted upon now.

What has brought this great nation of great minds like Mahatmaji to this miserable, shameful impasse? It is not, we don’t have enough rules to protect the exploited, marginalized and vulnerable. It is because no rule is applied when the culprits happen to belong to powerful political families, parties or corporations.

Political Fall from Grace

It is in this context that the case of Jesse Jackson Jr. 48, and wife Sandra Stevens Jackson 49, a powerful political couple in Chicago, caught and punished for using campaign funds for self-aggrandizement comes as a wakeup call. It should help to drive some good sense into our corrupt politicians trying to divert attention from prodigal misuse of campaign funds being collected already in view of elections 2014 and equally to wake us the electorate to be on the lookout to boot out such corrupt and criminal candidates at the voting booth.

On August 13th former U.S. Rep. Jesse Jackson Jr. was sentenced to 2 1/2 years behind bars for stealing $750, 0000 from his campaign fund while his wife, former Ald. Sandi Jackson, is to serve one year for filing false tax returns according to published reports. The Jacksons admitted using campaign credit cards to make approximately 3,100 personal purchases over seven years starting in August 2005.


Among the expenses were, a $466 dinner at the Mandarin Oriental’s CityZen restaurant; $10,000 for multiple flat-screen TVs and DVD players from Best Buy; $2,300 in transportation services at Disney World and much more. Prosecutors have rated this case as one of the worst abuses of campaigns funds ever documented. So it has attracted headlines and elaborate reports in various national dailies like Chicago Sun Times, New York Times, Washington Post and Los Angeles Times.

Mr. Jackson was elected to US Congress in 1995 at the age of 30 from the South Side of Chicago with the help of his father, Rev. Jesse L. Jackson Sr. He became one of the most prominent young black politicians in the country, working on issues related to health care and education for the poor. But according to reports his reputation was damaged in recent years after revelations that he had an extramarital affair and there were also allegations that he might have been involved in a scheme to buy Barack Obama’s vacant Senate seat after Mr. Obama was elected president.His wife used his campaign funds as a “personal piggy bank.”

Fruit of Outright Theft

According to Sun times he spent 17 years serving the district until he resigned in disgrace last November. “Jacksons’combined income in 2011 was nearly $350,000, putting the couple among the top 10 per cent household incomes in the country and giving them no financial need to steal. His journey from the halls of Congress to federal prison is a tragedy of his own making.”


U.S. Attorney Ronald C. Machen Jr. said, “Jackson’s political potential was unlimited, but he instead chose to treat his campaign account as a personal slush fund, stealing from the people who believed in him so he could live extravagantly. He squandered his great capacity for public service through outright theft. The prison sentence imposed today should serve as a wake-up call to other public officials who believe there are no consequences for betraying the public trust.” It was indeed a fall catastrophic from pinnacle of power and pride, fashion and posh living.

“I was wrong”

“His public fall from grace has already made an example of him, warning other politicians and elected officials of the dangers of personal use of campaign funds,” Jackson’s attorneys wrote in their sentencing memos.

On his part Jackson admitted publicly: “I didn’t separate my personal life from my political life, and I couldn’t be more wrong….I misled the American people, I misled the House of Representatives….I was wrong and I do not fault anyone.”

Prosecutors had asked the judge to sentence him to a prison term of four years, which falls on the lower end of federal guidelines. The defence team instead pleaded for shorter prison term on grounds of his mental health and “devastating consequences” to the couple’s two children – aged 13 and 9. It was finally settled for 2 ½ years for Jackson and one for his wife.

Lessons to Learn

There are any number of lessons to be learned from this incident. Political corruption happens in the oldest and largest democracies. In the US when the corrupt are caught they are transparently tried, shamed and presented as a warning for those prone to misdeeds. That seldom happens in India, especially in the case of politicians. In US those caught, usually admit publicly their wrong doing and beg for mercy from the public. In India political jail birds come out pretending themselves to be Mr. Cleans and even the public is not ashamed to give them a hero’s welcome and even to elect them for another term.

But as a towering exception like a lotus in the dirt there stands out Sri Manik Sarkar (CPI), Chief Minister of Tripura, called "cleanest and poorest CM in the country"(See Wikipedia & Google for more), also the purest and impeccably honest among Indian CMs since elected first in 1998 at the age of 49. He was elected 4th time in 2013 as CM, one time more than Gujarat’s Modi. Still he has no home or car of his own. He donates all his salary to CPI (M), and lives on a monthly allowance of Rs 5000/- the party gives. His bank balance is stated as Rs. 6500/- and he resorts to zero publicity in the media for self promotion.


It is not the lure of profits only but the vision of prophets that should guide Bharat. If India is to become an economic power and scale moral heights as the Light of the East it once used to be, it has to start a herculean national campaign to instil in our younger generation at least from high school level the ideas and ideals of selfless service of our freedom fighters, their honesty, integrity and probity in personal and public life, their esteem for work as worship and their self-discipline and dedication to unity and universal values, their commitment to live harmoniously in an unparalleled multicultural and multifaceted society that is India.

The writer can be contacted at:jameskottoor@gmail.com

================

Sunday, August 25, 2013

വരുന്നൂ, സോളാര്‍ മലബാര്‍ സഭ !

ഇക്കഴിഞ്ഞ ഞായറാഴ്ച (25-08-13) സീറോ മലബാര്‍ സിനഡ് ഇറക്കിയ ഒരു പ്രസ്താവനയുടെ സംഗ്രഹം പത്രങ്ങളില്‍ കണ്ടു. സമുദായ സൗഹൃദം വളര്‍ത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അതിലൂടെ വിശ്വാസികളെ സിനഡ് ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രനിര്‍മ്മാണത്തിനുള്ള ആഗ്രഹം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം, അല്മായര്‍ പൊതുവേദികളില്‍ വന്ന് നന്മക്കുതകുന്ന പരിപാടികള്‍ ഏറ്റെടുക്കണം, ബൌദ്ധിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സഭയുടെ മൂല്യങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം എന്നൊക്കെ സിനഡ് ആഗ്രഹിക്കുന്നതായും അതില്‍ കണ്ടു.

എത്രമാത്രം അന്ധതയിലാണ് സിനഡ് ആയിരിക്കുന്നതെന്ന് വിളിച്ചുപറയുന്ന ഒരു കുറിപ്പായി മാത്രമേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. ഭാരതത്തെ മുഴുവന്‍ ക്രൈസ്തവവല്‍ക്കരിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും സഭയുടെ ഓരോ പ്രവര്‍ത്തനവും അതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും ഇതേ സിനഡ് പറഞ്ഞത് കേരളത്തിലെ ഒരു TV ചാനല്‍ പ്രക്ഷേപണം ചെയ്തിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഒറ്റപ്പെട്ട സാഹചര്യങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ മിഷനറിമാരെ കാണ്ഡമാലിനേക്കാള്‍ കൂടുതല്‍ ഭീകരമായ ആക്രമങ്ങളില്‍ പെടുത്താനെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂയെന്നു മനസ്സിലാക്കാന്‍ പോലുമുള്ള സാമാന്യ ബുദ്ധി സിനഡിന് ഇല്ലാതെ പോയി. മെത്രാന്മാരുടെ ആഗ്രഹം നല്ലത് തന്നെ; സഭയുടെ വളര്‍ച്ചയുടെ ആദ്യകാലത്ത് കേരളത്തിലെ പ്രമുഖ ദേവാലയങ്ങളെല്ലാം ക്ഷേത്രങ്ങളുടെ അടുത്തു തന്നെയായിരുന്നു. നമ്മെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മറ്റു മതസ്ഥര്‍ എന്തുകൊണ്ട് നമ്മെ ഇന്ന് വെറുക്കുന്നു? കുംഭകുടം പോയ വഴി ഹന്നാന്‍ വെള്ളം തളിച്ച് ശുദ്ധീകരിച്ച പുരോഹിതന്‍ മാത്രമാണോ ഇതിനുത്തരവാദി? അന്യ മതസ്ഥരുടെ ആചാരാനുഷ്ടാനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുന്ന പ്രസംഗങ്ങള്‍ നിര്‍ത്താന്‍ ആദ്യം അജപാലകരെ ആഹ്വാനം ചെയ്തിട്ടാകാമായിരുന്നു അല്മായനുള്ള നിര്‍ദ്ദേശം. ഓണത്തിനും വിഷുവിനും പാട്ടുകുര്‍ബാന ചൊല്ലിയാല്‍ വളരുന്നതല്ല മത സൌഹാര്‍ദ്ദം. ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ ഭൂരിപക്ഷ സമുദായത്തിന്‍റെ മേല്‍ കടന്നുകയറുന്നത് അല്മായരാണെന്നു തോന്നും സിനഡിന്‍റെ അഭിപ്രായം കേട്ടാല്‍. കുറച്ചു കാലമായി പഴി മുഴുവന്‍ അല്മായന്‍റെ മുതുകിലാണ്. മാതൃക സിനഡില്‍നിന്നു തന്നെ തുടങ്ങുവാന്‍ തീരുമാനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ദീപിക ഫാരിസിനു കൈമാറിയതും, യൂസഫ്‌ അലിയെ ലോക അല്മായാ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതും സമുദായ സൗഹൃദം ലക്ഷ്യമിട്ടുള്ള നടപടികള്‍ ആയിരുന്നില്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിവുള്ളതല്ലേ?

രാഷ്ട്രനിര്‍മ്മാണത്തിനുള്ള ആഗ്രഹം കുട്ടികളില്‍ ജനിപ്പിക്കണം എന്നുള്ളതും നല്ല ആഗ്രഹം തന്നെ, സംശയമില്ല. ഇതിനു അല്‍പ്പം ചരിത്രവും കൂടി പരിശോധിച്ചാല്‍ കൊള്ളാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുവെന്ന പേരില്‍, ഗാന്ധിജിയുടെ പിന്നാലെ പോയി എന്ന പേരില്‍ സഭ പുറന്തള്ളിയവരുടെ ഒരു നീണ്ട നിര തന്നെ കേരളത്തിലുണ്ടായിരുന്നു. രാജ്യത്തിന്‌ കൊടുക്കേണ്ട നികുതിപോലും വെട്ടിച്ചു പണം സ്വരുക്കൂട്ടുന്ന പ്രസ്ഥാനങ്ങളാണ് സഭയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗവും. സഭയുടെ കണക്കുകള്‍ പരിശോധിക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്നുള്ള നിലപാടല്ലേ സഭയുടേത്? ഇന്ത്യയില്‍ ആയിരുന്നുകൊണ്ട് ഈ രാജ്യത്തിന്‍റെ എല്ലാ അവകാശങ്ങളും ആസ്വദിച്ചുകൊണ്ട്‌ അന്യരാഷ്ട്രമായ വത്തിക്കാന്‍റെ കാനോണ്‍ നിയമവും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്ന സഭക്ക് ഇതിനെപ്പറ്റി ഉപദേശിക്കാന്‍ എന്തവകാശം? ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാണിച്ച മാതൃക ആരും മറന്നിട്ടില്ല. മെത്രാന്‍ സഞ്ചരിച്ച വണ്ടിയുടെ ഡ്രൈവറെ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ഉദ്യോഗസ്ഥന് കൂടും കുടുക്കയും പെറുക്കി സ്ഥലം വിടേണ്ടി വന്ന സംഭവവും നടന്നത് ഈ രാജ്യത്ത് തന്നെയാണ്. രാഷ്ട്രനിര്‍മ്മാണത്തെ രണ്ടാം ലക്ഷ്യമായി പോലും കണ്ടിട്ടില്ലാത്ത കത്തോലിക്കാ സഭക്ക് നട്ടെല്ല് നിവര്‍ത്തി നിന്ന് ഇതെങ്ങിനെ പറയാന്‍ കഴിയും?
   
അല്മായര്‍ പൊതു വേദികളില്‍ വന്ന് പൊതുനന്മ ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നു സിനഡ് ആഗ്രഹിക്കുന്നു. വളരെയേറെ കത്തോലിക്കര്‍ പൊതുനന്മ ലാക്കാക്കിയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ഇപ്പോഴും അത്തരം മേഖലകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. അവര്‍ മെത്രാന്മാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നില്ലായെന്നുള്ളതല്ലേ ഈ പരിദേവനത്തിന്‍റെ കാതല്‍? ഉദാഹരണങ്ങള്‍ നിരത്തി ഒരു വഴക്കിനു ഞാന്‍ വഴിമരുന്നിടുന്നില്ല. സാമൂഹ്യ സേവനത്തിനു ഇറങ്ങിത്തിരിച്ച മദര്‍ തെരേസാക്ക് സഭയില്‍ നിന്ന് തന്നെ നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇതിലെ ആത്മാര്‍ഥത കാണാം.  കുറെ ഫോറങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് പരിഹരിക്കാവുന്ന പ്രശനമല്ല ഇത്. സഭയുടെ നേതൃത്വത്തിലുള്ള ആസ്പത്രികളില്‍ നടക്കുന്ന തീവെട്ടിക്കൊള്ളകള്‍ കഥ പറയും. കാഞ്ഞിരപ്പള്ളിയില്‍ പെനുവേല്‍ അഗതി മന്ദിരത്തിന്‍റെ പേരില്‍ നടന്നത് ഏഴര കോടിയോളം രൂപയുടെ തിരിമറിയാണ്. പരി. ആത്മാവിനോ ഏതെങ്കിലും വിശുദ്ധര്‍ക്കോ തന്നെ  സഭയുടെ അനുവാദം കൂടാതെ പ്രത്യക്ഷപ്പെടാനോ എന്തെങ്കിലും പ്രവൃത്തിക്കാനോ പോലും അനുവാദമില്ലാത്ത വേറൊരു ക്രൈസ്തവ സഭാ സമൂഹം ഭൂമുഖത്ത് കാണില്ല. ജീസസ് യൂത്ത് എന്ന സംഘടനയെ ജാരസന്തതിയെന്നു വിശേഷിപ്പിച്ചതും സിനഡ് തന്നെയല്ലേ?

ബൌദ്ധിക മേഖലയിലുള്ള ചിലര്‍ മാറി ചിന്തിക്കുന്നതിനെപ്പറ്റി അന്വേഷിക്കണം എന്നും സിനഡ് ആവശ്യപ്പെടുന്നു. ബൌദ്ധിക ശേഷിയുള്ള ചിലര്‍ എന്ന് പറയുന്നതിനു പകരം  ഭൂരിഭാഗവും എന്നായിരുന്നു പറയേണ്ടിയിരുന്നത്. മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ച എല്ലാ പ്രഗല്‍ഭരും തന്നെ സഭാ വിരുദ്ധരായിരുന്നു. പെണ്ണെഴുത്തിന്‍റെ പേരില്‍ റോസി തോമസും, സാറാ ജോസഫുമൊക്കെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടത് മറക്കാന്‍ കാലമായില്ലല്ലോ. ഒരപവാദം എന്ന് പറയാന്‍ ഒരു മുട്ടത്തു വര്‍ക്കിയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം എഴുതിയതെല്ലാം പൈങ്കിളി സാഹിത്യത്തിന്‍റെ ഭാഗം മാത്രം. ഈ മാറി ചിന്തിക്കുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നതിന്‍റെ കാരണമെങ്കിലും അന്വേഷിക്കുന്നത് കൊള്ളാം. ഒരു മോനിക്കാ കേസും, ഓഡി കാറും കൂടി ഒരുമിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളിക്കാരെല്ലാവരും മാറി ചിന്തിച്ചു തുടങ്ങിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ? സിനഡ് ആവശ്യപ്പെടുന്ന മൂല്യ സംസ്കാരത്തെപ്പറ്റിക്കൂടി പരാമര്ശിച്ചെങ്കിലേ മാറി ചിന്തിക്കുന്നതിന്‍റെ രഹസ്യം പിടി കിട്ടൂ. അഭയാ കേസ്, ബാംഗ്ലൂര്‍ സെമ്മിനാരി കൊലക്കേസ് തുടങ്ങി നിരവധി സംഭവങ്ങളുണ്ട് നമ്മുടെ മൂല്യങ്ങളുടെ ഗുണം അറിയാന്‍. കേരളത്തില്‍ വെറും ഇരുപതു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവര്‍ രാജ്യത്തെ ക്രിമിനലുകളുടെ ശതമാനത്തില്‍ വളരെ മുമ്പിലാണെന്നതും കൂട്ടി വായിക്കാം. ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ പോലും മടിച്ചവരാണ് നാം.


സഭയുടെ മൂല്യങ്ങള്‍ ആരാണ് നിശ്ചയിക്കുന്നത്? സഭാതലവനായ മാര്‍പ്പാപ്പാ ആണെങ്കില്‍, അദ്ദേഹം പറയുന്നതാണ് ഇവിടുത്തെ വിമതര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അത് മാത്രം സഭയില്‍ ചെയ്യപ്പെടാന്‍ സിനഡ് അനുവദിച്ചാല്‍ കൂടെ ചിന്തിക്കുന്നവരുടെ എണ്ണം കൂടാന്‍ സാദ്ധ്യതയുണ്ട്. സമ്പന്നരുടെ വിവാഹം ആശിര്‍വ്വദിക്കാന്‍ മാത്രം തയ്യാറാകുന്ന ബിഷപ്പുമാരുടെ ഈ ലോകത്ത്, നിയമത്തിന്‍റെ കുരുക്കുകളിലൂടെ മാത്രം അത്മായനെ കാണുന്ന അജപാലകരുടെ ഈ ലോകത്ത് ജീവിക്കുന്ന ഒരു കത്തോലിക്കനോട്  അവസാനത്തെ ആഗ്രഹം ചോദിച്ചാല്‍ അവന്‍ പറയും, ‘ഇനിയും ഒരിക്കല്‍ക്കൂടി പോലും സീറോ മലബാറുകാരനായി കേരളത്തില്‍ ജീവിക്കാന്‍ ഇടവരരുതെയെന്ന്’. 

Saturday, August 24, 2013

Fr. Kappen on the Church Quote 1
Decline of the Prophetic Movement and
Eclipse of the Historical Jesus
The decline of Christianity as a prophetic movement can be understood only within the framework of the dialectic of consciousness and being. At the level of consciousness, the most decisive factor was the non-fulfillment of the hope in the imminent coming of the Kingdom. The social order was not overthrown and the disprivileged continued their existence much the same way as before. This created among believers a crisis of consciousness, which some have called cognitive dissonance, meaning a “condition of distress and doubt stemming from the disconfirmation of an important belief”1  That the non-realization of the Kingdom called in question the very reason for the existence of the community may be gauged from the second letter of Peter: “First of all you must understand this, that scoffers will come in the last days with scoffing, following their own passions, and saying, ‘Where is the promise of his coming?’ For ever since the fathers fell asleep, all things have continued as they were from the beginning of creation” (2 Pt 3: 34). Under such conditions the community was impelled to reinterpret its faith with a view to bridging the gap between expectation and fulfillment. One form the new interpretation took, was to understand imminence in terms of divine time as distinct from human time. Thus Peter consoles himself and his readers with words, “But do not ignore this one fact, beloved, that with the Lord one day is as a thousand years, and a thousand years as one day” (2 Pt 3: 8).  The more dominant form of reinterpretation consisted in viewing the reign of God as already come in the event of the resurrection of Jesus. The attempt at rationalization eventually led to the identification of Jesus with God himself, though the earliest kerygma  did not go beyond affirming that “God was with him” (AA 10: 38).  Of course, the community still entertained the hope that the Christ would come again to reconcile the world to God. But even that hope receded into the background and the focus of faith shifted to God already come in Jesus. From then onwards the center of the community was no more the God ahead but the God within the Church. From here it was but one step to identifying the Church with the reign of God;2  understandably so, since salvation was available to human beings here and now through faith in the risen Lord present within the Church. This had serious consequences for the  self-understanding of the community. If the Church is the sphere in which alone salvation is available, people can be saved only if they are converted and join its fold. Thus began mission in the traditional sense aimed at expanding the boundaries of the Church or transplanting it in other countries. Mission, therefore, is the direct consequence of the decline of prophecy, of the loss of that hope in which Jesus lived and for which he died. No wonder, the withering away of prophecy and the emergence of mission saw the eclipse of the historical Jesus. [JCR 83,  29f]
From Divine Challenge and Human Response
Fr. Kappen on the Church

ജയ് ജയ് യേശു ക്രിസ്തു !




സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കാക്കനാട് വെച്ച് നടത്തപ്പെട്ട ലോക അല്മായാ സമ്മേളനത്തെപ്പറ്റി വിശ്വാസി സമൂഹം അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. വലിയ കൊട്ടും കുരവയുമായി ക്ഷണിക്കപ്പെട്ട കുറെ അല്മായരെ നിരത്തിയാണ് എല്ലാ മെത്രാന്മാരും തന്നെ പങ്കെടുത്ത ഈ സമ്മേളനം നടന്നത്. ഇതിനു മുന്നോടിയായി, മെത്രാന്മാരുടെ രഹസ്യ ചര്‍ച്ചകളും അജണ്ടാ തയ്യാറാക്കലുമൊക്കെ ഏതാനും സ്ഥിരം മനസാക്ഷി സൂക്ഷിപ്പുകാരുടെ  സാന്നിദ്ധ്യത്തില്‍ നടന്നു കഴിഞ്ഞിരുന്നു.

യൂസഫ്‌ അലിയുടെ സാന്നിദ്ധ്യം
പൊതു സമ്മേളനം തുടങ്ങിയത് തന്നെ അവിടെയെത്തിയ അല്‍മായരുടെ വ്യാപകമായ പ്രതിക്ഷേധത്തോടെയായിരുന്നു എന്ന് പറയാതെ വയ്യ. സമ്മേളനത്തിലെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നത് ലുലു സാമ്രാജ്യത്തിന്‍റെ അധിപനായ ശ്രി. യൂസഫ്‌ അലിയെയായിരുന്നുവെന്നതാണ്  അല്മായരെ ചൊടിപ്പിച്ചത്. ഇതിനു മുമ്പ് ഫാരിസ് എന്നൊരു മുസ്ലിമിനെ കൂട്ടുപിടിച്ച് അറക്കല്‍ മെത്രാന്‍ നടത്തിയ തേരോട്ടം കൊണ്ട് സഭയുടെ മുഖപത്രമായ ദീപികയ്ക്കും സഭക്കും ഉണ്ടായ തീരാത്ത നഷ്ടമായിരിക്കണം അല്മായരെ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. മെത്രാന്മാര്‍ ഇടപെട്ടു നിരവധി സ്വകാര്യ ചര്‍ച്ചകള്‍ നടന്നെങ്കിലും യൂസഫ്‌ അലിയെ പങ്കെടുപ്പിക്കരുതെന്ന നിലപാടില്‍ നിന്ന് അല്‍മായര്‍ പിന്നോട്ട് പോയില്ല. ഒടുവില്‍ സാക്ഷാല്‍ ആലഞ്ചെരിയുടെ ദയനീയ അഭ്യര്‍ത്ഥന അവര്‍ മാനിച്ചു എന്നെ കരുതേണ്ടതുള്ളൂ - യൂസഫ്‌ അലിക്ക് ഏതായാലും അമിത പ്രാധാന്യം ലഭിച്ചില്ല. കാക്കനാട്ട് വെച്ച്, സഭയുടെ വളര്‍ച്ചക്ക് വേണ്ടി അസൂത്രണം ചെയ്യപ്പെട്ട ഒരു വിശേഷ സമ്മേളനത്തില്‍ യൂസഫ്‌ അലിയെ മുഖ്യ സ്ഥാനത്തിരുത്തിയത് സഭാ ചരിത്രത്തില്‍ ഒരു കളങ്കമായി തന്നെ അവശേഷിക്കും.

ചര്‍ച്ചകള്‍
പൊതു സമ്മേളനത്തില്‍ എത്തിയിരുന്ന ഓരോരുത്തരും സഭയുടെ വളര്‍ച്ചക്ക് ഉതകുന്ന നിരവധി നിര്‍ദ്ദേശങ്ങളുമായും ചില ചോദ്യങ്ങള്‍ക്ക് മറുപടി തേടിയുമാണ് യോഗത്തിന് എത്തിയതെന്നും പറയാം. ദൌര്‍ഭാഗ്യവശാല്‍ ഇതൊന്നും ഒരു ഘട്ടത്തിലും യോഗത്തിന്‍റെ പരിഗണനക്ക് വന്നില്ല. സഭാ വിശ്വാസികള്‍ക്ക് അന്യനാടുകളില്‍ അപമാനം നല്‍കിയ മോനിക്കാ തട്ടിപ്പ്, മെത്രാന്‍റെ ഓഡി കാര്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിനിധികളുടെ സ്വകാര്യ ചര്‍ച്ചകളില്‍ മുന്തി നിന്നു. പലരും അവിടെയുണ്ടായിരുന്ന അധികാരികളുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവന്നെങ്കിലും മോനിക്കാ പ്രശ്നത്തില്‍ പ്രകടനം നടത്തിയതും, പരാതിയുള്ളതും അന്യനാട്ടുകാര്‍ക്കാണെന്നും, ആ പ്രശ്നം ഒതുങ്ങിപ്പോയെന്നുമുള്ള പല്ലവിയാണ് അവര്‍ക്ക് കേള്‍ക്കാന്‍ സാധിച്ചത്. കാഞ്ഞിരപ്പള്ളിയിലെ വിശ്വാസികള്‍ അരമനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒരു കാര്യത്തെപ്പറ്റി പോലും ഇപ്പോള്‍ പ്രതികരിക്കാറില്ലെന്ന് സൂചിപ്പിച്ചുകൊണ്ട്  അതിനുദാഹരണമായി പെനുവേല്‍ ആശ്രമത്തില്‍ നടന്ന ഏഴര കോടിയോളം രൂപയുടെ തിരിമറിയെപ്പറ്റി സോള്‍ ആന്‍ഡ്‌ വിഷന്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന റിപ്പോര്‍ട്ട് ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്‌. ഏതായാലും, അല്മായാ കമ്മിഷന്‍ ചെയര്‍മാനായ അറക്കല്‍ മെത്രാന്‍ ഈ സമ്മേളനത്തിന് എത്തിയിരുന്നില്ലായെന്നത് പ്രത്യേകം പറയാതെ വയ്യ. എങ്കിലും, കമ്മിഷനിലെ ഏക അല്മായനായ സെക്രട്ടറിയുടെ പുകഴ്ത്തലിനു ഒരു കുറവും വന്നില്ല. പരസ്പരം പ്രകീര്‍ത്തിച്ചും പുകഴ്ത്തിയും മെത്രാന്മാരും മുന്നേറിക്കൊണ്ടിരുന്നു, ഈ സമ്മേളനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും. എല്ലാത്തിനും പരിഹാരം കാണാന്‍ തട്ടിപ്പാകുന്നിടം വരെ മുട്ടിപ്പായി പ്രാര്‍ഥിക്കാനുള്ള ഉപദേശങ്ങളും ഇടയ്ക്കിടെ ലഭിച്ചുകൊണ്ടിരുന്നു.

ജീസസ് യൂത്ത് എന്ന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി മേത്രാന്മാരില്‍ നിന്ന് വന്ന പരാതികള്‍ക്ക്മേല്‍ നടന്ന ചര്‍ച്ചകള്‍ സംഗ്രഹിച്ചുകൊണ്ട് ജീസസ് യൂത്ത് സഭയുടെ അംഗീകാരമുള്ള സംഘടനയല്ലായെന്നു മാര്‍ ആലെഞ്ചേരി പറഞ്ഞു. സഭയിലെ അജപാലനരംഗത്തുള്ള പോരായ്മകളിലേക്ക് ഒരു ചര്‍ച്ചയും നടത്താന്‍ സമ്മതിക്കാതെ സഭക്ക് എങ്ങിനെ വിദേശ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാം എന്ന വിഷയത്തെപ്പറ്റിയാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന നിലപാടിലായിരുന്നു സംഘാടകര്‍. തുടര്‍ന്ന് സംസാരിച്ച മെത്രാന്മാര്‍ ലത്തിന്‍ റീത്തുകാര്‍ എങ്ങിനെയൊക്കെയാണ് നമ്മളെ പീഢിപ്പിക്കുന്നതെന്ന് വേദനയോടെ വിവരിച്ചുകൊണ്ടിരുന്നു. ഔദ്യോഗിക വസ്ത്രം ധരിക്കാതെ സഞ്ചരിക്കുക, അല്മായരുമായി ഇടപഴകുക, ക്രമങ്ങള്‍ നോക്കാതെ ബലിയര്‍പ്പിക്കുക, പൊതുവായ സാമൂഹ്യ കാര്യങ്ങളില്‍ അനാവശ്യമായി ഇടപഴകുക, ബൈബിള്‍ വചനങ്ങളെ ഉചിതം പോലെ വ്യാഖ്യാനിക്കാന്‍ അനുവദിക്കുക, കരിസ്മാറ്റിക് ധ്യാനങ്ങളെ നിരുല്സാഹപ്പെടുത്തുക, അല്മായാണ് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ എല്ലാ മേഖലകളിലും അവര്‍ ദുര്മാത്രുക കാട്ടുന്നുവെന്ന് തന്നെയാണ് അല്മായര്‍ക്കു മനസ്സിലായത്‌. അവരുമായി ഒരു യുദ്ധം തന്നെ നടത്തുവാന്‍ മെത്രാന്മാര്‍ ഒരുങ്ങുന്നുവെന്ന സൂചനയും യോഗത്തിനു ലഭിച്ചു.

സീറോ മലബാര്‍ സഭയുടെ സാന്നിദ്ധ്യം ഒരൊറ്റ മലയാളിയെങ്കിലും ഉള്ള സര്‍വ്വ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ എന്ത് തന്ത്രമാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യത്തിനാണ് മെത്രാന്മാര്‍ ഉത്തരം തേടിയത്. ആ യോഗത്തിന്‍റെ പരമമായ ലക്‌ഷ്യം ഒരു തരത്തിലുള്ള നവീകരണവുമല്ല സ്വന്തം സാമ്രാജ്യം വികസിപ്പിക്കുക മാത്രമാണെന്ന് തുറന്നു പറയുന്നതായിരുന്നു പ്രസംഗങ്ങല്‍. ഗള്‍ഫില്‍ ഒരു പള്ളി അനുവദിച്ചു കിട്ടാന്‍ യൂസഫ്‌ അലിയുടെ സഹായം ലഭ്യമാക്കുകയെന്ന തന്ത്രമാണ് കാക്കനാട്ട് പൊലിഞ്ഞത്. സഹ വിഭാഗത്തെ തകര്‍ക്കുകയാണ് മാര്‍ത്തോമ്മായുടെ പാരമ്പര്യം എന്ന് തോന്നിപ്പിക്കുമായിരുന്നു മെത്രാന്മാരുടെ ആവേശം കണ്ടാല്‍.

ഫോറങ്ങള്‍ 
സഭയിലെ എല്ലാ പ്രവര്‍ത്തന മേഖലയിലുമുള്ളവരുടെ ഫോറങ്ങള്‍ രൂപീകരിച്ചു എല്ലാ മേഖലകളിലും പിടിമുറുക്കുകയെന്ന മെത്രാന്‍ തന്ത്രം വിജയകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, വക്കീലന്മാര്‍ തുടങ്ങി എല്ലാ മേഖലകളിലും ഫോറങ്ങള്‍ താമസിയാതെ ഉണ്ടാവും. ഏറ്റവും പ്രാമുഖ്യം കൊടുത്തത് പത്ര പ്രവര്‍ത്തന രംഗത്ത്  പ്രവര്‍ത്തിക്കുന്നവരുടെ കത്തോലിക്കാ കൂട്ടായ്മക്കാണ്. അറിയാവുന്ന 82 ഓളം പേരെ വിളിച്ചു ചേര്‍ത്തു ഉടന്‍ തന്നെ യോഗം നടത്താനും തിരുമാനമായി. സഭ വിശ്വാസവല്ക്കരിക്കപ്പെടണമോ, വ്യവസായവല്‍ക്കരിക്കപ്പെടണമോ, എന്നുള്ളതിനെപ്പറ്റിയും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ഒരു പ്രത്യേക തീരുമാനം ഉണ്ടായില്ല.  സഭ വാത്സ്യായവല്‍ക്കരിക്കപ്പെടണമെന്നാണോ അധികാരികള്‍ ആഗ്രഹിക്കുന്നതെന്ന് ആരെങ്കിലും  സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാവില്ല.

ഇത്തരം പ്രഹസനങ്ങള്‍ നടത്തി സഭയുടെ ബഹുഭൂരിപക്ഷം വരുന്ന അല്മായരെ അപമാനിക്കുന്ന സഭാനേതൃത്വത്തിനെതിരായി നിയമപരമായും സാങ്കേതികമായും അല്മായര്‍ പ്രതികരിച്ചാലെ ഇത്തരം ലോക മഹാ സമ്മേളനങ്ങള്‍ ഇനിയും ഉണ്ടാകാതിരിക്കുകയുള്ളൂ. സ്വന്തം ചിഹ്നം മാറ്റിയ ഏക മതവിഭാഗമെന്ന പേര് സ്വന്തമായുള്ള സീറോ മലബാര്‍ സഭയുടെ മെത്രാന്മാര്‍ക്ക് ലോകം കീഴടക്കാതെ ഉറക്കം വരുന്നില്ലത്രേ. സഭയുടെ പ്രവര്‍ത്തനം മാതൃകാപരമായിരിക്കാന്‍ ഒരു ചെറിയ കാര്യം പോലും അവരുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പറയാന്‍ മെത്രാന്മാര്‍ക്ക് ഈ സമ്മേളനത്തില്‍ സാധിച്ചിട്ടില്ലായെന്നു എടുത്തു പറഞ്ഞെ ഒക്കൂ.  

ബൈബിളിലെ കായെന്റെ ഭാര്യ.

കായെന് എവിടെ നിന്ന് ഭാര്യയെ കിട്ടി എന്ന ചോദ്യം പലപ്പോഴും, കൃത്യമായ ഉത്തരം ഇല്ലാതെ അലയുകയായിരുന്നു. എന്നാല്‍ ബാലന്‍ മാഷ്‌ പറയുന്ന ഉത്തരം സ്വീകാര്യം ആയി തോന്നുന്നു. കേട്ടാലും

https://www.youtube.com/watch?v=vtstFOdK5K8

Friday, August 23, 2013

Mr. Joy Paul Puthussery's letter‏


 
 
Dear friends,
When humans were barbarian hunters God wasn’t known to them and there was no religion as such in existence. Only when they settled in a place and opted agriculture as their main means of livelihood, religions came into existence. Jericho in Israel is one such place where early humans settled for agriculture and this place is one of the early centres of civilization. This is the place where one of the earliest religions, Judaism, was born.  Another team of hunters from Middle East Asia traveled to the Southern Asia and settled on the banks of Sindhu River. They were known as Aryans and their religion was subsequently came to be known as Hinduism. Other religions like Jainism, Buddhism, etc were the offshoots of Hinduism just like Semitic monotheistic religions like Christianity and Islam are the products of Judaism.
During the evolution of homo sapiens, religion had its own utility in the conversion of humans from barbarism to civilization. But after the passage of many centuries religion became a liability rather than an asset to the human race. Religion became a force that retarded the progress and scientific quest of humanity. Any impartial observer can convince himself of this fact if he goes through the history of dark ages in Europe.  Christian religion, especially its Catholic sect, was the most reactionary force that blocked all scientific discoveries of early scientists in the Middle Ages. Semitic religions like Judaism, Christianity and Islam are the most intolerant religions in the world whereas the Hindu religion and its daughter religions are more tolerant than the former.  As far as Semitic religions are concerned they believe their God is the only true God and their religion is the only way for salvation and passport for entry into heaven. They also believe that their holy books are the words of God that cannot be questioned or challenged.  A Hindu is free not to believe in any God and still he will be considered a Hindu. He may observe or not observe Hindu rites and still he will be considered a Hindu. There is no question of ex-communication as in Semitic religions. Hindu religion is broad enough to accommodate other beliefs also. But the story of Semitic religions is just the opposite and they brand other religionists as non-believers or khafirs.
I am a person who believes all religions have outlived their utility. If we study the past history of the world you can be convinced that more millions of people have been killed in religious  wars  than in political wars like 1st and 2nd  World Wars.  Everybody is born into a religion if we like it or not. There is no option.  I am born of Christian parents and I became a Christian at least in name. Nobody asked me whether I wanted to be a Christian, Muslim or Hindu. All the prejudices and false beliefs of the respective religion are injected into a human being from early childhood. Even though I am not a believer or admirer of any religion, if I have an iota of respect towards any religion, it is the Hindu religion. But I feel sorry to see that the most tolerant religion in the world is now represented by Sangh Parivar, Viswa Hindu Parishad and Bajrang Dal and not by people like Sri Narayana Guru.
The ignorance of the faithful is being exploited by religions and their clergy. So far in India religious organizations were satisfied with protection of their vested interests by their proximity to the political powers and parties. But the situation has changed drastically and now the political authority is being determined by the religious leaders by exhibiting the true or assumed strength of their vote bank.  As long as the political parties unite and show the religious leaders their true place and influence in public life, India is doomed to be thrown into dark future.
Like Martin Luther King Jr. I too have a dream, a dream of a society where there is no tyranny of religion, where there is no exploitation of the common people by their clergy, where there is no distinction between man and man on the basis of religion and where there is no slavery of the mind perpetrated by the so-called religious leaders.
Regards,
Joy Paul Puthussery