Translate

Thursday, April 5, 2012

പെസഹാ


നമ്മോടു ആചരിക്കാന്‍ ദൈവവും, ദൈവപുത്രനും പറഞ്ഞിരിക്കുന്ന ഒന്നാണ് പെസഹാ അത് നമ്മുക്ക് ഈ വര്‍ഷം ഉചിതമായി ആചരിക്കാം. കാരണം    കുറെ വര്‍ഷങ്ങള്‍ കൂടിയാണ് ഇത്തവണ ബൈബിളിലെ പെസഹായും , നമ്മുടെ (കത്തോളിക്കന്‍റെ പെസഹയും ) ഒരേ ദിവസമായി ഒത്തുവരുന്നത്‌. പെസഹ ആചരിക്കാന്‍ പറഞ്ഞിരിക്കുന്നത് , ഈജിപ്തില്‍ നിന്നുള്ള മോചനത്തിന്‍റെ(കടന്നുപോകല്‍)   ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ആ ദിവസം ( നിസാന്‍  അഥവാ അബീബു പതിനാലാം തിയതിയാണ് ) പെസഹ ആചരിക്കാന്‍ നമ്മോടു പറഞ്ഞിരിക്കുന്നത് ഒരു കല്‍പന പോലാണ്.  നമ്മള്‍ അത് നമ്മുടെ ഒരു കണക്കു കൂട്ടി ഏതെങ്കിലും ഒരു വ്യാഴാഴ്ചയാക്കി ആചരിക്കയാണ് പതിവ് , അബദ്ധത്തിലാനെങ്കിലും ചിലപ്പോള്‍ ഈ വ്യാഴം നിസാന്‍ പതിനാലാകാറുണ്ട് , അതുപോലോന്നാണ് ഈ വര്‍ഷവും . ദിവസത്തിനു ഒരു ദിവസത്തെ മാറ്റമുണ്ടെന്നു തോന്നാമെങ്കിലും യേഹൂദ ദിവസം വൈകുന്നേരം മുതല്‍ വൈകുന്നേരം വരെയായതുകൊണ്ട് (Sun down to sun down), ഈവര്‍ഷത്തെ വ്യാഴാഴ്ച വൈകുന്നേരം നിസാന്‍ പതിനാല് തുടങ്ങുകയായി.
ഓര്‍മയചരണം ഒരിക്കലും ദിവസമല്ല തിയതിയാണ് ( സ്വാതന്ത്ര്യ ദിനം ,ജന്മദിനം , റിപബ്ലിക് ദിനം വേണമെങ്കില്‍ ക്രിസ്മസും ....)
ഇനി ഇതെങ്ങനെ നമ്മുടെയിടയില്‍ വ്യാഴഴ്ചയായി തെറ്റിദ്ധരിച്ചു എന്ന് നോക്കാം . യേശു മരിച്ചത് വെള്ളിയഴ്ചയെന്ന തെറ്റി ധാരണയിലാണ് പെസഹ വ്യാഴാഴ്ചയെന്നയത് . ഇനി പിറ്റേന്ന് സബത്തായതുകൊണ്ടാണ് യേശു മരിച്ചത് വെള്ളിയെന്നെടുത്തത് . എന്നാല്‍ ഉയര്‍ത്താത് ശനിയാഴ്ച സന്ധ്യകഴിഞാനെന്നു മനസിലാക്കാം. അപ്പോള്‍ യേശു നുണ പറഞ്ഞെന്നു സമ്മതിക്കേണ്ടിവരും . അഥവാ താന്‍ മൂന്നു രാവും മൂന്നു പകലും, യോനാ തിമിങ്ങലത്തിന്‍റെവയറ്റില്‍ഇരുന്നതുപോലെ ഭൂമിക്കുള്ളിലിരിക്കെണ്ടാതാകുന്നു എന്നാ പ്രവചനം നടന്നില്ലെന്ന് പറയേണ്ടിവരും. യേശു മരിച്ചത് വെള്ളിയിലെന്ന അബദ്ധത്തില്‍ നിന്നുണ്ടാകുന്ന അബദ്ധക്കുഞ്ഞുങ്ങള്‍ ആണിതെല്ലാം. ഇനിയെന്തുകൊണ്ട് യേശുവിന്‍റെമരണം  വെള്ളിയാഴ്ചഎന്ന് തെറ്റിദ്ധരിചെന്നു നോക്കാം. പിറ്റേന്ന് സാബത്തയിരുന്നതിനാല്‍ ശരീരം കുരിശില്‍ നിന്നിറക്കി അടക്കിയെന്ന വാക്യത്തെ പിടിച്ചാണ് മരിച്ചത് വെള്ളിയഴ്ചയെന്നു സ്ഥാപിചെടുക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു തെറ്റുമില്ല, (യേശുവിന്‍റെ പ്രവചനം നിറവെരിയാലും ഇല്ലെങ്കിലും നമ്മുക്കെന്ത്?). യഹൂദര്‍ക്ക് ശനിയാഴ്ച സാബാത്തുകൂടാതെ മറ്റുചില വലിയ സാബത്തുകള്‍ കൂടിയുണ്ട് അതിലൊന്നാണ് പുളുപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനളിനോടനുബന്ധിച്ചുള്ള സാബത്ത് . വചനപ്രകാരം ഇത് ശനിയാഴ്ച  സാബത്തല്ല , മറിച്ചു മറ്റൊരു സാബത്താനെന്നു തോന്നുന്നു [.യോഹന്നാൻ - 19:31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.].


മറ്റു ചില സാബത്തുകള്‍ 

Several Sabbaths
The Hebrew word translated "Sabbath" means "rest or cessation.""Sabbath" is NOT a Hebrew word for "Saturday" or "seven."
God ordained several "Sabbaths" for Israel, including but not limited to...
  • The weekly 7th day Sabbath (Exod 20.8-11)
  • The Feast of Trumpets (Lev 23.24)
  • The Day of Atonement (Lev 16.29)
  • The 7th year Sabbath (Lev 25.1-4)
But the seventh day is the Sabbath of the Lord thy God
Exod 20.10a

Speak unto the children of Israel, saying, In the seventh month, in the first day of the month, shall ye have a Sabbath, a memorial of blowing of trumpets, an holy convocation. Lev 23.24

And this shall be a statute forever unto you: that in the seventh month, on the tenth day of the month, ye shall afflict your souls, and do no work at all... Lev 16.29a

But in the seventh year shall be a Sabbath of rest unto the land, a Sabbath for the Lord: thou shalt neither sow thy field, nor prune thy vineyard. Lev 25.4
The Special Sabbath
Now it was the day of Preparation, and the next day was to be a special Sabbath... John 19.31a

And on the fifteenth day of the same month (Nisan) is the Feast of Unleavened Bread to the Lord; seven days you must eat unleavened bread. On the first day you shall have a holy convocation; you shall do no customary work on itLev 23.6-7
Previous paragraphs have shown that Jesus was crucified on Passover day, Nisan 14th.
Per John 19.31, the next day (Nisan 15th) was a special Sabbath.
  • What is the special Sabbath that follows Passover Day?
  • Leviticus 23.6-7 gives the answer. Nisan 15th is the beginning of the Feast of Unleavened Bread.
  • Leviticus 23.7 defines the first day of that feast as a holy convocation, a day when no customary work could be done -- in other words, a special Sabbath.
Per the Bible, the first day of the Feast of Unleavened Bread is a Sabbath NO MATTER WHICH day of the week it falls




We are furnished by Scripture with certain facts and fixed points which, taken together, enable us (1) to determine the events which filled up the days of "the last week" of our Lord's life on earth; (2) to fix the day of His crucifixion; and (3) to ascertain the duration of the time He remained in the tomb.
The difficulties connected with these three have arisen (1) from not having noted these fixed points; (2) from the fact of Gentiles' not having been conversant with the law concerning the three great feasts of the LORD; and (3) from not having reckoned the days as commencing (some six hours before our own) and running from sunset to sunset, instead of from midnight to midnight.
To remove these difficulties, we must note :--
I.  That the first day of each of the three feasts, Passover, Pentecost, and Tabernacles, was "a holy convocation", a "sabbath" on which no servile work was to be done.  See Lev. 23:7, 24, 35.  Cp. Ex. 12:16.
"That Sabbath" and the "high day" of John 19:31, was the "holy convocation", the first day of the feast, which quite overshadowed the ordinary weekly sabbath.
It was called by the Jews Yom tov ( = Good day), and this is the greeting on that day throughout Jewry down to the present time.
This great sabbath, having been mistaken from the earliest times for the weekly sabbath, has led to all the confusion.


II.  This has naturally caused the further difficulty as to the Lord's statement that "even as Jonah was in the belly of the fish three days and three nights, so shall the Son of man be in the heart of the earth three days and three nights" (Matt. 12:40).  Now, while it is quite correct to speak according to Hebrew idiom of "three days" or "three years", while they are only parts of three days or three years, yet that idiom does not apply in a case like this, where "three nights" are mentioned in addition to "three days".  It will be noted that the Lord not only definitely states this, but repeats the full phraseology, so that we may not mistake it.  See the subject fully discussed in Ap. 144. 


III.  We have therefore the following facts furnished for our sure guidance :
    1. The "high day" of John 19:31 was the first day of the feast.
    2. The "first day of the feast" was on the 15th day of Nisan.
    3. The 15th day of Nisan, commenced at sunset on what we should call the 14th.
    4. "Six days before the passover" (John 12:1) takes us back to the 9th day of Nisan.
    5. "After two days is the passover" (Matt. 26:2.  Mark 14:1) takes us to the 13th day of Nisan.
    6. "The first day of the week", the day of the resurrection (Matt. 28:1, &c.), was from our Saturday sunset to our Sunday sunset.  This fixes the days of the week, just as the above fix the days ofthe month, for:
    7. Reckoning back from this, "three days and three nights" (Matt. 12:40), we arrive at the day of the burial, which must have been before sunset, on the 14th of Nisan; i.e. before our Wednesday sunset.
    8. This makes the sixth day before the passover (the 9th day of  Nisan) to be our Thursday sunset to Friday sunset.
Therefore Wednesday, Nisan 14th (commencing on the Tuesday at sunset), was "the preparation day", on which the crucifixion took place :  for all four Gospels definitely say that this was the day on which the Lord was buried (before our Wednesday sunset), "because it was the preparation [day]" the bodies should not remain upon the cross on the sabbath day, "for that sabbath day was a high day", and, therefore, not the ordinary seventh day, or weekly sabbath.  See John 19:31


IV.  It follows, therefore, that the Lord being crucified on "the preparation day" could not have eaten of the Passover lamb, which was not slain until the evening of the 14th of Nisan (i.e. afternoon).  On that day the daily sacrifice was killed at the 6th hour (noon) and offered about the 7th hour (1 p.m.).  The killing of the Passover lambs began directly afterwards.  Thus it is clear, that if the killing of the Passover lambs did not commence until about four hours after our Lord had been hanging upon the Cross, and would not have been concluded at the ninth hour (3 p.m.) when "He gave up the ghost;" -- no "Passover lamb" could have been eaten at the "last supper" on the previous evening. 

V.  With these facts before us, we are now in a position to fill in the several days of the Lord's last week with the events recorded in the Gospels.  By noting that the Lord returned to Bethany (or to the Mount of Olives) each night of that week, we are able to determine both the several days and the events that took place in them. 


THE SIXTH DAY BEFORE THE PASSOVER, THE 9TH DAY OF NISAN.
==========
Shabbat ha-Gadol (the Great Sabbath) occurs at the start of the week when the laws of Passover will be put into affect. It is during this week’s haftorah that God reveals that he will one day send the prophet Elijah to the Jewish people in preparation for the Messiah and redemption. Every year on Passover during the Seder, Jews open their doors in hope of Elijah’s return and the fulfillment of the prophecy. The term “Great” relays the approaching holiday’s importance among the Jewish people.During the Sabbath afternoon service, mincha, many Ashkenazi congregations read a portion from the Haggadah.


അങ്ങനെ പല എക്സ്ട്രാ സാബതുകളില്‍ഒന്നായ പെസഹയോടനുബന്ധിച്ച വലിയ സാബത്തിനെക്കുരിച്ചാണ് ഇവിടെ യോഹന്നാന്‍ പരാമര്‍ശിക്കുന്നത് , അത് ബുധനോ വ്യഴാമോ വെള്ളിയോ ആയിരിക്കാം. ദിവസം ഏതായാലും നമ്മുടെ രക്ഷയെ ബാധിക്കുന്ന പ്രശ്നമല്ല, എന്നാല്‍ യേശു മരിച്ചത് വെള്ളിയാഴ്ചയെന്നു അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞു പഠിപ്പിക്കുന്നത്‌ കൊണ്ട് സംശയം പറഞ്ഞെന്നു മാത്രം.

==================================


പെസഹയോടനുബന്ധിച്ച മറ്റൊരു തെറ്റിദ്ധാരണക്ക് ഡാവിഞ്ചി വരച്ച ചിത്രമാണ്.
പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ , ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളു യുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം. എങ്കിലും എന്‍റെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന ഒരു അഭിപ്രായം പറഞ്ഞാല്‍ അതിങ്ങനെ .... 

. ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക്‌ നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശം കാണാം[.ആവർത്തനം - 16:6 
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം]. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. മൂലാഭാഷയിലോ മലയാളത്തിലോ ( സായിപ്പിന് ഊണ് മേശയില്ലാതെ  തര്‍ജിമ ശരിയാകില്ല )   ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചുഎന്നിട്ടോ എല്ലാവരെയും ഒരു വശത്ത്‌ മാത്രമിരുത്തി . ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നു ഒരു പാത്രത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് (എന്‍റെ ചെറുപ്പത്തില്‍ പരിഷ്കാരം കുറഞ്ഞ മന്നാന്‍ മുതുവാന്‍ സമുദായം , അവര്‍ എല്ലാവരും ഒരു ഇലയില്‍നിന്നും കഴിക്കുന്ന ആഹാരരീതി നേരില്‍ കണ്ടിട്ടുണ്ട്) . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല, ഒരുപാത്രത്തില്‍ നിന്നാണ് കുടിച്ചിരുന്നത്‌ ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ഈ ഭാഗം ശരിയാകത്തോള്ളൂ. ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവിനെ മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു. 
താഴെക്കാണുന്ന ചിത്രങ്ങള്‍ ഡാവിഞ്ചിയുടെ ചിത്രത്തേക്കാള്‍ വചനവുമായി യോജിക്കുന്നുണ്ടുന്നു എനിക്ക്   തോന്നുന്നു







Wednesday, April 4, 2012

An Extra Hour - Joseph Mattappally

A reporter once asked the CEO of a fast flourishing company in USA, ”Sir, What is the secret of your success?” “Two words.” “And, Sir, what are they?” “Right decisions.” “And how do you make right decisions?” “One word.” “And, sir, What is that?” “Experience.” “And how do you get Experience?” “Two words” “And, Sir, what are they?” “Wrong decisions.” I admit that this CEO has struck right at the crux of the problem. Still, between wrong decisions and right experiences, certainly there is one more critical factor – right knowledge. It is to this right knowledge that experiences blossom into. Many believe that right knowledge and clear success are assigned only to a choice group. Here, the social culture which is too interwoven with heavy religious dogmatism is the culprit, at least in India. The followers of almost all religions have unknowingly programmed themselves with a software that always keep telling that you are destined to the tides of destiny, where from God only can save you.I’m of the opinion that none of you are too late to try a different strategy to assured success. 

Hear the story of Jim Cathcart. Jim Cathcart is now one of the best known and most award-winning motivational speakers in the business world. Till date, he has delivered nearly 3,000 presentations spread to every state of the US, most provinces of Canada and countries from Scotland to Singapore. I’m not talking about a born big guy but an average human being who began with no much education, who has worked in warehouses, driven trucks, sold donuts door to door, been a bank teller, played guitar in night clubs and beer pubs, and sold motorcycles.In 1972, Jim Cathcart was working at the Little Rock, Arkansas Housing Authority, making a meager earning of $525 a month. 

One morning, he was sitting in his office listening to the radio, to a program called ‘Our Changing World’ by Earl Nightingale, who was then known as ‘the Dean of Personal Motivation’. That day, Nightingale, in his booming voice, said something that changed Jim's life forever: "If you will spend an extra hour each day in study of your chosen field, you will be a national expert in that field in five years or less." Jim was stunned, but the more he thought about it the more it made sense. Although he had never given a speech, he had always wanted to help people grow in areas of personal development and motivation. He began reading books and listening to tapes whenever he could. He also started exercising, became better organized, and joined a self-improvement study group. He persisted through weeks of temptations to quit, just by doing a little more each day to further his goal. Within six months he had learned more than he had in his few years of college, and he began to believe he could turn his goal of becoming a motivational speaker into reality. All the hard work, the discipline, and study paid off. Jim has proved how powerful knowledge and experience are and the possibilities of an hour each day. Hai loving friend, won’t you give a try? Just an hour each day might make you the master of many. Also remember that ‘now’ is the right time to begin.

To read more issues from Life's lessons' kindly visit 'Indian Thoughts' 


അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :11


ജോര്‍ജ് മൂലേച്ചാലില്‍
(അതോടെ അവരുടെ കരച്ചില്‍ അധികരിക്കുന്നു. അച്ചന്‍ അല്പം അസ്വസ്ഥനാകുന്നു. തുടര്‍ന്ന്, പോലീസ് മേധാവിയുമായി കൂടിയാലോചിക്കുന്നു. മേധാവി, അച്ചന്റെയും രണ്ടനുചരരുടെയും അകമ്പടിയോടെ ജനങ്ങളുടെ അടുത്തേയ്ക്ക്, നിറഞ്ഞ ഗാംഭീര്യത്തോടെ നടക്കുന്നു. കരച്ചിലിന്റെയും പ്രാര്‍ത്ഥനയുടെയും ശബ്ദം കുറഞ്ഞുകുറഞ്ഞു വരുകയും അയാള്‍ നില്‍ക്കുന്നതോടെ തീര്‍ത്തും ഇല്ലാതാകുകയും ചെയ്യുന്നു. അയാളുടെ നില്പും ഭാവവും തികച്ചും ആധികാരികമാണ്.)
പോലീസ് മേധാവി : ധിക്കാരികളേ! (അല്പനേരം എല്ലാവയെരും നിരീക്ഷിക്കുന്നു. എല്ലാവരും ഭയംപൂണ്ടു നില്‍ക്കുകയാണ്. കുറെക്കൂടി ശാന്തമായ സ്വരത്തില്‍ മേധാവി തുടരുന്നു) ഞാനിപ്പോള്‍ നിങ്ങളെയോരോരുത്തരെയും, ദേശഭക്തരെന്നും, ദേശദ്രോഹികളെന്നും രണ്ടായി വേര്‍തിരിക്കുവാന്‍ പോകുകയാണ്. ഈ ദേശദ്രോഹിക്കെതിരെ തുറന്നു പറയുന്നവര്‍ ദേശസ്‌നേഹികളുടെ നിരയില്‍പ്പെടുന്നതാണ്. അല്ലാത്തവരെല്ലാം ദേശദ്രോഹികളുടെ നിരയിലും. (അല്പം നിര്‍ത്തി, ഒരു താക്കീതിന്റെ സ്വരത്തില്‍) ദേശദ്രോഹികള്‍ക്കുള്ള ശിക്ഷ, പീഡനവും മരണവുമാണെന്നോര്‍മ്മയിരിക്കട്ടെ....അതിനാല്‍, ഈ തെളിവെടുപ്പില്‍, അച്ചന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ദേശഭക്തിയോടുകൂടി ഉറച്ച സ്വരത്തില്‍ മറുപടി നല്‍കുന്നതാണ് നിങ്ങളോരോരുത്തര്‍ക്കും നല്ലത്.
അച്ചന്‍ : നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാനാണ് വന്നിരിക്കുന്നതെന്ന് (യേശുവിനെ ചൂണ്ടി) ഇവനിവിടെ പറഞ്ഞത് നിങ്ങളെല്ലാവരും കേട്ടതല്ലേ?
(ആരും ശബ്ദിക്കുന്നില്ല. പരിപൂര്‍ണ്ണ നിശബ്ദത. കലികയറിയ ഒരാളെപ്പോലെ അച്ചന്‍ ചോദ്യം ഉറക്കെ ആവര്‍ത്തിക്കുന്നു).
അച്ചന്‍ : നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണു വന്നിരിക്കുന്നതെന്ന് (ക്രിസ്തുവിനെ ചൂണ്ടി) ഇവനിവിടെ പറഞ്ഞില്ലേ?
(രണ്ടുമൂന്നുപേര്‍ പരസ്പരം നോക്കി ഒരു തീരുമാനമെടുത്തിട്ടെന്നപോലെ, പെട്ടെന്ന് കൈകള്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി എണീറ്റുകൊണ്ട്)
രണ്ടുമൂന്നുപേര്‍ : ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(പെട്ടെന്ന് ഇരച്ചുകയറിയ ധൈര്യത്തില്‍ കുറേപ്പേര്‍കൂടി അതേപോലെ എണീറ്റ്, യേശുവിനു ചുറ്റും കൈകോര്‍ത്തുയര്‍ത്തിനിന്നുകൊണ്ട്)
കുറേപ്പേര്‍ ഒരുമിച്ച് : (ഉറക്കെ) അതെ, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(ബാക്കിയുണ്ടായിരുന്നവര്‍കൂടി, അതേപോലെ കയ്യുയര്‍ത്തി എണീറ്റ് യേശുവിനുചുറ്റും കയ്യുയര്‍ത്തി നില്‍ക്കുന്നു)
എല്ലാവരും ഒരുമിച്ച് : (ദൃഢസ്വരത്തില്‍) അതെ, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(ഈ ഓരോ ഘട്ടത്തിലും, അച്ചനും പോലീസുകാരും ഒന്നിനൊന്നു സ്തബ്ധരായിക്കൊണ്ടിരിക്കുന്നു. അവസാനം, എന്തോ മൗഢ്യം ബാധിച്ചവരെപ്പോലെ നിന്നുപോകുന്നു. ജനം, പരസ്പരം ഒന്നു ചേര്‍ന്നുണ്ടായ ഒരു ശില്പം പോലെ അങ്ങനെ നില്‍ക്കുകയാണ്. ജനങ്ങളുടെ ഐക്യദാര്‍ഢ്യത്തിന്റെയും പുരോഹിത-അധികാരിവിഭാഗത്തിന്റെ പതര്‍ച്ചയുടെയും പരസ്പരവിരുദ്ധങ്ങളായ രണ്ടു നിശ്ചലദൃശ്യങ്ങളാണ് ഇപ്പോള്‍ രംഗം. അല്പം സമയത്തിനുശേഷം മൗഢ്യത്തില്‍ നിന്നുണര്‍ന്ന അച്ചന്‍ വേച്ചു പോകുന്നു. എങ്കിലും, ഒരു വിധത്തില്‍ പിടിച്ചുനില്‍ക്കുന്നു. എന്നിട്ട്, പരിക്ഷീണവും പതറിയതുമായ ഒരു സ്വരത്തില്‍ ജനങ്ങളോടു ചോദിക്കുന്നു)
അച്ചന്‍ : (കിതച്ചുകൊണ്ട്) ഇവന്‍ സഭാധികാരികളെ അധിക്ഷേപിച്ചു പറഞ്ഞത് നിങ്ങള്‍ കേട്ടതല്ലേ?
എല്ലാവരും : (യേശുവിനു ചുറ്റുമായി ഒറ്റക്കെട്ടായ മറ്റൊരു ചലനത്തോടുകൂടി) ഞങ്ങളാണ് അങ്ങനെ പറഞ്ഞത്, ഞങ്ങളാണ് അങ്ങനെ പറഞ്ഞത്.
(അച്ചന്‍ വിഷമിച്ചു നില്‍ക്കുന്നു. പോലീസ് മേധാവി ലാത്തിച്ചാര്‍ജിന് ഓര്‍ഡര്‍ നല്‍കുന്നു. പോലീസുകാര്‍ ചുറ്റുപാടും നടന്ന് ലാത്തി വീശുന്നു. എത്ര ലാത്തി വീശിയിട്ടും സുദൃഢമായ ആ മനുഷ്യശില്പത്തിന് ഒരിളക്കവും പക്ഷേ, സംഭവിക്കുന്നില്ല. അവസാനം അവര്‍ മടുത്തു കിതച്ച് പിന്മാറുന്നു. അഭിമാനത്തിനു ക്ഷതമേറ്റ പോലീസ് മേധാവി ചീറ്റുന്നു.)
മേധാവി : (നിലത്ത് ആഞ്ഞു ചവിട്ടിക്കൊണ്ട്) ആഹ്ഹാ! അത്രയ്ക്കായോ? എന്നാല്‍ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ. (വിഷണ്ണനായി നില്‍ക്കുന്ന അച്ചനോട്) ഞങ്ങളിതാ പോലീസുകാരുടെ ഒരു ബറ്റാലിയനുമായി വരുന്നു. (പോലീസുകാര്‍ ജനത്തെ ഒന്നുകൂടി നോക്കി, നിലം ചവിട്ടിത്തകര്‍ത്ത് കടന്നുപോകുന്നു. ജനങ്ങള്‍ കൈ വിടുവിച്ച് സാധാരണ നിലയിലാകുന്നു. എല്ലാവരിലും ഇപ്പോള്‍, ആകെയൊരു ഊര്‍ജ്ജസ്വലതയും ചൈതന്യവും നിറഞ്ഞു നില്‍ക്കുന്നതുപോലെ കാണപ്പെടുന്നു. യേശു കുരിശ് നിലത്തിടുന്നു.)
യേശു : ഇതെല്ലാം ഈറ്റുനോവിന്റെ തുടക്കം മാത്രമാണ്. അവര്‍ നിങ്ങളെ മര്‍ദ്ദനത്തിന് ഏല്‍പ്പിച്ചു കൊടുക്കും. നിങ്ങളെ കൊല്ലുന്നവരെല്ലാം തങ്ങള്‍ ദൈവത്തിനു ബലി അര്‍പ്പിക്കുകയാണെന്നു കരുതുന്ന സമയം വരും. നിങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക. കാരണം, ഇതെല്ലാം സംഭവിച്ചേ തീരൂ. എന്തുകൊണ്ടെന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.
(തുടരും)

Tuesday, April 3, 2012

'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM) നടത്തിയ മാര്‍ച്ചുമാസ ചര്‍ച്ചാപരിപാടി -ഹ്രസ്വറിപ്പോര്‍ട്ട്


KCRM-ന്റെ പ്രതിമാസപരിപാടിയുടെ ഭാഗമായി, 2012 മാര്‍ച്ച് 24, ശനിയാഴ്ച 2 P.M. മുതല്‍ 6P.M. വരെ, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 'യുവജനങ്ങളും സഭയും' എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചാസമ്മേളനം നടന്നു. പ്രസ്ഥാനം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മോഡറേറ്റ് ചെയ്ത ഈ പരിപാടിയില്‍ വിഷയാവതരണം നടത്തി ചര്‍ച്ച നയിച്ചത്, 'വിശ്വശാന്തി ഇന്റര്‍നാഷണല്‍ മിഷന്‍' പ്രസിഡന്റും 'Indian Thoughts Foundation' സ്ഥാപകഡയറക്ടറും, സര്‍വ്വോപരി 'അത്മായശബ്ദം' ബ്ലോഗിലെയും 'സത്യജ്വാല' മാസികയിലെയും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. ജോസഫ് മറ്റപ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ സഹപ്രവര്‍ത്തകനും KCRM മുന്‍ ചെയര്‍മാനുമായ ശ്രീ.മാത്യു എം. തറക്കുന്നേല്‍ ശ്രീ. ജോസഫ് മറ്റപ്പള്ളിയെ സദസ്സിനു പരിചയപ്പെടുത്തി. മോഡറേറ്ററുടെ ആമുഖപ്രസംഗത്തോടെ ചര്‍ച്ചാസമ്മേളനം ആരംഭിച്ചു.
മനുഷ്യനിലെ സാമാന്യബുദ്ധി മരണപ്പെട്ട ഒരു കാലഘട്ടമാണിതെന്നും, അല്ലായിരുന്നെങ്കില്‍ അവ്യക്തതകളും വൈരുദ്ധ്യങ്ങളും അന്ധതയും ചൂഴ്ന്നുനില്ക്കുന്ന സീറോ-മലബാര്‍ സഭ ഇന്നത്തെ രൂപത്തില്‍ ഇവിടുണ്ടാകുമായിരുന്നില്ലെന്നും പ്രസ്താവിച്ചുകൊണ്ടാണ് ശ്രീ. ജോസഫ് മറ്റപ്പള്ളി വിഷയത്തിലേക്കു പ്രവേശിച്ചത്. വിശ്വാസിസമൂഹത്തില്‍ അതിശുഷ്‌ക്കമായ ഒരു വിഭാഗം മാത്രമേ ഈ സഭയില്‍ സന്തോഷം കണ്ടെത്തുന്നവരായിട്ടുള്ളു. യേശുവിന്റെ വചനങ്ങള്‍ക്കും അരൂപിക്കുമനുസൃതമായാണ് ജീവിതത്തെ രൂപപ്പെടുത്തേണ്ടതെന്നു നാം കരുതുന്നപക്ഷം, തീര്‍ച്ചയായും ഈ സഭയ്ക്ക് യാതൊരു വിധത്തിലും നമ്മെ സഹായിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.
മനുഷ്യനില്‍ മൂല്യരൂപീകരണം സംഭവിക്കുന്നത്, ബാല്യ -കൗമാര- യുവത്വാരംഭദശകളിലാണ്. ആ കാലയളവില്‍ ബൈബിളിനെയും ആത്മീയതയെയും അനുദിനജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കേണ്ടതുണ്ട്. ജീവിതമാതൃകകളായി സഭാനേതൃത്വം അവരുടെ മുമ്പില്‍ അവതരിക്കേണ്ടതുമുണ്ട്. ഇതിലൊക്കെ അങ്ങേയറ്റം ശ്രദ്ധിക്കേണ്ട സഭ, ബൈബിളിനെ മുത്തശ്ശിക്കഥകളെ തോല്പിക്കുന്നത്ര ബാലിശവും അയുക്തികവുമായ പുരാണകഥകളായി അവതരിപ്പിച്ച് കുട്ടികളുടെ സാമാന്യബുദ്ധിയെത്തന്നെ മരവിപ്പിക്കുകയാണ്. ഓരോരുത്തരെയും അവരവരുടെ തനിമകളില്‍നിന്നുകൊണ്ട് സ്വന്തം വിശ്വാസം കണ്ടെത്താന്‍ സഹായിക്കേണ്ട സഭ, അവരുടെയെല്ലാം തലയ്ക്കുമേല്‍ ഒരു പൊതുവിശ്വാസസംഹിതയും നിയമാനുഷ്ഠാനങ്ങളും നിര്‍ബന്ധപൂര്‍വ്വം കെട്ടിവച്ച്, എല്ലാ വൈയക്തികത്തനിമകളെയും ഇല്ലായ്മചെയ്യുകയാണിന്ന്. ഇതിന്റെ ഫലമായി, സ്വന്തം ഇഷ്ടപ്രകാരംതന്നെ അന്യഥാ സംഭവിക്കുമായിരുന്ന സമഗ്രമായ വ്യക്തിത്വവികാസവും, ആത്മീയതലത്തിലുള്ള വിപ്ലവകരമായ രൂപാന്തരീകരണവും സംഭവിക്കാതെ പോകുന്നു. പകരം, സ്ഥാപനാകാരസഭയുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്കൊത്ത് വെറുതെ ഒഴുകുന്നവരായിത്തീരുകയാണവര്‍.
സഭാപഠനങ്ങളിലെ ബാലിശത്വങ്ങളെയും, സഭ പ്രോത്സാഹിപ്പിക്കുന്ന ഭക്തിയഭ്യാസങ്ങളിലെ അന്ധതകളെയും, സ്വേച്ഛാപരമായ സഭാഭരണസമ്പ്രദായത്തിലെ നിഷ്ഠൂരതയെയും ചൂണ്ടിക്കാട്ടിക്കൊണ്ട്, ലോകത്തിന്നു നിലവിലുള്ള മറ്റെല്ലാ മതസമ്പ്രദായങ്ങളെയുംകാള്‍ പരിഹാസ്യമായ അവസ്ഥയിലാണ് കത്തോലിക്കാസഭ എന്നദ്ദേഹം വിലയിരുത്തി. അതുകൊണ്ടുതന്നെ വിശ്വാസിസമൂഹം, പ്രത്യേകിച്ച് യുവജനങ്ങള്‍, സഭയോട് ഒരകലം സൂക്ഷിക്കുന്നു. സഭയുടെ സ്ഥാപനശക്തിയില്‍ ഭയന്നും, കാര്യസാധ്യത്തിനുവേണ്ടിയുമുള്ള ഒരു ബന്ധമേ അവര്‍ക്കിന്നു സഭയോടുള്ളു എന്നു പൊതുവേ പറയാം.
ഒട്ടും ആശാസ്യമല്ലാത്ത ആ അവസ്ഥയില്‍നിന്ന് നമ്മുടെ യുവജനങ്ങളെ മോചിപ്പിക്കുന്നതിന്, താഴെപ്പറയുന്ന 6 നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി:
(1) സഭാവ്യാഖ്യാനങ്ങള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം, വചനാനുസൃതമായി ജീവിക്കാനും സ്വന്തം നിഗമനങ്ങളിലെത്തിച്ചേരാനും യുവജനങ്ങളെ സഭ അനുവദിക്കണം
(2) ക്രൈസ്തവമൂല്യങ്ങളെ തങ്ങളുടേതായ സാഹചര്യത്തില്‍ പ്രയോഗക്ഷമമാക്കാന്‍ ഓരോരുത്തര്‍ക്കും പ്രേരണ നല്‍കണം. കൂടാതെ, അവരുടെ സഹജമായ താല്പര്യങ്ങളെയും വാസനകളെയും കഴിവുകളെയും വളര്‍ത്തിക്കൊണ്ടുവരാനാവശ്യമായത്ര അവസരങ്ങള്‍ സഭാതലത്തില്‍ അവര്‍ക്കൊരുക്കിക്കൊടുക്കണം. അങ്ങനെ, ക്രോഡീകൃതവും പുരോഗമനാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ, കൗമാരത്തിന്റെയും പ്രായപൂര്‍ത്തിയുടേയുമായ വെല്ലുവിളികളെ അതിജീവിച്ച് സാമൂഹികവും ധാര്‍മ്മികവും വൈകാരികവും കായികവുമായി പക്വതയിലും പ്രാപ്തിയിലുമെത്താന്‍ അവരെ സഹായിക്കേണ്ടതുണ്ട്.
(3) സഭയുടെ ഭരണകാര്യങ്ങളിലും അനുഷ്ഠാനനിര്‍വ്വഹണത്തിലും യുവജനങ്ങള്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ നല്‍കണം.
(4) നൈസര്‍ഗ്ഗിക രീതിയിലുള്ള പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും സവിശേഷമായ ആന്തരികശാന്തിയും സന്തോഷവും അനുഭൂതമാക്കാനുതകുന്ന തരത്തിലുള്ള പരിശീലനങ്ങള്‍ യുവതീ-യുവാക്കള്‍ക്കായി ഒരുക്കുകയും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. അങ്ങനെ, മദ്യം, മയക്കുമരുന്ന്, പുകവലി, ലൈംഗികാസക്തി, അക്രമവാസന എന്നിവയുമായി ബന്ധപ്പെട്ടുള്ള അപകടകരമായ പെരുമാറ്റദൂഷ്യങ്ങളില്‍നിന്ന് അവരെ രക്ഷിക്കണം.
(5) മറ്റു മതങ്ങളില്‍ നിലനിന്നുപോരുന്ന നല്ല സങ്കല്പങ്ങളെയും ദര്‍ശനങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കുന്നതില്‍നിന്നും അവര്‍ വിലക്കപ്പെടരുത്. അതുപോലെതന്നെ, മതമൈത്രിയിലും യഥാര്‍ത്ഥ രാജ്യസ്‌നേഹത്തിലും അധിഷ്ഠിതമായ ഒരു പാരസ്പര്യജീവിതം കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമങ്ങള്‍ക്കും വിലക്കുണ്ടാവരുത്.
(6) ആത്മീയതയെക്കുറിച്ചുള്ള അവരുടെ ധാരണകള്‍, വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ സ്വതന്ത്രമായി പങ്കുവയ്ക്കാന്‍ അവരെ അനുവദിക്കണം.
യുവാക്കളില്‍ കെട്ടിക്കിടക്കുന്ന ഊര്‍ജ്ജസ്രോതസ്സ്, തനതു രീതിയില്‍ ഒഴുകാനാരംഭിക്കുന്ന ആ നിമിഷം, സഭയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കും എന്നദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റം വരുത്താന്‍പോന്ന, സമൂഹത്തെ ആകമാനം രൂപാന്തരപ്പെടുത്താന്‍പോന്ന ഒരു തീനാളം അവിടെ കത്തിയുയരുകയും പടര്‍ന്നുപിടിക്കുകയും ചെയ്യും.
സഭയെയും സമൂഹത്തെയും പരിവര്‍ത്തനത്തിന്റെ പാതയിലേക്കു നയിക്കുന്നതിനായി, ഇളംതലമുറയെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ. ജോസഫ് മറ്റപ്പള്ളി തന്റെ അവതരണം അവസാനിപ്പിച്ചു.
തുടര്‍ന്ന് നടന്നത്, അദ്ദേഹം മുന്നോട്ടുവച്ച 6 നിര്‍ദ്ദേശങ്ങള്‍ ഓരോന്നായെടുത്തിട്ടുള്ള പ്രതികരണപ്രസംഗങ്ങളായിരുന്നു. ഓരോ നിര്‍ദ്ദേശത്തെയും കേന്ദ്രീകരിച്ച്, യഥാക്രമം, സര്‍വ്വശ്രീ ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍സാര്‍), ഷാജു ജോസ് തറപ്പേല്‍, മാത്യു എം. തറക്കുന്നേല്‍, റ്റി.റ്റി. ജോര്‍ജ് കല്ലടയില്‍, കെ.കെ. ജോസ് കണ്ടത്തില്‍, ടോമി നെടുങ്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. വളരെ ഗൗരവ്വപൂര്‍വ്വകമായി നടന്ന പ്രതികരണങ്ങളെല്ലാംതന്നെ, വിഷയാവതാരകന്റെ ഓരോ നിര്‍ദ്ദേശത്തെയും വളരെ ക്രിയാത്മകം എന്നംഗീകരിക്കുകയും, എന്നാല്‍ അധികാരസഭയുടെ അംഗീകാരത്തോടെ അവയിലൊന്നുപോലും പ്രാവര്‍ത്തികമാക്കാനാവില്ലെന്നു വിലയിരുത്തുകയും ചെയ്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തിലേക്കു സഭ വരുകയോ, 'ചര്‍ച്ച് ആക്ട്' നടപ്പായി വിശ്വാസിസമൂഹത്തിന് സഭാകാര്യങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ഉണ്ടാകുകയോ ചെയ്താല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം പ്രായോഗികമാക്കാനാകും എന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചു.
തുടര്‍ന്നു നടന്ന പൊതുചര്‍ച്ചയും വളരെ സജീവമായിരുന്നു. സര്‍വ്വശ്രീ എന്‍.റ്റി. പോള്‍ നടയ്ക്കല്‍, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, സി.ഒ. ഫ്രാന്‍സീസ് ചക്കുളിക്കല്‍ കൂടാതെ അതിഥി ആയെത്തിയ 'Ecological Security & Climate Organizations Net' (ESCON) ചെയര്‍മാന്‍ ശ്രീ എസ്.എ. റഹീം എന്നിവര്‍, മൂല്യരഹിതമായിത്തീര്‍ന്നിരിക്കുന്ന ഇന്നത്തെ മതവ്യവസ്ഥയെക്കുറിച്ചും അതില്‍നിന്നുള്ള മോചനമാര്‍ഗ്ഗങ്ങളെക്കുറിച്ചും സംസാരിച്ചു.
50-ലേറെ പേര്‍ പങ്കെടുത്ത ചര്‍ച്ചാപരിപാടി 6 P.M-ന്പര്യവസാനിച്ചു.


ജോര്‍ജ്ജ് മൂലേച്ചാലില്‍
(സെക്രട്ടറി, KCRM)

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :10


ജോര്‍ജ് മൂലേച്ചാലില്‍

(യേശുവിനോടൊപ്പം അവശേഷിച്ചവരില്‍ ഭയവും സംഭ്രമവും വളരുന്നു. ചിലര്‍കൂടി ഓടിപ്പോവുന്നു. ബാക്കിയായ രണ്ടുപേരോട് പോലീസുകാര്‍, 'അപ്പോള്‍ നീ ഇവന്റെ കൂടെത്തന്നെയാ അല്ലേടാ', എന്ന് ലാത്തി വീശിക്കൊണ്ടുചോദിക്കുകയും ''അയ്യോ അല്ലേ'' എന്നു നിലവിളിച്ചുകൊണ്ട് അവര്‍ ഓടുകയും ചെയ്യുന്നു. കുരിശു താങ്ങി നില്‍ക്കുന്നയാള്‍ പരുങ്ങുന്നതുകണ്ട് ഒരു പോലീസുകാരന്‍ അയാളോട് ''അപ്പോള്‍ നിനിക്കീ കുരിശില്‍ കിടന്നുതന്നെ ചാകണം; അല്ലേടാ റാസ്‌ക്കല്‍'' എന്നു പറഞ്ഞു ആഞ്ഞടിക്കുകയും, 'അയ്യോ വേണ്ടേ' എന്നു നിലവിളിച്ചുകൊണ്ട്, അയാള്‍ കുരിശ് യേശുവിന്റെ തോളില്‍ ചാരി ഓടി രക്ഷപ്പെടുകയും ചെയ്യുന്നു)
ഒരു പോലീസ് : (പരിഹാസത്തോടെ) ഓ! ഇത്രയെയുണ്ടായിരുന്നുള്ളോ ഈ ഓശാനക്കാരുടെ ഉശിര്? (യേശുവിനെ നോക്കുന്നു) ഇപ്പോള്‍ നിനക്കും ഒന്നോടിയാല്‍ കൊള്ളാമെന്നുണ്ടാകും അല്ലടാ (പെട്ടെന്ന് മുഖം രൂക്ഷമാവുകയും 'കഴുവേറീ' എന്നലറിക്കൊണ്ട് ഓര്‍ക്കാപ്പുറത്തെന്നപോലെ യേശുവിന്റെ അടിവയറിനിട്ട് ആഞ്ഞു കുത്തുകയും ചെയ്യുന്നു) ഹ് ആ! ഇനി ഓടിക്കോ നല്ല സ്പീഡായിരിക്കും. ഹ ഹാ...ഹാ!..(അയാള്‍ അട്ടഹസിക്കുന്നു. യേശു വേദനകൊണ്ടു പുളയുന്നു. ആള്‍ക്കാരില്‍ കുറേപ്പേര്‍, അയ്യോ കഷ്ടം! എന്ന് സഹതപിച്ചു കരയുകയും മറ്റുചിലര്‍, മുട്ടിന്മേല്‍ നിന്നു കൊന്തയുരുട്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു)
മറ്റൊരു പോലീസ് : (പരിഹാസത്തോടെ) അല്ലാ, ഇവനിപ്പം എങ്ങോട്ടെങ്കിലും ഓടിപ്പോ യാല്‍ത്തന്നെ എന്താ ഒരു കുഴപ്പം? എവിടെവച്ചു പിടിച്ചാലും അവിടെത്തന്നെ തറയ്ക്കാന്‍ എവിടെയും വേണ്ടത്ര കുരിശുകള്‍ നമുക്കുണ്ടല്ലോ.
പോലീസ് മേധാവി : ഇവന്‍ പാവമാണെന്നു കരുതേണ്ട. അസ്സല്‍ ഭീകരനാണിവന്‍. ഇവന്റെ ആള്‍ക്കാര്‍ കാടുകളിലും മലകളിലും ഒക്കെ താവളമടിച്ചിട്ടുണ്ടാകും. ഇവനെ സൂക്ഷിക്കണം.
ഒരു പോലീസ് : (യേശുവിനോട്) എടാ തെണ്ടീ! നീ നക്‌സല്‍ ആണോടാ? എവിടെയാടാ നിന്റെ ആള്‍ക്കാര്‍ താവളമടിച്ചിരിക്കുന്നത്? (യേശു മിണ്ടുന്നില്ല. അയാളുടെ മുഖത്ത് കോപം ഇരച്ചു കയറുകയും യേശുവിനെ ആഞ്ഞുതൊഴിക്കുകയും ചെയ്യുന്നു) പറയെടാ ഏതു കാട്ടിലാടാ നിന്റെ താവളം? (വീണ്ടും അടിക്കാന്‍ കൈ ഓങ്ങുന്നു. അപ്പഴേയ്ക്കും)
അച്ചന്‍ : ഓ, സാരമില്ലെന്നേ (എന്നു പറഞ്ഞുകൊണ്ട്, നിസ്സാരഭാവത്തില്‍, ആ അടി തടയുന്നു. എന്നിട്ട് വിജയഭാവത്തില്‍ പോലീസ് മേധാവിയോട്) ഓരോ കാടും മലയും ഞങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രമാക്കിക്കഴിഞ്ഞു. (അഭിമാനത്തോടെ) ഞങ്ങള്‍ എവിടെയും കുരിശിനു ക്ഷാമം വരുത്തിയിട്ടില്ല.
മേധാവി : (അഭിനന്ദനസ്വരത്തില്‍) വളരെ നല്ലത്! അതെ, നമ്മുടെ സുരക്ഷാ സംവിധാനങ്ങള്‍ തീര്‍ത്തും കുറ്റമറ്റതായിരിക്കുന്നു.
(യേശുവിന്റെ അടുത്തേയ്ക്ക് അച്ചന്‍ ഒരു വിജയഭാവത്തില്‍ നടന്നു ചെല്ലുന്നു. രംഗം കൂടുതല്‍ നിശ്ശബ്ദമാകുന്നു. ഒരവസാന ‘offer’ അഥവാ ‘bargain’ എന്നപോലെ, യേശുവിന്റെ ചെവിയിലേയ്ക്ക് രഹസ്യത്തില്‍, എന്നാല്‍ എല്ലാവര്‍ക്കും കേള്‍ക്കാവുന്ന ശബ്ദത്തില്‍)
അച്ചന്‍ : അള്‍ത്താരയോ കുരിശോ എന്ന് ഇപ്പോള്‍ തീരുമാനിച്ചു കൊള്ളുക.
യേശു : (എല്ലാവരോടുമെന്നപോലെയും, ആത്മഗതമെന്നപോലെയും, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന സ്വരത്തില്‍) ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കുവാന്‍ അവനെന്നെ അഭിഷേചിച്ചിരിക്കുന്നു. ബന്ദികള്‍ക്കു മോചനവും, അന്ധര്‍ക്ക് കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍, ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
പോലീസ് മേധാവി : ങ്‌ഹേ! ഇതു തനി വിപ്ലവമാണല്ലോ.
അച്ചന്‍ : (യേശുവിന്റെ അടുത്തുനിന്ന് പിന്തിരിഞ്ഞിട്ട്) അതെ, ഇവന്‍ വിപ്ലവം പ്രസംഗിക്കുന്നു. (ആള്‍ക്കാരുടെ നേരെ തിരിഞ്ഞ്) നമ്മുടെയിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് വന്നിരിക്കുന്നതെന്ന് ഇവന്‍ ഇവിടെ പറഞ്ഞത് നിങ്ങള്‍ കേട്ടതല്ലയോ?
(പ്രമാണിമാരടക്കം ഏതാനും പേര്‍, 'ഞങ്ങള്‍ കേട്ടതാണ്' എന്ന് ഉടനെതന്നെ പറയുന്നു. എന്നാല്‍, നിസ്സഹായതയോടെ കരയുന്നവരുടെയും പ്രാര്‍ത്ഥിക്കുന്നവരുടെയുമിടയില്‍നിന്നും കരച്ചിലിന്റെയും പ്രാര്‍ത്ഥനയുടെയും സ്വരം ഉയരുകയാണു ചെയ്യുന്നത്. അച്ചന്റെ മുഖത്ത് ഈര്‍ഷ്യ. അച്ചന്‍ അവരോട്)
അച്ചന്‍ : (അധികാരത്തോടെ) നിങ്ങളോടാണു ചോദിക്കുന്നത്. ഇവന്‍ അങ്ങനെ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ?
(അവരില്‍നിന്നും പക്ഷേ, വിലാപത്തിന്റെയും പ്രാര്‍ത്ഥനയുടെയും സ്വരം കൂടുതലായുയരുകയാണു ചെയ്യുന്നത്. ഇത് ശ്രദ്ധിച്ച്, യേശു അവരുടെ നേരെ തിരിഞ്ഞ്)
യേശു : (അവരോട്) നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും ഓര്‍ത്തു കരയുക...
(തുടരും)

Syromalabar Church in USA

Syromalabar Church in USA
Church is fellowship not groupism, to rule is to serve, notlording it over,evangelisation is not colonisation, harvesting of souls is not Palli krishi for $ Koithu,cross is for crucifying self not others, any Riteis all right to pray.
Dr.James Kottoor
“For you I am a Bishop, but with you I am a Christian”. That is how Bishop of Hippo St. Augustine described himself and gave witness to Jesus who emptied himself to serve as “Emmanuel”, God with us. Only the really exalted can come down and be really “with us” in every respect. One need not be religious or even a believer to do that. “I am your First Servant” was Nehru’s way of bearing witness to that ideal, in his midnight speech.
In striking contrast listen to the words of a St. Bernard to Pope Eugenius III(1145-1153): “When the Pope clad in silk, covered with gold and jewels, rides out onhis white horse, escorted by soldiers and servants, he looks more like Constantine’s successor than St.Peter’s.”Maybe he was referring to the practice of the crusades. It was to correct this wrong life style and outlook that Pope John XXIII called the Vatican II precisely,“to sweep clean the dust of the empire accumulated on the throne of Peter, ever since the time of Constantine” andto carry on His healing ministry with the“medicine of mercy”.
Has it helped much? It has and has not. When authoritarian life style is enforced Jesus gets out or gets evicted. That is what happened when the 115 years old St. Joseph’s Hospital in Phoenix, Ariz., was denied its Catholic status and its administrator Sr. Margaret Mary was excommunicated for terminating an 11 week old pregnancy, to save the life of the mother. “Just days before Christians celebrated Christmas. Jesus got evicted,” wrote a columnist in National Catholic Reporter, since excommunication meant denial of celebration of Mass and sacramental presence in the Hospital chapel. A columnist in NY times (26/1/11) saw in it a rulebook bishop sacrificing man for Sabbath.
Public opinion, national and international, came in like high rise waves in support of the Hospital and the Sister, as in the case in India for Dr. Binayak Sen, physician and human right activist sentenced to life imprisonment. Religious and secular press was rife with shrill criticisms of the Bishop. US Bishops Conference saw it as an internal matter of a diocese and kept a diplomatic silence. Thus the Bishop targeted was really made to feel the heat. This is just to highlight how bishopsin any church get isolated and estranged for not feeling “one with” the flock.
Clawer Cross Controversy
Here we are concerned with a similar crisis raging, not in the Latin Church, but in the Syro Malabar Church (SMC) in USA. It all started with whether to have in their churches a cross with or without the figure of the dead Jesus. Some call the one without, claver cross, Persian cross, Chaldean cross, Manichean cross, even BJP (Bishop Joseph Powathil) cross since it is allegedly patronised by the dioceses of Changanaserry, Palai and Kanjirapally, in spite of the clear direction of the SMC Bishops’ synod not to enforce it “covertly or overtly”. In any case the targets of bitter attack here are Bishop Jacob Angadiath of the place projected as the puppet of retired Archbishop Powathil. The crucified on the cross alone is the source of grace and salvation and the claver cross without the figure of Jesus is the devil’s cross for the critics.
Actually a more meaningful approach for both the laity and hierarchy would have been to go for neither the claver cross, nor the cross with a deadJesus but with the Risen Lord, if they wanted to proclaim to the world what they were expected to believe. It is not in the dead Jesus but in the Risen Lord they are to put their faith in because if Jesus did not rise, vain is their faith as St.Paul says. At least in the chapel of the Sisters of Adoration (on Old Railway Station Rd, Ernakulam), we find such a cross and similar crosses are mushrooming all over the world. It also helps those unfamiliar with Christianity to see that Christians are not worshipers of a dead God.
Coppell Cross Conflict
The SMC in US may have to go a long way to reach that level of enlightened liturgical life. So the fight at their level of understanding came almost to blows at the consecration of the new St. Alphonsa’s Church built at Coppell, Texas, last December 19th due to a tug of war, for and against claver cross and curtain between the Parish priest and Bishop. They were backed by a bitterly divided parish community, all due to an alleged adamant stand of the bishop against relaxing a controversial rule on claver cross.
Imagine it caused passions on both sides to run riot and so police protection had to be sought to conduct the consecration of the new parish church. Its 240 families had raised most of $25 lakhs -- to purchase the premises from a different Christian denomination and construct it.But finally the faction totally opposed to claver cross and curtain had their way at Coppell.
Distressed at such happenings Fr. A. Adappoor sj a noted scholar and writer in Malayalam (See his article in Mangalam Jan.13: Almavicharam....) quoted the words of St. Augustine with which I started this article, to draw the attention especially ofSMC bishopson the need to lead their flock by example, not by force. He even stressed the urgency of bringing out the undercurrents causing the present turmoil to get the Kerala hierarchy moving. One of them reportedly is the craze of some priests to start a new Coppell based diocese to test their luck for an Episcopal throne.
What is happening?
So what is happening to the SMC community or crowd in Chicago and USA? A community of prayer (think of the cenacle) has one mind and heart, a crowd has many heads but not one mind. The latter is the actual situation here. A little history before going into that. America is a nation of migrants and continues to welcome best brains from everywhere. SMC claims to be a migrating Church. It started cultivating its migrating instinct long ago, first expanding to find greener pastures in Malabar regions and High ranges in Kerala itself.
Second stage of its migration was to get firm foot holds in major cities outside Kerala like Bombay, Delhi, Bangalore, Chennai and Kolkata. Kalyan diocese was its first achievement. Two more dioceses, in Chennai and Bangalore are eagerly awaited, according to their website. The third stage of their migration plan is now being played out in full earnest in USA. Since most of the SM Christians are farmers this activity of the church is known here as the business of Cultivating Churches (Palli Krishi) for dollar-harvest($ Koithu) The official explanation is that Pastors (think of Good Shepherd) are following wherever their flock has wandered or migrated in order to minister to them. It is common knowledge how in l960s and 70s nurses from Kerala started flooding the US, followed by their less educated parents. This latter always longed for spiritual solace in their mother tongue itself.
Sponsors and promoters catering to the spiritual craving of this less educated minority, call it evangelisation at its very best since Kerala has an oversupply of priests and religious too eager to fill the shortage specially in US. Critics call it spiritual or religious colonisation indulged in by all churches, especially by the three competing Syro-Malabar Rites, to use their bases in US as service stations or milking cows for their parent churches in Kerala. All political parties and other religions also have such bases here.
First SM Garland Church
To make the long story short, following the spadework done by the chairman for pastoral care for migrants, the bishop of Palai sent Fr.Jacob Angadiath (now SMC bishop in Chicago) in 1984 to Dallas to help out at St.Pius X church, then as assistant at St.Michael’s at Garland. During this time he took a Masters in Theology from Dallas University in l995 and organised a SM mission and started a St.Thomas Church for the local SM faithful at Garland in 1997 which stood out from the rest for its claver cross and altar curtain.
In the meantime thanks to the work of the Commission for migrants and Cardinal Varkey Vithayathil’s visit and recommendation to Rome, the SM community in Chicago led by Fr.Antony Kurialacherry approached the then Cardinal Bernadin who freely and generously handed over the then parish of St.Chrysostom to the SM community in 1987 and Bishop Joseph Pallickaparambil of Palai officially inaugurated it as a SM mission.
That mission really flourished and grew to become the present Cathedral parish with the erection of the first SM diocese outside India and the Episcopal ordination of Bishop Jacob Angadiath on July 1, 2001 as its first bishop with jurisdiction all over US and as permanent apostolic visitor of SM Catholics in Canada. Fr. Antony Thundathil MST (Missionaries of St.Thomas) was appointed as the first Cathedral parish priest on May 18th2001 and continues to complete his 10th year next May.
Mar Sleeha SM Cathedral
Under his leadership the Cathedral Parish, now known as Mar Thoma Sleeha Syro Malabar Catholic Cathedral of Chicago, 5000St. Charles Rd, Belwood, IL., grew by leaps and bounds to today’s strength of 1200 families. He started the reconstruction ofthe Church on Oct.28th 2006 and inaugurated the new Cathedral church with a capacity to seat over 1000, at a cost of around $11 million on July 5th 2008. It is now humming with manifold spiritual and social activities.
The SM Diocese in US today has a team of 45 priests working in23 parishes and 35 mission stations spread all over in places like Atlanta, Boston, Baltimore, N.York, Cleveland, Philadelphia, Dallas, Detroit, Huston, Las Vegas, Miami,San Francisco, Toronto, Phoenix, Washington DC. Of these 4 parishes and 15 mission stations belong to Knanaya group. So it may not be long before a Kottayam diocese sprouts up. All together the SMC is made up of around 9500(9413) families as in their website.In 2001 SMC had only 2 parishes, 16 missions and 20 worship centres, while Knanites had just 9 missions. See “Churchianity must Die” in: https//sites.google.com/site/jameskottoorspeaking/ which I wrote in 2007 during a visit to Chicago. The claver cross and altar curtain are bones of contention only for SMC, not for Knananites
Any organisation, as it grows up, is bound to have its own problems and possibilities, agonies and ecstasies. The SMC has more than its fair share. The completion of the $11 million Cathedral church and $2.5 million Bishop’s House instead of uniting, divided the parish crowd into two fighting factions, due to alleged mismanagement of funds and unavailability of publicly audited accounts. In the absence of a congenial community forum to air grievances and find solutions a section of the vocal groupresorted to making wild allegations to the whole world through a website. That prompted the defenders of Faith, to start theirs in defence.The Masthead of the most vocal group is written in Malayalam. It reads:
SYROMALABARVOICE
“Keep Faith, Inform the Faithful, expose Clergy Abuse and Arrogance – this is our Mission. ‘According to the knowledge, competence, and prestige which the laity possess, they have the right, and even at times the duty, to manifest to the sacred pastors their opinion on matters which pertain to the good of the Church and to make their opinion known to the rest of the Christian faithful, without prejudice to the integrity of faith and morals, with reverence towards their pastors, and attentive to common advantage and the dignity of persons.’ Canon 212 #3.”It can be accessed at:http://syromalabarvoice.blogspot.com/
To fight against this avalanche of venom poured out on bishops, priests and religious, often in indecent, vulgar language, another modest group led by the principle: “Pray, Pay and Obey“started their website which looks very simple, humble and pious. Its Masthead is in English but its objectives, given in Malayalam, are rendered in English below. It reads:
SYROMALABAR FAITH
“We will be publishing almost all of your articles. Send your articles as comments. It is not our wish to paint anyone black. We publish historical truths andauthoritative studies aboutthe church.” It can be accessed at:http://syromalabarfaith.blogspot.com/ I sent my comments to both and got undue prominence from one.
In both websites – voice.blog and faith.blog -- most of the contributions are in Malayalam, only very few in English, perhaps indicative of their level of education. In both the blogs the Web masters hide themselves. Imitating them, 98 % of contributors write under the title: “Anonymous said”: and indulge in wild and baseless allegations and unproved claims.
The Voice.blog is an extreme example of brutal clergy bashing and yellow Journalism. Think of a comment like: “Our Kaldaya Powathil is a............” (2/2/11) unprintable and blasphemous(you find out from voice blog)and any number of suchuncultured epithets(Bellwood called Hellwood). I thought the unkindest cut our Kerala bishops got was “detestable creatures” (Nikrushta Jeevikal) from Pinarayi Vijayan. I was sorely mistaken. It is from their own so called “faithful” they are getting the worst. These are a vocal, rightly or wrongly, disgruntled crowd bent on bringing the Syrobalabar to zero in US, as their announced aim. Fortunately their craze for washing the dirty linen of SMC in public in done mostly in Malayalam and so not understood by general public.Bishops and priests targeted suffer in silence due to a staggering dearth of charismatic leaders among both clergy and laity. Anyone can go through the websites to double-check the veracity of these statements.
What are their Complaints?
Besides the claver cross they are up in arms against things like:the red curtain covering the altar;priests saying Mass with their backs to the people; enormous length of Malayalam Mass(Rassa); the practice of filling up Diocesan Boards, Parishcouncils, Family Prayer groups at ward levels with nominees and “Yes-men” of clergy, not elected by the faithful;priests collectingmoney for Mass and other spiritual services rendered as they like and getting gifts without any fixed rule;lack of fixed tenure for parish priests and church administrators; alleged mismanagementof church funds and refusal to present audited accounts even after requests; indulging in “building business”(Palli Krishi) to promote claver-cross parishes and to enrich one’s ownkith and kin with bungalows or rubber estates in Kerala,instead of building up Faith communities in Jesus.
In an act of economic blockadethe Voice.blog first appealed to all SM families not to contribute more than one or two dollars in Sunday collections. As a second step they have been threatening for long to file a suit against the bishop and priests on various counts. If their blog dated Feb.5th is to bebelieved they have already filed it. Besides they clamour for good priests from various dioceses of Kerala, and not from MST mostly and expulsion of tainted ones in their sight. Such pressure is cited as reason for sending back to Kerala last month two priests, one who was Chancellor for the last seven years and another, the Parish Priest of Coppell. According to reports out of the 8000 envelops sent asking for donations only some 600 returned. In cathedral parish of 1200 reportedly only below 100 responded. Faith-blog deniesit.
Something is definitely rotten in the land of Denmark. For the last two years this scribe had been receiving frequent requests fromrespectable Catholic association people and elderly priests in Chennai to write about unrest and heart ache created there by some of the promoters of Syromalbar Rite raising funds to build SM churches and demanding Rupees up to 10,000 for a Free status certificate for marriage, in this case, for the nephew of a venerable priest.
I remember writing an editorial: ANY RITE IS ALLRIGHT in New Leader some 40 years ago trying to rein in the craze for spreading one’s Rite rather than the good news of Jesus, who preached and practised human brotherhoodpresenting himself as the SON OF MAN. After all what was Jesus? A Jew or Christian? Some say there was only one good Jew and he was a Christian. Some say, there was only one good Christian and he was a Jew. But Friedrich Nietzsche said: There was only one Christian, he died on the cross! Any suggestions, how to move forward? In any case the words of the Bishop of Hippo are the challenge thrown at the SMC Bishops. The need is not Faith crowds or Rite colonies but humane communities that pray together, stay together and grow together loving and serving one another with or without churches of brick and mortar. Possible?

The writer now in Chicago can be reached at: jameskottoor@gmail.com

*****************************************

Chastity is nun of their business

Another Confession on What Goes on Inside Convents

P K Sudhakaran | TNN

For years Sister Mary Chandy (67) struggled with her conscience before the woman in her managed to wriggle out of the wimple.  Twlve years after she quit  convent life she is writing her autobiography with explicit accounts of widespread sexual exploitation inside convents, some that the official church hierarchy is bound to view as scurrilous and sacrilege.

‘Swasthi’ will be published by Kairali Books in Kannur.  “All those memories of life in convents are burning in me like embers.  I know when I write it down it will hurt many.  But someone will have to speak the truth,” Sister Mary who belonged to Presentation Convent says.  Unlike Sister Jesme who wrote about sex abuse in her book, ‘Amen: The Autobiography of a Nun’ after she left the convent and the Catholic Order, Sister Mary wants to continue her life as a nun.  She currently lives in a rented house-cum-orphanage (Santhisadan Charitable Society) with 17 orphaned children at Pulpally in Wayanad.  Though She has been planning to write the book ever since she left the convent, Sister Mary said she could not do as she was caught in a fight to survive.  “I am not a writer.  For me it is more important to take care of the children in the orphanage,” she says.  But as a nun she feels she has a social commitment to talk about currupt practices that happen inside convents.  Much of it she experienced first hand.  Once a priest attempted to rape her inside a convent, but she managed to free herself from his clutches after hitting him with a wooden stool. 

However, when she complained about the priest, the church branded her as a misfit.  Sister Mary says that nuns getting pregnant and trying to kill newborns are commonplace in convents.  She claims to have saved a newborn baby when the mother, a nun tried to kill the baby by pushing it inside the tank of a toilet through the closet.  “That boy is now a student who lives the life of an orphan,” she reveals.

She feels that life in convents in the state is so miserable that it is high time that priests are allowed to marry.  “Everyone knows that there is no need to deny sex.  But if you preach celibacy, you should practise it.  Otherwise leave priesthoold and lead a normal life,” Sister Mary Says.

(Report published by  Times of India on Mar 31, 2012)

ഞാനെന്ന ഫലിതം

ഹെര്‍മന്‍ ഹെസ്സെയെഴുതിയ 'Demian - The story of Emil Sinclair's youth' എന്ന കൃതിയില്‍ ഏതാണ്ടിങ്ങനെ ഒരാശയമുണ്ട്. സാമാന്യബുദ്ധിയുള്ള ഒരൊറ്റ കുട്ടിയെ മാത്രം ബാക്കിയാക്കി, മനുഷ്യകുലം മൊത്തത്തില്‍ നശിച്ചുപോയാലും, പരിണാമത്തിന്റെ മുഴുവന്‍ സഞ്ചാരഗതിയും വീണ്ടും കണ്ടെടുക്കാനും, പുനര്നിര്‍മ്മിക്കാനും വേണ്ട കോപ്പ് അവനില്‍ ഉണ്ടായിരിക്കും. ദൈവങ്ങളെയും പിശാചുക്കളെയും പറുദീസകളെയും, അവ യവനരുടെയോ ഇന്ത്യാക്കാരുടെയോ ചീനക്കാരുടെയോ സുലുകളുടെയോ ആകട്ടെ, അവന്‍ വീണ്ടും കണ്ടെത്തും. ഗീതയും ബൈബിളും ഖുറാനും അവന്‍ വീണ്ടും എഴുതിയുണ്ടാക്കും. ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് മറ്റൊന്നുമല്ല, പ്രപഞ്ചത്തിലുള്ളതിന്റെയെല്ലാം ഒരംശം, വന്നുപോയിട്ടുള്ളതിന്റെയെല്ലാം ആത്മാംശം, നമ്മിലോരോരുത്തരിലും പ്രകൃതി സംഗ്രഹിച്ചുവച്ചിട്ടുണ്ട്; ആഗ്രഹങ്ങളും സാദ്ധ്യതകളുമായി അവ എന്നും നമുക്കുള്ളിലുണ്ട് എന്നാണ്.

പക്ഷേ, ഇത്ര വിപുലമായ സാദ്ധ്യതകളെ നാമോരോരുത്തരും ചുമന്നുകൊണ്ടു നടക്കുന്നു എന്നതും അതേപ്പറ്റി അല്പമെങ്കിലും ബോധമുണ്ടായിരിക്കുക എന്നതും അസ്തിത്വത്തിന്റെ രണ്ട് തലങ്ങളാണ്. ആദ്യത്തേതില്‍ ഒരാള്‍ ഒരു കല്ലോ മരമോ മൃഗമോ വരേയെ ഉയരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ മനുഷ്യനായിരിക്കുക എന്നത് രണ്ടാമത്തെ തലത്തില്‍ മാത്രമാണ് സംഭവിക്കുക. അങ്ങനെയെങ്കില്‍, നാം കാണുന്ന മനുഷ്യരില്‍ ഏറെയും മനുഷ്യരല്ല എന്നതാണ് തമാശ പിടിച്ച സത്യം. തനിക്കു ലഭ്യമായ സാദ്ധ്യതകളെ പ്രാവര്‍ത്തികമാക്കാത്തവര്‍ മാനുഷിക തലത്തിലേയ്ക്ക് ഉയരുന്നേയില്ല.

ദൈവമേ, ഞാന്‍ നിന്നെപ്പറ്റി പറയുന്ന കൊച്ചു കൊച്ചു തമാശകള്‍ പൊറുക്കണേ; എങ്കില്‍, നീ തൊടുത്തുവിട്ട ഞാനെന്ന ഈ വലിയ തമാശ ഞാനും ക്ഷമിക്കാം എന്ന് റോബര്‍ട്ട് ഫ്രോസ്റ്റ് നര്‍മ്മബുദ്ധ്യാ എഴുതിയിട്ടുണ്ട്. സ്രഷ്ടാവ് നമ്മെ സാദ്ധ്യതകളുടെ നിറകുടമായിട്ടാണ് പടച്ചതെങ്കിലും, നാമാകട്ടെ സ്വന്തം താത്ക്കാലിക ലാഭനഷ്ടങ്ങളുടെയും സുഖാസുഖങ്ങളുടെയും മുകളില്‍ ഒട്ടിനിന്നിട്ട് പൊടുന്നനെ പൊട്ടിപ്പോകുന്ന കുമിളകളായി സ്വയം തരംതാഴ്ത്തുകയാണ്. എന്നെ വികൃതമായ ഒരു ഫലിതമോ നര്‍മ്മം നിറഞ്ഞ സുകൃതമോ ആക്കിത്തീര്‍ക്കുന്നത് ഞാന്‍ തന്നെയാണ്.

അഹങ്കരണത്തിന്റെ നിറം കൊടുത്ത കണ്ണാടിയില്‍കൂടിയല്ലാതെ, സ്വന്തം വക്തിത്വത്തെ നേര്‍ക്കുനേര്‍ നോക്കി വിലയിരുത്താന്‍ മാത്രം ആര്ജ്ജവമുള്ളവര്‍ക്ക് രസകരമായതും, എന്നാല്‍ പലപ്പോഴും ലജ്ജിപ്പിക്കുന്നതുമായ പലതും കണ്ടെത്താനാവും. സാധാരണ ഗതിയില്‍, അന്യരില്‍ നിന്ന് നമ്മെ വ്യതിരിക്തരാക്കുന്ന ശീലങ്ങളെയാണ് നമ്മുടെ തനതായ അടയാളങ്ങളായി നാം ഓര്‍മ്മയില്‍ വയ്ക്കുക. അവയില്‍ എളിമപ്പെടുത്തുന്നവയെ മറച്ചുവയ്ക്കാനും നല്ലത് മാത്രം അന്യരെക്കൊണ്ട് അംഗീകരിപ്പിക്കാനുമാണ് ഏവരും ഏത്‌ നേരവും കിണഞ്ഞുപരിശ്രമിക്കുന്നത്. വാസ്തവത്തില്‍ ഓരോരുത്തരിലും ഏറെയുള്ളത് തനി നോണ്‍സെന്‍സും അനിശ്ചിതത്വങ്ങളുമാണ്.

തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തില്‍ സാങ്ഗ്ക്ലേയറിന്റെ ഒരു സ്വപ്നമുണ്ട്. അവന്‍ പറക്കുകയാണ്. ഇടയ്ക്ക്, സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെടുന്ന ഒരു നിമിഷം വരുന്നു. താഴേയ്ക്ക് വീഴുമെന്ന ഭയം ബോധനഷ്ടത്തില്‍ കലാശിക്കുമെന്നായപ്പോള്‍, പെട്ടെന്നാണവന്‍ കണ്ടുപിടിക്കുന്നത്, ശ്വാസത്തിന്റെ നിയന്ത്രണത്തിലൂടെ ശരീരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സ്വയം തീരുമാനിക്കാനാകുമെന്ന്! പറക്കണമെന്ന ആഗ്രഹം എല്ലാ മനുഷ്യരിലും ജന്മസിദ്ധമായി കുടികൊള്ളുന്നുണ്ട് എന്നപോലെതന്നെ ഒരു സത്യമാണ്, സ്വയം നിയന്ത്രിക്കാനുള്ള ശ്വാസകോശമെന്ന ഉപകരണവും, മത്സ്യങ്ങളുടെ പരിണാമദശതൊട്ട്‌, ജൈവാസ്തിത്വത്തിന്റെ ഭാഗമാണ് എന്നതും. എന്നാല്‍ മനുഷ്യചൈതന്യത്തിന്റെ അനന്ത സാദ്ധ്യതകളെപ്പറ്റി പറയുമ്പോള്‍, ശ്വാസകോശത്തിനു പകരം ധാര്‍മികബോധം എന്ന് മനസ്സിലാക്കണം. അതെടുത്തുപയോഗിക്കുന്നതിലെ സാഹസികതയെ സ്വാഗതം ചെയ്യാന്‍ തയ്യാറുള്ളവര്‍ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു. ഈ ഭയമാണ് സ്വയം ഭരിക്കാനുള്ളയവസരങ്ങളെ പാടേ ഉപേക്ഷിച്ചിട്ട്, മനുഷ്യരില്‍ ഏറെ ഭാഗവും, അന്യരുടെ സങ്കുചിത വീക്ഷണങ്ങളുടെയും അവയെ താലോലിക്കുന്ന താത്ക്കാലിക നിയമങ്ങളുടെയും വരുതിയില്‍ ജീവാന്ത്യംവരെ നിന്നുകൊടുക്കാന്‍ ഇടയാക്കുന്നത്. വ്യക്തിത്വത്തിന്റെ ആഴത്തില്‍ പലര്‍ക്കും സ്വന്തമായി ഒന്നുമില്ല എന്നത് ഒരു പച്ചസത്യമാണ്. അങ്ങനെയുള്ളവര്‍ കഴമ്പില്ലാത്ത ഒരു തമാശയായി ഒടുങ്ങാന്‍ സ്വയം അനുവദിക്കുന്ന പാവങ്ങളാണ്, വട്ടപ്പൂജ്യങ്ങളാണ്.

Monday, April 2, 2012

Mariamma Chedathiyude Manikkampennu@ INDULEKHA.BiZ | Kerala`s No.1 Online Bookstore

മറിയാമ്മ ചേടത്തിയുടെ മാനിക്കാം പെണ്ണ്.- സെബാസ്റ്റ്യന്‍ വട്ടമറ്റം
Mariamma Chedathiyude Manikkampennu@ INDULEKHA.BiZ | Kerala`s No.1 Online Bookstore

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :9


ജോര്‍ജ് മൂലേച്ചാലില്‍
(ഓശാനാ...ഓശാനാ..എന്ന ആര്‍പ്പുവിളിയും യേശുവിനെ വലംവെയ്ക്കലും അല്പം സമയംകൂടെ തുടരുകയും, ക്രമേണ ദ്രുതതാളത്തില്‍ അതിന്റെ ഉച്ചസ്ഥായിലെത്തുകയും ചെയ്യുന്നു. പെട്ടെന്ന് അച്ചന്‍ ആള്‍ക്കാരുടെ നടുവിലേയ്ക്കു പാഞ്ഞുചെന്ന്)
അച്ചന്‍ : (അലറുന്നു) നിര്‍ത്തിന്‍! (എല്ലാ ശബ്ദങ്ങളും പെട്ടെന്നു നിലയ്ക്കുന്നു. എല്ലാ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ച ഒരു അതിശക്തനെപ്പോലെ അച്ചന്‍ നില്‍ക്കുന്നു. എല്ലാവരെയും ഒന്നുഴിഞ്ഞു നോക്കിയിട്ട് പ്രമാണിമാരോട്) സമാധാനപാലകരെ ഫോണ്‍ ചെയ്തു വിളിക്കുക. കത്തോലിക്കാസഭയുടെ ന്യൂനപക്ഷരാഷ്ട്രീയശക്തി ഇവരറിഞ്ഞിട്ടില്ല. (പ്രമാണിമാര്‍ പോകുന്നു)
ഒരാള്‍ : അച്ചോ, അതിന് നാമെല്ലാവരും ഒരുപോലെ കത്തോലിക്കരാണല്ലോ.
അച്ചന്‍ : അല്ല! പരിശുദ്ധ കത്തോലിക്കാസഭയിലെ പുരോഹിതന്മാരെ അനുസരിക്കാത്തവരൊന്നും കത്തോലിക്കരല്ല. ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള എന്തു കെട്ടാനും അഴിക്കാനുമുള്ള അധികാരമാണ് സഭാധികാരികള്‍ക്കു ലഭ്യമായിട്ടുള്ളത്. അതിനാല്‍... (അക്ഷോഭ്യനായി നില്‍ക്കുന്ന യേശുവിന്റെമേല്‍ ഒന്നു കണ്ണോടിച്ചിട്ട്) അതിനാല്‍, സാക്ഷാല്‍ ദൈവംതമ്പുരാനുപോലും സഭയെ ഇനി ചോദ്യം ചെയ്യുക സാധ്യമല്ല.
ഒരാള്‍ : പക്ഷേ, ബൈബിള്‍...
അച്ചന്‍ : (ഇടയ്ക്കുകയറി, പരിഹാസസ്വരത്തില്‍) ബൈബിള്‍! (പരിഹാസം നിയന്ത്രിച്ച് ഗൗരവം വരുത്തിക്കൊണ്ട്) ങ്ഹാ! അതെ, ബൈബിള്‍....അതു വ്യാഖ്യാനിക്കാനുള്ള അധികാരവും സഭയ്ക്കു മാത്രമാണുള്ളത്. ആ വ്യാഖ്യാനങ്ങള്‍ അംഗീകരിച്ചു വിശ്വസിക്കുക എന്നതാണ് ക്രൈസ്തവ കടമ. ഈ കടമ നിര്‍വ്വഹിക്കാത്തവന്...(എല്ലാവരെയും ഒരു വെല്ലുവിളിയുടെ ഭാവത്തില്‍ നോക്കുന്നു. എന്നിട്ടു തുടരുന്നു) അതെ, ഈ കടമ നിര്‍വ്വഹിക്കാത്തവന്, അവസാനം സിമിത്തേരിയില്‍ ഒരു കുഴിമാടംപോലും ലഭിക്കുകയില്ലെന്നോര്‍മ്മയിരിക്കട്ടെ.
(അതുകേട്ട് പെട്ടെന്നു കുറേപ്പേര്‍ യേശുവിന്റെ അടുത്തുനിന്നും അച്ചന്റെ ഭാഗത്തേയ്ക്കു നീങ്ങിനില്‍ക്കുന്നു. യേശു അതു ശ്രദ്ധിച്ചിട്ട്)
യേശു : നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; ഇടയനെ അടിക്കുമ്പോള്‍ ആടുകള്‍ ചിതറും.
ബാക്കിയുള്ളവര്‍ : ഇല്ല കര്‍ത്താവേ ഇല്ല, ഞങ്ങള്‍ ഇടറുകയോ ചിതറുകയോ ഇല്ല.
(മുന്നാലു പോലീസുകാര്‍ ഒരു പോലീസ് മേധാവിയോടൊപ്പം പെട്ടെന്നു രംഗത്തു വരുന്നു. അച്ചനും പ്രമാണിമാരുമായി അവര്‍ ഒരു നിമിഷം കൂടിയാലോചിക്കുന്നു. അവരുടെ അകമ്പടിയോടെ അച്ചന്‍ യേശുവിന്റെ അടുത്തേയ്ക്ക് ഒരധികാരിയെപ്പോലെ നടന്നടുക്കുന്നു. അതോടെ, രണ്ടു മൂന്നു പേര്‍കൂടി യേശുവിന്റെ ഭാഗത്തുനിന്നും മറുഭാഗത്തേക്ക് കാലുമാറുന്നു. ബാക്കിയുള്ളവര്‍ യേശുവിനെ പൊതിഞ്ഞു നില്‍ക്കുകയും 'ഇതു ഞങ്ങളുടെ നേതാവായ യേശുവാണ്, ദയവുചെയ്ത് ഉപദ്രവിക്കരുത്' എന്നും മറ്റും അപേക്ഷിക്കുകയും ചെയ്യുന്നു. അച്ചന്‍ നില്‍ക്കുന്നു; പോലീസുകാരും.)
അച്ചന്‍ : സഭാസ്‌നേഹികളേ, രാജ്യസ്‌നേഹികളേ, സഭയ്ക്കും രാജ്യത്തിനുമെതിരെ ഇടര്‍ച്ചയുണ്ടാക്കി ആളുകളെ ഇളക്കിയ ഈ ഭീകരനെ പിന്തുണയ്ക്കുവാന്‍ ധൈര്യമുള്ളവര്‍മാത്രം ഇവനോടു ചേര്‍ന്നു നില്‍ക്കട്ടെ.
(കട്ട പിടിച്ച നിശ്ശബ്ദത. യേശുവിന്റെ കുടെയുള്ള മിക്കവരുടെയും മുഖം ഭീതികൊണ്ടു നിറയുന്നു. സംഘര്‍ഷത്തിന്റെ പിടിവലി എല്ലാവരിലും പ്രകടമായിക്കാണാം. ക്രമേണ അഞ്ചാറുപേരൊഴികെ ബാക്കി എല്ലാവരും വിവിധ ഭാവങ്ങളോടെ യേശുവിനെ വിട്ടുപോകുന്നു)
അച്ചന്‍ : (ഒരു ക്രോസ് വിസ്താരത്തിന്റെ ശൈലിയില്‍ യേശുവിനോട്) നീ എന്തൊക്കെ പറഞ്ഞാണ് ഈ ജനതതിയെ മുഴുവന്‍ ഇളക്കാന്‍ ശ്രമിച്ചത്?
യേശു : ഞാന്‍ ഒന്നും രഹസ്യമായി പറഞ്ഞിട്ടില്ല. ഞാന്‍ എന്താണു പറഞ്ഞതെന്നു കേട്ടവരോടു ചോദിക്കുക.
(ഒരു പോലീസുകാരന്‍ ''ഇങ്ങനെയാണോടാ നീ അച്ചന്മാരോട് ഉത്തരം പറയുന്നത്'' എന്നു ചോദിച്ചുകൊണ്ട്? യേശുവിന്റെ ചെകിട്ടത്തടിക്കുന്നു)
യേശു : (ധാര്‍മ്മിക ധീരത മുറ്റിയ സ്വരത്തില്‍) ഞാന്‍ തെറ്റാണ് പറഞ്ഞതെങ്കില്‍ തെളിയിക്കുക; ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?
പോലീസ് മേധാവി : (ക്രുദ്ധനായി) ങ്‌ഹേ! അപ്പോള്‍ നിനക്ക് ഞങ്ങളോടു സംസാരിക്കാനും
അറിയില്ല; അല്ലേടാ, റാസ്‌ക്കല്‍? (അടിക്കുന്നു)
(തുടരും)

Sunday, April 1, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :8


ജോര്‍ജ് മൂലേച്ചാലില്‍
മറ്റൊരാള്‍ : (യേശുവിനോട്) കര്‍ത്താവേ, അങ്ങു ഞങ്ങളുടെ നായകന്‍....(അച്ചന്റെയും അനുചരരുടെയും നേരെ നോക്കി) ഈ ശ്മശാന ശാന്തിക്കെതിരെ ഞങ്ങള്‍ ആഞ്ഞടിക്കും. (യേശുവിന്റെ നേരെ തിരിഞ്ഞ്) യേശുവേ, ഞങ്ങള്‍ക്കതിനു ആത്മശക്തി തരണേ!
അച്ചന്‍ : (എല്ലാവരോടുമായി) ആര്‍ക്കും സംശയം വേണ്ടാ; ഇതാണ് തീവ്രവാദം.
വേറൊരാള്‍ : സത്യം വിളിച്ചു പറയുന്നതും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതുമാണു തീവ്രവാദമെങ്കില്‍, ആ തീവ്രവാദം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു.
യേശു : നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും പീഡയനുഭവിക്കുകയും ചെയ്യുന്നവന്‍ സൗഭാഗ്യവാന്മാര്‍, അവര്‍ സംതൃപ്തിയടയും; ദൈവരാജ്യം അവരുടേതാണ്.
(അച്ചനെയും പ്രമാണിമാരെയും അനുചരരെയും ചൂണ്ടി)
മറ്റൊരാള്‍ : മാമോന്റെ ശക്തിയില്‍ ഊറ്റംകൊള്ളുന്ന സുഖലോലുപരേ, നിങ്ങളുടെ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. (അച്ചന്റെയും അനുചരരുടെയും മുഖത്ത് ക്ഷോഭഭാവം. അച്ചന്‍ എന്തോ ആലോചിച്ചുറപ്പിച്ച് പിന്തിരിയുന്നു. കൂടെ അനുചരരും.)
യേശു : ധനികരേ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കുള്ള ആശ്വാസം നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു. എന്നാല്‍, ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ ദൈവരാജ്യം നിങ്ങളുടേതാകുന്നു.
(മനുഷ്യപുത്രന് ഓശാനാ...എന്ന ആര്‍പ്പുവിളിയോടെ ആള്‍ക്കാര്‍ യേശുവിനുചുറ്റും വലംവയ്ക്കുന്നു)
~ഒരാള്‍ : കാലത്തിന്റെ കണ്ണുകളില്‍നിന്ന്, അഹന്തയുടെ ഗിരിശിഖരങ്ങളിലേയ്ക്കവന്‍ അവബോധത്തിന്റെ തീമഴയുതിര്‍ത്തിറങ്ങും.
എല്ലാവരും : മനുഷ്യപുത്രന് ഓശാനാ...മനുഷ്യപുത്രന് ഓശാനാ...ഓശാനാ.
മറ്റൊരാള്‍ : അപ്പോള്‍....അപ്പോള്‍, മാമോന്‍ നിര്‍മ്മിത ബാബിലോണ്‍ ഗോപുരങ്ങളും മണലില്‍ പണിതുയര്‍ത്തിയ പഞ്ചനക്ഷത്രവ്യൂഹങ്ങളാകെയും പാതാളത്തിലേക്കു നിപതിക്കും.
എല്ലാവരും : മനുഷ്യപുത്രന് ഓശാനാ...മനുഷ്യപുത്രന് ഓശാനാ...ഓശാനാ.
അയാള്‍ : ദുരയുടെ യെറുശലേം ദേവാലയങ്ങള്‍ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ, മണല്‍ക്കുമ്പാരമായുതിര്‍ന്നു വീഴും.
എല്ലാവരും : ഓശാനാ...ഓശാനാ... മനുഷ്യപുത്രന് ഓശാനാ...
വേറൊരാള്‍ : എന്നാല്‍, നിന്ദിതരും പീഡിതരുമാകട്ടെ.
വിധിയുടെ വലതുഭാഗത്തായി
ഫലസമൃദ്ധിയില്‍ തെളിഞ്ഞു നില്‍ക്കും!
എല്ലാവരും : (വര്‍ദ്ധിച്ച ആവേശത്തോടെ) ഓശാനാ....ഓശാനാ... മനുഷ്യപുത്രന് ഓശാനാ.
അയാള്‍ : കര്‍ത്താവായ മനുഷ്യപുത്രന്റെ വഴി നമുക്കൊരുക്കുക.
ശിരസ്സില്‍ തീനാളമേറ്റി
നമുക്കൊരുങ്ങി നീങ്ങുക.
എല്ലാവരും : (ആത്യധികമായ ആവേശത്തോടെ) കര്‍ത്താവായ മനുഷ്യപുത്രന് ഓശാനാ...ഓശാനാ...ഓശാനാ..
(തുടരും)

" ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല."


യോഹന്നാൻ - 14:6 
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
വളച്ചൊടിക്കപ്പെട്ടതുകൊണ്ടോ എന്തോ , മറ്റു മതങ്ങള്‍ക്ക് അസഹിഷ്ണതയുണ്ടാക്കുന്ന ഒരു ഭാഗമാണിത് . 
ഇതില്‍ വഴിയും സത്യവും ജീവനുമെന്ന ഭാഗത്തെക്കുറിച്ച്‌ കാര്യമായ പ്രശ്നങ്ങളില്ല . യേശു പഠിപ്പിച്ച വഴി മോശമാണെന്ന് അധികമാരും പറയില്ല , അതുപോലെ യേശുവിന്റെ സത്യസന്ധതയെപ്പറ്റിയും ഭൂരിഭാഗത്തിനും സംശയമില്ല . ജീവനില്‍ എത്തുവാന്‍ യേശുമാര്‍ഗം പോരെന്നു പ്രധാന മതങ്ങളൊന്നും പഠിപ്പിക്കുന്നുമില്ല. ഇതൊക്കെയാണെങ്കിലും " ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല." എന്ന ഭാഗം മറ്റു മതക്കാര്‍ക്ക് കാര്യമായി ദഹിക്കാറില്ല. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , മറിച്ചു നമ്മള്‍ ബൈബിള്‍ തെറ്റായി വ്യാഖ്യനിക്കുന്നതുകൊണ്ടാണ് . 
എന്റെ ഇന്നലത്തെ തെറ്റിനും , ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിനും , ഭാവിയില്‍ ചെയ്യാനുള്ള തെറ്റിനും പരിഹാരമായാണ് യേശു മരിച്ചതെന്ന് പറഞ്ഞാല്‍ , മറ്റൊരു ബൈബിളും ,  ക്രിസ്തുവിനെയുമാണ്  നമ്മള്‍ പരിചയപ്പെടുത്തുന്നത് . ഈ വ്യാഖ്യാനം ശരിയാണെങ്കില്‍ , പിന്നെ നരകമെന്തിനു ? യേശുവിന്റെ വിധിയെന്തിനു ? പശ്ചാത്താപം എന്തിനു ? കല്പനകലെന്തിനു? ഏഴു എഴുപതു വട്ടം ക്ഷമിക്കുന്നതെന്തിനു ? ക്രൂശിച്ചവരോട് ക്ഷമിക്കുവാന്‍ അപേക്ഷിച്ചതെന്തിനു? സ്തെഫാനോസിനെ കല്ലെറിഞ്ഞവരോട് ക്ഷമിക്കാന്‍ അപേക്ഷിച്ചതെന്തിനു? പാപിനിയായ സ്ത്രീയോട് (മഗ്ഥലന മാറിയമല്ല) പ്രത്യേകിച്ചൊരു ക്ഷമയെന്തിന്? ...........
മുന്‍പ് ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ , നമ്മുടെ കുഴപ്പംകൊണ്ടാല്ലാതെ നമ്മളില്‍ വന്നു ഭവിച്ച ജന്മപാപത്തെ നീക്കുവാനാണ് യേശു , വീണ്ടെടുപ്പു യാഗം നടത്തിയത് , അല്ലാതെ ,ഞാന്‍ ചെയ്തിട്ടുള്ള , കള്ളത്തരത്തിനും, വ്യഭിചാരത്തിനും ,കുലപാതകത്തിനും , അന്യദൈവാരാധനക്കും ,............. ഒന്നുമല്ല . ഇതിനെല്ലാം ഞാന്‍ വചനം പറയുന്നതുപോലെ പരിഹാരം ചെയ്യുകയോ , ഈ ജീവിതത്തില്‍ ശിക്ഷയനുഭാവിക്കുകയോ ചെയ്യണം .
യേശു മരിച്ചത് ക്രിസ്ത്യാനിയെന്നു ഈ ലോകം വിളിക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയെന്നു ആരോ തെറ്റിദ്ധരിച്ചിരിക്കുകയാണ് . യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , മനുഷ്യനായിപ്പിറന്ന എല്ലാവര്‍ക്കും ഒരേ അളവില്‍ കിട്ടുന്നതാണ് . അതിനു യേശുവിനെ അറിയണമെന്ന് പോലുമില്ലെന്നാണ് എന്റെ കൊച്ചു ബുദ്ധിയില്‍ എനിക്ക് തോന്നുന്നത് . എന്നാല്‍ യേശുവിന്റെ യാഗമില്ലാതെ നിത്യജീവന്‍ പ്രാപിക്കനുമാവില്ല . ഇത് വിശധീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് , അത്രയ്ക്ക് സങ്കീര്‍ണവുമാണ്. യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , ഹിന്ദുവിനും ,മുസ്ലീമിനും ,ബുദ്ധനും, ജൈനനും , യെഹൂദനും , സിക്കുകാരനും ,... ഒരേ അളവില്‍ കിട്ടുന്നതാണ് എന്ന് പറഞ്ഞല്ലോ . അങ്ങനെയെങ്കില്‍ പിന്നെ എല്ലാവരും സ്വര്‍ഗ്ഗ രാജ്യത്തില്‍ പോവില്ലെയെന്നാണ് സംശയം . നിത്യജീവന്പരീക്ഷയില്‍ പാസാകാന്‍ 95 മാര്‍ക്ക് വേണമെന്ന് വെക്കുക( വെറും സങ്കല്‍പം - യെഹോവേ പൊറുക്കണമേ ) . ഇതിലെ 90 മാര്‍ക്ക് മോടരേഷന്‍  ആയി  ലഭിച്ചു, ക്രിസ്തുവിന്റെ യാഗം മൂലം , പിന്നെയുള്ള പത്തുമാര്‍ക്കില്‍ അഞ്ചെങ്കിലും നമ്മുടെ കര്‍മ്മം മൂലം നേടണം ( പരിഹരിക്കാത്ത ദുഷ്കര്‍മ്മത്തിനു നെഗറ്റിവ് മാര്‍ക്കുള്ളകാര്യം ഒര്മാപ്പെടുത്തട്ടെ) . എന്നുവെച്ചാല്‍ നമ്മള്‍ എത്ര സത്കര്‍മം ചെയ്താലും , യേശുവിന്റെ യാഗമില്ലയെങ്കില്‍ പരമാവതി പത്തില്‍ പത്തെ നേടാന്‍ പറ്റുകയോള്ളൂ .  സിലബസിനു പുറത്തുനിന്നുള്ള ചോദ്യം ആയ ജന്മപാപത്തിനു കിട്ടുന്ന 90 മാര്‍ക്കുകൂടി കൂട്ടിയാല്‍ ജയിക്കാം . ആവര്‍ത്തിച്ചു പറയട്ടെ ഈ 90 മാര്‍ക്ക് സകലമാതത്തിലുള്ളവര്‍ക്കും  ഒരുപോലെ അവകാശപ്പെട്ടതാണ് . ഇനി വേദോപനിഷത്തുകളിലോ , ഖുറാനിലോ, തോറയിലോ ക്രിസ്തുപടിപ്പിച്ചതിനു വിരുദ്ധമായി കാര്യമായോന്നുമില്ലതാനും .

എഫെസ്യർ - 2:18 
അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. (എല്ലാവര്‍ക്കും )
.
പ്രവൃത്തികൾ - 4:12 
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.( 90  മാര്‍ക്ക് തരുന്നതുപോലെ )

യോഹന്നാൻ 1 - 5:20 
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

മത്തായി - 11:27 
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

കൊരിന്ത്യർ 1 - 15:45 
ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

യോഹന്നാൻ - 15:1 
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.(ഇവിടെപ്പരയുന്നത്  ഏറ്റം നല്ല ഒരു വിശദികാരണമാണ് - ഞാന്‍ മുന്തിരിവള്ളിയും , നിങ്ങള്‍ ശാഖകളും , പിതാവ് കൃഷിക്കാരനും .- കൃഷിക്കാരനും ,വല്ലിയുമുണ്ടങ്കിലെ , ശാഖകള്‍ക്ക് നിലനില്‍പ്പോള്ളൂ, എന്നാല്‍ ശാഖകള്‍ എല്ലാം കളഞ്ഞാലും വള്ളിനിലനില്‍ക്കും , വലിയും ശാഖയും പോയാലും , കൃഷിക്കാരന്‍ നിലനില്‍ക്കും . )

യോഹന്നാൻ 1 - 1:8 
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.( പാപം എന്ന് ഏകവചനത്തില്‍ പറയുന്നതെല്ലാം ജന്മപാപത്തെപ്പറ്റിയായിരുന്നു ,പാപങ്ങള്‍ എന്നുള്ളത് കര്മ്മപാപത്തെപ്പറ്റിയും  തര്‍ജിമകളില്‍  ചിലയിടത്ത്  മാട്ടിമാരിച്ചിട്ടുണ്ട് .)