Translate

Wednesday, April 30, 2014

പീഡനം: വികാരിയുടെ അറസ്റ്റ് നീളുന്നതില്ദുരൂഹത

Story Dated: Wednesday, April 30, 2014 01:43
ഒല്ലൂര്‍(തൃശൂര്‍): ഒമ്പതുകാരിയെ പീഡിപ്പിച്ച തൈക്കാട്ടുശേരി സെന്റ്പോള്സ്പള്ളി വികാരി ഫാ. രാജു കൊക്കന്‌(44) പെട്ടെന്നുള്ള അറസ്റ്റില്നിന്നു രക്ഷപ്പെടാന്വഴിയൊരുക്കിയത്പോലീസാണെന്നു സംശയം.
പീഡനവിവരം പുറത്തായ ഉടന്ഒല്ലൂര്സി.ഐയുടെ നേതൃത്വത്തില്പോലീസ്ചോദ്യംചെയ്ായനെത്തുംമുമ്പേ വികാരി പള്ളിയില്നിന്നു മുങ്ങിയിരുന്നു. അറസ്റ്റ്വിവരം ചോര്ന്നുവെന്നാണ്ഇതു വ്യക്തമാക്കുന്നതെന്ന്ആരോപണമുണ്ട്‌.

വികാരിയെ കുടുംബസുഹൃത്തുക്കളും ഭരണമുന്നണിയിലെ പ്രമുഖ ജനപരതിനിധിയും സഹായിെച്ചന്ന്ആക്ഷേപമുയര്ന്നിട്ടുണ്ട്‌.
രാജു ആലുവയില്ചെന്നിരുന്നതിനു തെളിവു ലഭിച്ച പോലീസ്തിങ്കളാഴ് കീഴടങ്ങുമെന്നു ധരിച്ച്കാത്തിരുന്നതു വെറുതെയായി.

ബന്ധുക്കളും പോലീസിന്ഇത്തരമൊരു ഉറപ്പാണ്നല്കിയിരുന്നത്‌. വികാരി സംസ്ഥാനം വിട്ടെനനും അതല്ല ആലുവയില്ഒളിവിലാണെന്നും പറയപ്പെടുന്നു. സംഭവം നടന്ന്നാലുദിനം കഴിഞ്ഞിട്ടും വൈദികനെ പിടിക്കാന്കഴിയാത്തത്പോലീസിനു ക്ഷീണമായി.


- See more at: http://www.mangalam.com/print-edition/crime/177045#sthash.SFC1uY8H.dpuf

No comments:

Post a Comment