Translate

Thursday, April 10, 2014

Rector murder: archdiocese cancels pastoral consultation

The consulters felt that the atmosphere is not "conducive to hold the Pastoral Consultation" scheduled for April 10.

Bangalore: 
Bangalore archbishop has canceled a pastoral consultation scheduled for this month saying the "atmosphere is not conducive" for it after police arrested two priests and layman for a seminary rector's murder in his archdiocese.

Archbishop Bernard Moras of Bangalore said this in a circular he issued to all Catholics in the archdiocese. 

The archbishop said the circular was issued after the College of Consulters at their April 5 meeting wanted to issue clarifications regarding the recent developments on the murder of Father K J Thomas, the rector of St Peters Pontifical seminary. He was found murdered April 1 last year.

The consulters felt that the atmosphere is not "conducive to hold the Pastoral Consultation" scheduled for April 10.

The main purpose of the circular was to appeal "to all concerned priests, religious and lay faithful to keep calm" and pray that no innocent person is punished or harmed for the murder.

Two priests Fr. William Patrick and Carmelite Fr. Elias Daniel and a layperson were arrested for rector’s murder on March 21.

The archbishop left for Rome for a meeting on March 23 and was accused of using his influence for the arrests and trying to take revenge on those who are fighting for the Kannada cause.

The allegation is "totally false and baseless," he said, explaining that he is "prepared to suffer rather than take revenge."

"My going to Rome for the Pastoral Health Care Meeting was decided in November 2013. My ticket was booked months ago. It was wrong to connect my recent going to Rome and the events that took place subsequently," the circular explained.

The prelate returned on April 4 and visited the jailed priests the next day along with Father Archibald Gonsalves, superior of the Carmelites and three of his priests.

The archdiocese has been witnessing tension between Kannadiga Catholics and migrant Tamil-speaking Catholics from neighboring Tamil Nadu province. Kannadiga people say they are being neglected in Bangalore and across the state. Of the 10 Latin rite dioceses in Karnataka, eight bishops are Mangalorians. None are Kannada.

Incidentally, a new bishop, a Mangalorean, was announced for Shimoga on March 19, two days ahead of police announcing the arrests. Some alleged the timing was set to avoid protest from Kannadiga people.

The prelate clarified that naming the new bishop of Shimoga was a coincidence as the date for such announcement is fixed by Rome.

The bishop also said the accusation that he sends "a large section of priests on a pilgrimage by spending millions of rupees to win them over" to his side was also baseless.

The pilgrimage was a "Diamond Jubilee gift" to priests and it was proposal discussed and approved by the College of Consulters.

Source: Archdiocesan circular

Source: UCANINDIA


5 comments:

  1. by James Kochery, http://fearlessdiscussion.blogspot.de
    സലോമി മാപ്പു
    ഹെരൊദോസ് സലോമിയുടെ നൃത്തം കണ്ടു മതി മറന്നു സ്നാപകയോഹന്നനെ കഴുത്ത് വെട്ടിക്കൊന്നത് പഴയ കഥ. അന്ന് സലോമി ഹെറോദൊസിന്റെ വെപ്പാട്ടി. സ്നാപകൻ അത് വിളിച്ചു പറഞ്ഞത്, അദ്ദേഹത്തിൻറെ അവസാനത്തിന്റെ തുടക്കമായി.

    ഇന്നു പക്ഷെ കഥ മാറി. ഹെറോദൊസിന്റെ കൊട്ടാരത്തിൽ ഇന്ന് വസിക്കുന്നത് ക്രിസ്തുവിന്റെ കുറച്ചു പുരോഹിത പ്രമുഖർ. സലോമി ഇന്ന് പതിവൃതയായി ജീവിക്കുന്നു. സ്നാപകന്റെ വംശം പാടെ അന്യം നിന്നത് പോലെയായി. സലോമിമാരുടെ ജീവനാണ് ഇന്ന് അപകടത്തിൽ പെടുന്നത്. ശബ്ദമുയർത്താൻ ഇടയന്മാരുടെ നേതാക്കളില്ല. അവർ കരിങ്കൽ ക്വാറികൾ നഷ്ടപെടും എന്നാ ഭീതിയിൽ ഭരണകർത്താക്കൾക്കെതിരെ തെറിവിളിയും ഭയപ്പെടുത്തലും ആയി നടക്കുന്നു. മറ്റു ചില ഇടയന്മാര്ക്ക് സലോമിയുടെ മരണം ഒരു പതിവ് കാഴ്ച.

    ഹൃദയത്തിൽ കാരുണ്യത്തിന്റെ ഉറവ വറ്റി എന്ന് "മാനുഷിക പരിഗണനയി"ലൂടെ തെളിയിച്ചു ഈ പിതാക്കന്മാർ. ഇവർ മാനുഷികപരിഗണന അല്ല കാട്ടേണ്ടിയിരുന്നതിവിടെ, നീതിയായിരുന്നു. തെറ്റ് ചെയ്തിട്ടില്ലന്നു നീതിപീഠം പറഞ്ഞാൽ, തിരിച്ചെടുക്കെണ്ടതായിരുന്നില്ലേ, ജോസെഫിനെ. കാരണം, തെറ്റ് ചെയ്തു എന്നു പറഞ്ഞാണല്ലോ നിങ്ങൾ അയാളെ പിരിച്ചു വിട്ടത്. അദ്ദേഹത്തെ, കോടതി വിധി വന്നുടനെ ഒരു നിമിഷവും വയ്കാതെ തിരിച്ചെടുക്കുന്നതായിരുന്നു, നീതിയും ശരിയും.നീതി പ്രവർത്തിച്ചില്ലന്നതോ പോകട്ടെ, കാരുണ്യമെങ്കിലും കാണിക്കേണ്ടതായിരുന്നു. വചനം പറയന്നു, ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്ന്.

    തെറ്റ് പറ്റി എന്നു പറഞ്ഞു, ജോസെഫിനെ തിരിച്ചെടുക്കെണ്ടതിനു പകരം, നിങ്ങൾ ടിവിയിലൂടെ നടത്തിയ ന്യായീകരണങ്ങൾ കേട്ടു. നിങ്ങളുടെ തെറ്റ് തിരുത്താൻ നിങ്ങൾ ആരുടെ ഉത്തരവിനെ ആണ് കാത്തിരുന്നത്. സമയത്തിന് ബ്രെയ്ക്ക് ചവിട്ടിയില്ലെങ്കിൽ വണ്ടിയിടിക്കും എന്ന് നിങ്ങൾക്കറിയില്ലേ? സമയത്തിന് മരുന്ന് കൊടുത്തില്ലെങ്കിൽ രോഗി മരിക്കും എന്നറിയാത്തവരാണോ നിങ്ങൾ? എന്നിട്ടും കാത്തിരുന്ന് പോലും, ട്രിബുണൽ വിധി വരാൻ. നിങ്ങളുടെ തെറ്റ് തിരുത്താൻ ട്രിബുണൽ വിധി നിങ്ങൾ കാത്തു നിന്നത് മറ്റൊരു തെറ്റ്. തെറ്റുകളെ ന്യായീകരിക്കാൻ നിങ്ങൾ മുതിര്ന്നല്പ്പോൾ, നാണക്കെടുകൊണ്ട് സഭാതനയരുടെ ശിരസ്സ് കുനിഞ്ഞുപോയി. ഈ കുരുത്തം കെട്ടവൻ എന്റെ വയറ്റിൽ വന്നു പിറന്നല്ലോ എന്നു സ്വന്തം കുഞ്ഞിനെ ശപിക്കുന്ന ഒരു അമ്മയുടെ മനസ്സോടെയാണ് "ഇവർ ഞങ്ങളുടെ ഇടയന്മാരയല്ലോ ദൈവമെ" എന്നു നിങ്ങളുടെ ന്യായീകരണങ്ങൾ കേട്ടു ഈ സമൂഹം നിങ്ങളെ ശപിച്ചത്.

    കുറ്റകരമായ മൌനം പാലിച്ച ഇടയശേഷ്ടരെ, ഈ പാപത്തിന്റെ കറ നിങ്ങളുടെ കൈകളിൽ നിന്നും പോകാൻ, തലയിൽ ചാരം പൂശി, ചാക്ക് വസ്ത്രവും ഉടുത്തു ഉപവാസം ഇരിക്കണം, ഈ നോമ്പിന്റെ നാളുകളിൽ നിങ്ങൾ. ക്രിസ്തുവിൽ നിന്നും അവന്റെ മനോഭാവത്തിൽ നിന്നും ഏറെ അകലെയാണ് എന്നു സ്വയം വിളിച്ചു പറയുകയാണ് നിങ്ങൾ, ഇതുപോലെയുള്ള സംഭവങ്ങളിലൂടെ. കഴുത്തിൽ തിരികല്ല് കെട്ടുന്നതിനെ പറ്റി ക്രിസ്തു പറഞ്ഞത് നിങ്ങൾ വായിച്ചിട്ടുണ്ടെന്നു കരുതുന്നു. നിങ്ങൾ അതു നടപ്പിലാക്കേണ്ട സമയമായി. തിരിക്കല്ലു സ്വന്തം കഴുത്തിൽ ആണത് കെട്ടേണ്ടത്, എന്നിട്ട് അവനവനാണ് കടലിൽ ചാടേണ്ടത്. അല്ലാതെ അജഗനങ്ങളുടെ കഴുത്തിൽ കെട്ടി അവരെ കടലിൽ തള്ളിയിടുകയല്ല.

    ഈ ലേഖനം വായിക്കുന്ന സഹോദരീ സഹോദരരെ, ന്യായത്തിനും നീതിക്കും വേണ്ടി നമ്മൾ ഇനിയും ശബ്ധിക്കാതെ, ഇടയന്മ്മാരുടെ തെറ്റുകള്ക്ക് നിശബ്ദമായി ഇനിയും കൂട്ടുനിന്നാൽ സലോമിമാരുടെ മരണത്തിൽ നമ്മൾ കണക്കു പറയേണ്ടി വരും. ഒരു പക്ഷെ സലോമി, നമ്മളുടെ അപ്പനോ,അമ്മയോ, മകനോ, മകളോ, സഹോദരനോ, സഹോദരിയോ ആകാം. നീതി നിഷേധിക്കപ്പെടുന്ന ആരും സലോമിമാരാണ്. നമ്മുടെ നിശബ്ദത ഇനി ആരുടേയും ആത്മീയമോ, ശാരീരികമോ, സാമൂഹികമോ ആയ ജീവൻ നഷ്പ്പെടുവാൻ കാരണമാകതിരിക്കട്ടെ. സലോമി മാപ്പു.

    ReplyDelete
  2. From Bellevision.com
    Comment by Sr.Nisha, Bangalore Fri, April-4-2014, 9:03
    I am ashamed of our catholic priests ,Who are supposed to be the followers of Jesus Christ.It is an insult to Jesus before the non-catholic brothern.But I m sure Jesus will forgive them.

    ReplyDelete
  3. Facebook
    Albert Kaliakavilai
    Man of God killed by priests; it is shameful thing to me and my family and friends. What a cruel thing it is? I am shameful to say that I am a Catholic. priest killed a priest? what a nasty, to hear about this? May be for little money or power! what happened the theology they studied? what happened the wows of poverty, chastity and obedience they took in front of God and people, at the time of their ordination. I am shameful to say, I am Catholic. I can not believe, priest killed a priest.

    ReplyDelete
  4. ഫാ.കെ.ജെ തോമസ് വധം: രണ്ട് വൈദികരടക്കം മൂന്നു പേര് അറസ്റ്റില്

    March 21, 2014, 4:10 am

    ബാംഗ്ലൂര് : ബാംഗ്ലൂരില് മലയാളി വൈദികന് ഫാ.തോമസ് പഴേമ്പള്ളില് കൊല്ലപ്പെട്ട കേസില് രണ്ട് വൈദികരടക്കം മൂന്നു പേര് അറസ്റ്റില്. ബാംഗ്ലൂര് അതിരൂപതയ്ക്കു കീഴിലുള്ള കെംഗേരി ഇടവക വികാരി ഫാ.വില്യം പാട്രിക്, കര്മലീത്തസഭാംഗമായ ഫാ. ഇല്യാസ്, വൈദികവിദ്യാര്ഥി പീറ്റര് എന്നിവരാണ് അറസ്റ്റിലായത്. ഇവര് തമിഴ്നാട് സ്വദേശികളാണ്.കഴിഞ്ഞ വര്ഷം ഏപ്രില് ഒന്നിനാണ് ഏറ്റുമാനൂര് സ്വദേശിയായ ഫാ.കെ.ജെ തോമസ് സെമിനാരിയില് കൊല്ലപ്പെട്ടത്. സെന്റ് പീറ്റേഴ്സ സെമിനാരിയില് റെക്ടറായിരുന്നു ഫാ.തോമസ്.
    പ്രധാനമായും സെമിനാരിയിലെ വൈദികരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. നിരവധി പേരെ പോലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തങ്ങള്ക്കു സ്ഥാനങ്ങള് നിഷേധിച്ച ഫാ. തോമസിന്റെ നിലപാടില് പ്രതിഷേധിച്ചു പ്രതികള് നടത്തിയ ഗൂഢാലോചനയാണു കൊലപാതകത്തില് കലാശിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. ഏറെ വര്ഷമായി നിലനില്ക്കുന്ന ഭാഷാപ്രശ്നവും കൊലപാതകത്തിലേക്കു വഴിതെളിച്ചതായി അന്വേഷണസംഘം സൂചന നല്കി. സെമിനാരിയുമായി ബന്ധപ്പെട്ട ചില രേഖകള് കൈക്കലാക്കി ഫാ. തോമസിനെ അപകീര്ത്തിപ്പെടുത്താനാണ് ആദ്യം പ്രതികള് പദ്ധതിയിട്ടത്. മാര്ച്ച് 31ന് രാത്രി സെമിനാരിയില് അതിക്രമിച്ചു കടന്ന സംഘം മുറികളില് കയറി രേഖകള് കൈക്കലാക്കുന്നതിനിടെ ശബ്ദം കേട്ടു ഫാ.തോമസ് തന്റെ മുറിക്കു പുറത്തുവന്നു മൂവരെയും കൈയോടെ പിടികൂടി. ഈ വിവരം പുറത്താകുമെന്നു ഭയന്നു മൂവരും മാരകായുധങ്ങള് ഉപയോഗിച്ചു ഫാ.തോമസിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നുവെന്നും അഡീഷണല് പോലീസ് കമ്മീഷണര് അറിയിച്ചു. സംഭവത്തില് സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഫാ.തോമസിന്റെ ബന്ധുക്കള് നല്കിയ ഹര്ജി കോടതിയില് പരിഗണനയിലാണ്.
    Source:Knanaya Voice, March 21,2014

    ReplyDelete
  5. From Marunadan Malayalee
    Comment by Mathews P Abraham, . • Mahatma Gandhi University

    ഇടയന്റെ ലേഖനമാണ് ഇടയലേഖനം. ഈ പാതിരിമാർ ഇടയാൻ എന്നാ സ്ഥാനം കളഞ്ഞുകുളിച്ചു. യേശു പഠിപ്പിച്ച ഇടയൻ നൂറു ആടുകളിൽ അന്ന് വഴിതെറ്റിപ്പോയാൽ ബാക്കി 99 നെയും വിട്ടു വഴിതെറ്റിപ്പോയ ഒന്നിനെ അന്വേഷിച്ചുപിടിച്ചു തിരിച്ചുകൊണ്ടുവരും, കൊല്ലാനല്ല നന്നായി പരിചരിക്കാൻ. യഥാർത്ഥ ഇടയനായ യേശുവിനെ നഷ്ടപ്പെടുത്തിയ സഭയാണ് ഇന്നുള്ളത്. ക്ഷമിക്കാനും സഹിക്കാനും കുഞ്ഞാടുകലോട് നിരന്ത്തരം പ്രഖോഷിക്കുന്ന സഭ ഇവിടെ ഒരു ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നതു. ഇത് ഇടയന്മാരുടെ കുഞ്ഞാറ്റുകളൊടുള്ള വഞ്ചനയാണ്. വിവരമുള്ള കുഞ്ഞാടുകൾ ഇതിനെതിരെ പ്രതികരിക്കും എന്ന് വിശ്വസിക്കുന്നു. പ്രതികരണം ഈ ഇറ്റയന്മാഉഒടുല്ലഎല്ലാ സമീപനത്തിലും വേണം. ഇതൊന്നും മനസ്സിലാകാത്ത കുഞ്ഞാടുകൾക്ക് യേശു വീൻഡും വരുന്പോൾ അദ്ധേഹം മനസ്സിലാക്കി കൊടുക്കട്ടെ എന്നേ പറയാനുള്ളൂ

    ReplyDelete