Translate

Saturday, November 10, 2012

നെടുങ്കനാല്‍ എഴുതിയ അച്യുദാനന്ദനും ശ്രീമാര്‍ ആലഞ്ചേരിയും

പ്രസിദ്ധികരിച്ച പോസ്റ്റിനു മറുപടിയായി എഴുതിയ ഈ വിവരണം അല്‍പ്പം കൂടിപ്പോയതുകൊണ്ട് ബ്ലോഗിന്റെ പ്രധാന പേജില്‍ പോസ്റ്റ് ചെയ്യുന്നു.:-


മാര്‍പാപ്പാ ആകുവാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് വി.എസ. അച്ചുതാനന്ദന്‍. ആലഞ്ചേരിയും മാര്‍പാപ്പാ സ്ഥാനത്തിനായി അച്ചുതാനന്ദനെതിരെ മത്സരരംഗത്തുണ്ട്. രണ്ടുപേരുടെയും ചിന്താഗതികള്‍ ഫാസിസ്റ്റ്അധികാര കേന്ദ്രീകരണം തന്നെ. ഒരേ ആശയങ്ങളുമായി  പ്രസ്ഥാനങ്ങള്‍ രണ്ടും ഒന്നിച്ചു നീങ്ങുന്നതു കൊണ്ടാണ്  കീരിയും പാമ്പുമായി അഭിനയിക്കുന്നത്.  ഒരേ പ്രത്യേയശാസത്രത്തില്‍  രണ്ടു പ്രസ്ഥാനങ്ങളും ഫാസ്സിസവും ആയി ഒത്തു ചേര്‍ന്നു ഒന്നായി നീങ്ങി ഇന്നു ത്രിവേണി സംഗമത്തില്‍ ആണ്. സാമ്രാജ്യത്വവും ആഗോളിത്വവും  സാമ്പത്തിക ഉദാരവല്‍ക്കരണവും നാക്കുകള്‍ കൊണ്ട് എതിര്‍ക്കും.

എന്നാല്‍ പൊതുജനങ്ങളെ വിഡ്ഢികളാക്കി നേതാക്കന്മാര്‍ ഫലവും കൊയ്യുന്നു. അതുപോലെ മുക്കവ കുടിലിലെ ആവേശത്തില്‍ നിന്നുണ്ടായ സംഘടനയുടെ നേതാവ് ആലഞ്ചേരിക്കും ഫാസിസംതന്നെ പ്രിയം.

രണ്ടു പ്രസ്ഥാനങ്ങളും തുടക്കമിട്ടതും യഹൂദന്‍. അവനറിയാം, ഒരേ ആശയങ്ങള്‍ രണ്ടു പേര്‍ക്കും വീതിച്ചു കൊടുത്താല്‍ തമ്മില്‍ അടിച്ചു കൊളളും, ഒന്ന് ഒന്നിനെ കണ്ടു കൂടാ. അവസാനം ലോകം യഹൂദന്റെ നിയന്ത്രണത്തില്‍ ആകും. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ സമ്പത്ത് ഇന്ന് കളിക്കുന്നത് യാഹൂദന്‍.  അവനെ തകര്‍ക്കുവാന്‍ ശ്രമിച്ച ഫാസിസത്തിന്റെ സന്തതികളായ രണ്ടു ഇസവും ക്ഷയിക്കുമ്പോള്‍ മാറിനിന്ന് ഏറ്റവും സന്തോഷിക്കുന്നതും യഹൂദന്‍ ആയിരിക്കും.

ആലഞ്ചേരിയും അച്ചുതാനന്ദനും ഒരേ അമ്മയുടെ സന്തതികള്‍ എന്നും തോന്നി പോയിട്ടുണ്ട്. സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടും ഒരുപോലെ. ഈ രണ്ടു ജീവിക്കുന്ന മഹാന്മാര്‍ക്ക് സാമ്യതയും കാണുന്നുണ്ട്. രണ്ടും ഒരേ നാണയത്തിന്റെ വശങ്ങളായി പ്രവര്‍ത്തിക്കുന്നതു, കമ്യൂണിസവും കത്തോലിസവും  ഫാസിസത്തിന്റെ വളര്‍ത്തു മക്കള്‍ ആയതുകൊണ്ടായിരിക്കാം.

പണമാണ് രണ്ടിന്റെയും ലക്‌ഷ്യം. അധികാരവികെന്ദ്രികരണത്തെക്കാള്‍ അധികാരം കൂടുതല്‍ പിടിച്ചെടുക്കുവാന്‍ രണ്ടു മക്കള്‍ക്കും ഒരുപോലെ ആഗ്രഹമുണ്ട്. കമ്മ്യൂണിസത്തില്‍ സര്‍ക്കാര്‍ എന്ന ചെറുകൂട്ടം ആളുകള്‍ ഭരണം കിട്ടുമ്പോള്‍ എല്ലാ അധികാരങ്ങളും സ്വത്തുക്കളും കൈക്കലാക്കും. കേരള കമ്മ്യൂണിസത്തിലും സംഭവിച്ചതു ഇത് തന്നെ ആയിരുന്നു.

സംഘടനയുടെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചതുകൊണ്ട് 1957ല്‍ വിമോചന സമരം വഴി  അന്നുണ്ടായിരുന്ന ഫാസിസ്റ്റ് സംഘടനകള്‍ കമ്യൂണിസത്തെ അധികാരത്തില്‍നിന്ന് പുറത്താക്കി. അതില്‍നിന്ന് പാഠം പഠിച്ചു കമ്യൂണിസവും ഫാസിസത്തിന്റെ വക്താക്കള്‍ ആവുകയായിരുന്നു.
അതിനു ശേഷം ഫാസിസ്റ്റ് സംഘടനയായ കത്തോലിക്കരുമായി കൂട്ടുപിടിച്ചു കേരള കമ്മ്യൂണിസം വളര്‍ന്നു. സ്വത്തുക്കള്‍ കുന്നുകൂട്ടി പാര്‍ട്ടിസഖാക്കള്‍ പുത്തനായ ഫാസിസ്റ്റ് കമ്യൂണിസത്തിന്റെ നേതാക്കള്‍ ആയി.  വി.എസ് . അച്ചുതാനന്ദന്‍, പിണറായി പിതാക്കളും ആലഞ്ചേരി, അറക്കല്‍, പവ്വത്ത് പിതാക്കളും ഇന്ന് അഭിനവ മുസോളിനിമാരുടെ സിംഹാസനങ്ങളില്‍ ഇരിക്കുന്നു. യേശുവിനെ പൊതു സ്വത്തായി കിട്ടുവാന്‍  രണ്ടു പ്രസ്ഥാനത്തിന്റെയും പിതാക്കന്മാര്‍ മത്സരിക്കുന്നുമുണ്ട്.

നേതാക്കള്‍ പറയുന്നത്  ചോദ്യം ചെയ്യാതെ അനുയായികള്‍ അനുസരിച്ചുകൊള്ളണം. ജനം  ശ ബ്ദിക്കാന്‍ പാടില്ല. ചിന്തിക്കാനും പാടില്ല. അനുസരിക്കുകയെന്നു അധികാരം ശബ്ദിക്കുന്നു. രണ്ടു പ്രസ്ഥാനങ്ങളും ജനം എന്തു ചെയ്യണം, ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നു. അധികാരത്തെ ചോദ്യംചെയ്തു അഭിപ്രായ വിത്യാസം പാടില്ല,  ഇല്ലെങ്കില്‍ അധികാരത്തിനു മുമ്പില്‍ അനുസരിക്കുന്നുവെന്ന് അഭിനയിക്കണം. ഇതാണ് കേരളം ഉള്‍പ്പടെയുള്ള ഇന്നത്തെ ആഗോള കമ്മ്യൂണിസം.

ഒരേ ആശയാധിഷ്ടിതമായി തുടങ്ങിവെച്ച കത്തോലിക്കാസഭ, തങ്ങളുടെ രക്തബന്ധുവായ കമ്യൂണിസത്തെ വെറുക്കുന്നു. മാമ്മോന്‍ വീതിക്കുവാന്‍ രണ്ടു പ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നില്ല. സഭ,  മാമ്മോന്‍ അധികാരം നില നിര്‍ത്തുന്നത് ദൈവത്തില്‍ കൂടിയാണ്. സത്യമായ അനുസരണ ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ ആവശ്യമാണ്. ദൈവം സകല സത്യങ്ങളും  വെളിപ്പെടുത്തുന്നത് മെത്രാന്‍ പുരോഹിതരില്‍ക്കൂടിയാണ്. കര്‍ദ്ദിനാളും  മാര്‍പാപ്പയും അവര്‍ക്കു മുകളിലും. ഇങ്ങനെയുള്ള തത്വങ്ങളാണ് സഭ കുഞ്ഞാടുകള്‍ക്കായ പഠനക്കളരിയില്‍ പഠിപ്പിക്കുന്നതും.

യേശു  പീറ്ററിനു താക്കോല്‍ കൊടുത്തുകൊണ്ടു പറഞ്ഞത് " പത്രോസ്സെ നീ ഭൂമിയില്‍ കെട്ടപ്പെടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും ".  പീറ്ററില്‍ക്കൂടി വ്യാജ പ്രവാചകനായ ആലഞ്ചേരിവഴി നാശത്തിന്റെ കാലത്തു അവന്റെ സഭയെ നയിക്കുമെന്നു പറഞ്ഞില്ല. സകലവിധ അധികാരങ്ങളും ചെങ്കോലും മാമ്മോനും രാജാവിന്റെ വേഷവും ധരിച്ചു കൊമാളികളായി മെത്രാന്‍ലോകം വിശ്വാസികളെ അടിമ കുപ്പായം ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നു.

കമ്മ്യൂണിസം തൊഴിലാളികളെ പിഴിയുന്നതുപോലെ അഭിഷിക്തര്‍ക്കും  ദശാംശംവഴി പിഴിയുവാനും കഴുതകളെപ്പോലെ വിശ്വസിക്കുന്ന അടികളും ഉണ്ട്. അച്ചുതാനന്ദന്റെ തത്വത്തില്‍ ആഗോള സാമ്പത്തിക ഉദാരവല്‍ക്കരണം ഭീകരതെയെക്കാളും കഷ്ടമെന്നാണ്. സാമ്രാജ്യത്വം വളര്‍ത്തും. ജനാതിപത്യത്തില്‍ കത്തോലിക്കാ ഇസത്തിനും കമ്മ്യൂണിസത്തിനും താത്പര്യം ഇല്ല.  സഖാവ് ആലഞ്ചേരിയും  സഖാവ് വി.എസ് . അച്ചുതാനന്ദനും ഒരുപോലെ ഇന്ന് സമത്വം സ്വാതന്ത്ര്യം സാഹോദര്യം തത്വങ്ങളെ നിഷേധിക്കുന്നു.

രണ്ടു ഫാസിസ്റ്റ് സംഘടനകള്‍ തമ്മിലുള്ള  അടി തുടങ്ങിവെച്ച യഹൂദന്‍ നോക്കി ചിരിക്കുകയാണ്. ഫാസിസത്തോടുള്ള പകയുടെ തീജ്വാലകളും അവന്റെ കണ്ണില്‍നിന്നും ജ്വലിക്കുന്നുണ്ട്.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. In the past, China was raised as a communist society, today; the term can be called the authoritarian Capitalist. There is a new term applicable to China as a fascist country. Now, China is the most powerful and internationally acknowledged fascist state. Catholics chains the political, communism, and economic principles of fascism and theology.

    Why do you think about my thoughts are similar to a White racist? You are wrong dear free thinker. Many people think about Syro Malabarians are Brahmin origin. These thoughts are challengeable and outdated. I believe my proud Dravidian link with a dark and lighted skin. History proved that the ‘Syro Malabar Rite’ is the most racist religion similar to Hitler’s fascist ideology. Just think about the attitudes of the bishop’s hierarchy towards dalits the downtrodden people.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete