Translate

Friday, August 3, 2012

ഒരു വെടി പറയട്ടെ


പൌരോഹിത്യം എന്റെ കാഴ്ചപ്പാടില്‍

ഇന്ന് നമ്മള്‍ കാണുന്ന ഈ ലോകത്തിലെ പൌരോഹിത്യം അഹറോന്റെ ക്രമപ്രകാരമുല്ലതാണ്.({യേശുയേശുവിന്റെ വരാനിരിക്കുന്ന പൌരോഹിത്യം മെല്‍ക്കിസെദക്കിന്റെ ക്രമപ്രകാരമുള്ള പൌരോഹിത്യത്തിലായിരിക്കും (ഉയര്പ്പിനു ശേഷം)}.

അന്നത്തെപ്പോലെ ഇന്നും പുരോഹിതരില്‍ മാനുഷികമായ തെറ്റുകള്‍ കണ്ടേക്കാം. പണക്കൊതിയാണ് അടിസ്ഥാന തിന്മയുടെ തുടക്കം. യേശുവിന്റെ കാലത്തും അങ്ങിനെതന്നെ.

തിരുവചനമോ യേശുവോ , പൌരോഹിത്യത്തെയോ അവരുടെ വാക്കുകളെയോ തള്ളിപ്പരഞ്ഞതായി കാണുന്നില്ല. എന്നാല്‍ മഹാഭൂരിപക്ഷം ഫരിസേയരുടെയും സെദൂക്കികളുടെയും അവരുടെ പ്രവര്‍ത്തികളെയും, ജീവിതത്തെയും കണക്കറ്റു ശകാരിക്കുന്നുണ്ട്. അവരുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള പോരുത്തമില്ലായ്മകളെയല്ലേ യേശു എടുത്തുകാട്ടിയതും, പൊളിച്ചെഴുതിയതും.
മോശയുടെ സിംഹസനത്തിലിരിക്കുന്നതുകൊണ്ട്, അവരുടെ ഉപദേശം അന്ന് കേട്ടോളാന്‍ പറഞ്ഞു .

മത്തായി 23 :1

അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:

2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തി ഇരിക്കുന്നു.
3 ആകയാ അവ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വി; അവരുടെ പ്രവൃത്തികപോലെ ചെയ്യരുതു താനും. അവ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.

ഇന്ന് മറിയത്തിന്റെയും, അല്ഫോന്സയുടെയും, ചവറ അച്ചന്റെയും, മദര്‍ തെരെസായുടെയും , മറ്റനേകം ആള്‍ക്കാരുടെയും പേരില്‍ കച്ചവടം നടത്തി അന്ന് പുരോഹിതര്‍ പഠിപ്പിച്ചതുപോലും പഠിപ്പിക്കാന്‍ സമയമില്ലാതായിരിക്കുന്നു. ഇന്നും നല്ല പുരോഹിതര്‍ഉണ്ട് അവര്‍ക്ക് പേരും പ്രശസ്തിയും ഇല്ലാത്തതുകൊണ്ട് ജനം അറിയില്ലെന്ന് മാത്രം.

യേശുവിന്റെ കാലത്തെ മഹാപുരോഹിതനായ കയ്യഫാസിനെ യേശു കുറ്റം പറഞ്ഞോ? , എന്നാല്‍ അന്നത്തെ മഹാപുരോഹിതനിലൂടെ ദൈവം പ്രവചിക്കുന്നത് നമ്മള്‍ കാണുന്നു.

യോഹന്നാന്റെ 11 : 49 മുതല്‍ പകര്‍ത്തട്ടെ

49 അവരി ഒരുത്ത, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങ ഒന്നും അറിയുന്നില്ല;

50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓക്കുന്നതുമില്ല എന്നു പറഞ്ഞു.

51 അവ ഇതു സ്വയമായി പറഞ്ഞതല്ല, താ ആ സംവത്സരത്തെ മഹാപുരോഹിത ആകയാ ജനത്തിന്നു വേണ്ടി യേശു മരിപ്പാ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.

52 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേക്കേണ്ടതിന്നും തന്നേ.

53 അന്നു മുത അവ അവനെ കൊല്ലുവാ ആലോചിച്ചു.

അപ്പോള്‍ ന്യായമായും ഉണ്ടാകാവുന്ന സംശയം , ക്രൂരനായ കയ്യാഫവ് വഴി എന്തുകൊണ്ട് പ്രവചിച്ചു?. അതിനറെയുത്തരം അയാള്‍ നിലവിലെ മഹാപുരോഹിതനായിരുന്നു എന്നതായിരിക്കാം. കഴുതയില്‍കൂടി സംസാരിച്ച ദൈവാല്മാവിന് ആരിലൂടെ സംസാരിച്ചുകൂടാ?
സംഖ്യ 22 : 28
അപ്പോ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാ ഞാ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
2 പത്രൊസ് - 2:16
അവ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.

ഇനി പൌലോസ് അഹറോന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതെനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
അപ്പൊ. പ്രവൃത്തി 23 :5
അതിന്നു പെലൊസ്: സഹോദരന്മാരേ, മഹാപുരോഹിത എന്നു ഞാ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

എബ്രായ ലേഖകനും അഹറോന്റെ ക്രമപ്രകാരമുള്ള ,അപൂര്‍ണമായ പൌരോഹിത്യനിലനിക്കുന്നതായി പറയുന്നു.
ഹെബ്രായര്‍ 5 :1
മനുഷ്യരുടെ ഇടയിനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങക്കായി വഴിപാടും യാഗവും അപ്പിപ്പാ ദൈവകാര്യത്തി മനുഷ്യക്കു വേണ്ടി നിയമിക്കപ്പെടുന്നു.
2 താനും ബലഹീനത പൂണ്ടവനാകയാ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാ കഴിയുന്നവനും
3 ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അപ്പിക്കേണ്ടിയവനും ആകുന്നു.

4 എന്നാ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.

5 അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിത ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്ര; ഇന്നു ഞാ നിന്നെ ജനിപ്പിച്ചിരിക്കുന്നുഎന്നു അവനോടു അരുളിച്ചെയ്തവ അവന്നു കൊടുത്തതത്രേ.

1 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തി ഇരിക്കുന്നു.
3 ആകയാ അവ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വി; അവരുടെ പ്രവൃത്തികപോലെ ചെയ്യരുതു താനും. അവ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
4 അവ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളി വെക്കുന്നു; ഒരു വിര കെണ്ടുപോലും അവയെ തൊടുവാ അവക്കു മനസ്സില്ല.
5 അവ തങ്ങളുടെ പ്രവൃത്തിക എല്ലാം മനുഷ്യ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങ വലുതാക്കുന്നു.
6 അത്താഴത്തി പ്രധാനസ്ഥലവും പള്ളിയി മുഖ്യാസനവും
7 അങ്ങാടിയി വന്ദനവും മനുഷ്യ റബ്ബീ എന്നു വളിക്കുന്നതും അവക്കു പ്രിയമാകുന്നു.
8 നിങ്ങളോ റബ്ബീ എന്നു പേ എടുക്കരുതു. ഒരുത്ത അത്രേ നിങ്ങളുടെ ഗുരു;
9 നിങ്ങളോ എല്ലാവരും സഹോദരന്മാ. ഭൂമിയി ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്ത അത്രേ നിങ്ങളുടെ പിതാവു, സ്വഗ്ഗസ്ഥ തന്നേ.
10 നിങ്ങ നായകന്മാ എന്നും പേ എടുക്കരുതു, ഒരുത്ത അത്രേ നിങ്ങളുടെ നായക, ക്രിസ്തു തന്നെ.
11 നിങ്ങളി ഏറ്റവും വലിയവ നിങ്ങളുടെ ശുശ്രൂഷക്കാര ആകേണം.
12 തന്നെത്താ ഉയത്തുന്നവ എല്ലാം താഴ്ത്തപ്പെടും; തന്നെത്താ താഴ്ത്തുന്നവ എല്ലാം ഉയത്തപ്പെടും.
13 പടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങക്കു ഹാ കഷ്ടം; നിങ്ങ മനുഷ്യക്കു സ്വഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങക്കു ഹാ കഷ്ടം; നിങ്ങ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീഘമായി പ്രാത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങക്കു കടുമയേറിയ ശിക്ഷാവിധി വരും;)
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങക്കു ഹാ കഷ്ടം; നിങ്ങ ഒരുത്തനെ മതത്തി ചേക്കുവാ കടലും കരയും ചുറ്റി നടക്കുന്നു; ചേന്നശേഷം അവനെ നിങ്ങളെക്കാ ഇരട്ടിച്ച നരകയോഗ്യ ആക്കുന്നു.
16 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാര എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങക്കു ഹാ കഷ്ടം.
17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വണ്ണമോ സ്വണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാര എന്നു നിങ്ങ പറയുന്നു.
19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
20 ആകയാ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവ അതിനെയും അതി വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
22 സ്വഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവ, ദൈവത്തിന്റെ സിംഹാസനത്തെയും അതി ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങക്കു ഹാ കഷ്ടം; നിങ്ങ തുളസി, ചതകുപ്പ, ജീരകം ഇവയി പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തി ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങക്കു ഹാ കഷ്ടം; നിങ്ങ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങ നീതിമാന്മാ എന്നു മനുഷ്യക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധമ്മവും നിറഞ്ഞവരത്രേ.
29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങക്കു ഹാ കഷ്ടം; നിങ്ങ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
30 ഞങ്ങ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കി പ്രവാചകന്മാരെ കൊല്ലുന്നതി കൂട്ടാളിക ആകയില്ലായിരുന്നു എന്നു പറയുന്നു.
31 അങ്ങനെ നിങ്ങ പ്രവാചകന്മാരെ കൊന്നവരുടെ മക്ക എന്നു നിങ്ങ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
32 പിതാക്കന്മാരുടെ അളവു നിങ്ങ പൂരിച്ചു കൊവി.
33 പാമ്പുകളേ, പ്പസന്തതികളേ, നിങ്ങ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?
34 അതുകൊണ്ടു ഞാ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്ക അയക്കുന്നു; അവരി ചിലരെ നിങ്ങ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളി ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തി നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.
35 നീതിമാനായ ഹാബേലിന്റെ രക്തംമുത നിങ്ങ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയി ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേ വരേണ്ടതാകുന്നു.
36 ഇതൊക്കെയും ഈ തലമുറമേ വരും എന്നു ഞാ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്ക അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകി കീഴി ചേക്കുംപോലെ നിന്റെ മക്കളെ ചേത്തുകൊവാ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങക്കോ മനസ്സായില്ല.
38നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.
39 ത്താവിന്റെ നാമത്തി വരുന്നവ അനുഗ്രഹിക്കപ്പെട്ടവഎന്നു നിങ്ങ പറയുവോളം നിങ്ങ ഇനി എന്നെ കാണുകയില്ല എന്നു ഞാ നിങ്ങളോടു പറയുന്നു.

1 comment:

  1. Here you did a good criticism without any prejudgment. Look like most of them are facts and inline with bible.
    Good job, Pippiladan.

    ReplyDelete