Translate

Friday, February 17, 2012

കുടിയേറ്റ വഴികളിലെ ക്നാനായ മുന്ദ്രകള്


മലയാളം വാരിക ഈയിടെ അഡ്വ. ജോസ് ഫിലിപ്പ് ചെങ്ങളവന്‍ (ക്നാനായ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി) എഴുതിയ കുടിയേറ്റ വഴികളിലെ ക്നാനായ മുന്ദ്രകള് എന്ന ഒരു ലേഖനം പ്രസധീകരിച്ചിരുന്നു.  (പ്രസ്തുത ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).

ഈ ലേഖനത്തിന്  “ക്നാനായ കുടിയേറ്റ വഴികളിലെ വ്യാജമുന്ദ്രകള്‍” എന്ന പേരില്‍ കെ. സി. വര്‍ഗീസിന്റെ പ്രതികരണം ഈയാഴ്ചത്തെ മലയാളം വാരികയില്‍ പ്രസധീകരിച്ചു വന്നിട്ടുണ്ട്.  കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെകുറിച്ചുള്ള ചില  വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രതികരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

2 comments:

  1. ക്നായിക്കാര്‍ വസിഷ്ഠമുനിയുടെ
    സന്താനങ്ങളോയെന്നുള്ള അല്‍മായശബ്ദത്തിലെ ഒരു ബ്ലോഗ്‌ ഇത്തരം ചരിത്രത്തെ വികൃതമാക്കുന്നവര്‍ക്കും ശുദ്ധരക്തവാദികള്‍ക്കും ഒരു ചുട്ടമറുപടിയായി ചേര്‍ത്തിട്ടുണ്ട്. ക്നനായിക്കാരുടെ ഇത്തരം കെട്ടുകഥകള്‍ ചരിത്രമായി എഴുതുന്നവരുടെ തൊലിക്കട്ടി അപാരമാണ്.

    റമ്പാന്‍പാട്ട്, വീരടിയാന്‍പാട്ട്, മാര്‍ഗംകളിയൊക്കെയാണ് ഇവരുടെ 1700 കൊല്ലങ്ങളുടെ ചരിത്രത്തിനുള്ള ആധാരം. കൂടിയാല്‍ മൂന്നോ നാലോ നൂറ്റാണ്ടു പഴക്കമുള്ള ഈ കൃതികളാണ് രണ്ടു തോമ്മമാരുടെയും
    ചരിത്രംപറഞ്ഞു മനുഷ്യനെ പറ്റിക്കുന്നത്. ഒന്ന് ഒരു
    കച്ചവടതോമ്മായും മറ്റേതു ഒരു അവിശ്വാസിതോമ്മായും.

    തോമ്മാശ്ലീഹായുടെ ഒന്നാംനൂറ്റാണ്ടുമുതലുള്ള കുരിശുകള്‍ ഇവരുടെ അധീനതയില്‍ ഉണ്ടെന്നു ചിലര്‍ അവകാശവാദം മുഴക്കുന്നു. കോന്‍സ്സ്റ്റാന്റ്റിന്‍ ചക്രവര്‍ത്തിക്ക് മുമ്പ് കുരിശിനെ ഒരു വിശുദ്ധ ചിന്ഹം ആയിട്ടു കരുതിയിരുന്നുമില്ല. പിന്നെ എങ്ങനെ മൂന്നാംനൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ കുരിശുകള്‍ വന്നുവെന്ന് ഏതെങ്കിലും ഒരു ശുദ്ധരക്തവാദിക്കു തെളിയിക്കാമോ? ഇവരൊന്നു സൂക്ഷിച്ചു
    കണ്ണാടിയില്‍ നോക്കിയിരുന്നുവെങ്കില്‍ ഇവരുടെ തനി ആദിദ്രാവിഡരക്തം തിരിച്ചറിയുമായിരുന്നു.

    1910നു മുമ്പ് ക്നായിക്കാര്‍ മറ്റുള്ള ക്രിസ്ത്യാനികളില്‍ നിന്നും വിവാഹം കഴിച്ചാല്‍ ഇവര്‍ക്ക് ഊരുവിലക്കില്ലായിരുന്നു.
    72 പദവികള്‍ അടങ്ങിയ ഇരവികോര്ത്തന്‍ ശാസനവും തരിശാപ്പള്ളി ശാസനവുമൊക്കെ ഇവര്‍ക്ക് ചെമ്പുതകിടില്‍ രാജാക്കന്‍മാര്‍ കൊടുത്ത അധികാരങ്ങളായി പറയുന്നു. ഈ എഴുപത്തിരണ്ടു അധികാരങ്ങള് നൂറ്റാണ്ടുകളായി ഇവുടുത്തെ ദ്രാവിഡ പുലയ പറയ ജാതികള്‍ക്കുമുണ്ടായിരുന്നു. പിന്നെ എങ്ങനെ ഇവര്‍ മേല്പ്പറഞ്ഞ ആദി ജാതികളെക്കാള്‍ ശുദ്ധരക്തം തങ്ങളുടെ ശിരകളില്‍ ഒഴുക്കും.

    ഭൂമുഖത്തു ഒരു മാനവജാതിയും 1600 വര്‍ഷത്തെ ശുദ്ധരക്തവാദം അവകാശപ്പെടുന്നില്ല. അങ്ങനെ ഒരു രക്തശുദ്ധിയെ അതിജീവിക്കുവാന്‍ സാധ്യവുമല്ല. തെക്കുംഭാഗരും വടക്കുംഭാഗരും പറയരും പുലയരും
    തമ്മില്‍ പരസ്പരസാമ്യമുണ്ട്‌. എന്നാല്‍ യഹൂദന്‍മാരുമായി ക്നനായിക്കാര്‍ക്ക് യാതൊരു സാമ്യവുമില്ല. പോര്‍ട്ടുഗീസുകാര്‍ ചിലരുടെ ഓലപ്പുരകള്‍ പൊളിച്ചു അകത്തു കേറിയതുകൊണ്ട് ഏതാനും വെളുത്ത നിറമുള്ള ക്നാനായിക്കാരുമുണ്ടായി. സഹ്രാബ്ദങ്ങള്‍ ഇവിടെ വസിച്ച യഹൂദന്മാര്‍ അവരുടെ നിറം മങ്ങാതെതന്നെ യഹൂദദേശത്തേക്ക് മടങ്ങിപ്പോയി.

    ഇവര്‍ ക്നനായിക്കാരെങ്കില്‍ ഇന്ന് നിലവിലുള്ള ഇവരുടെ പ്രാകൃത ചണ്ടാലസംസ്ക്കാരങ്ങളൊക്കെ അവസാനിപ്പിച്ചു കൂടെ? ഇത്ര വലിയ സംസ്ക്കാരം പുലമ്പുന്ന ക്നനായിക്കാര്‍ എന്തേ ഒരുവന്‍പോലും തങ്ങളുടെ പൈതൃകമായ പേര്‍ഷ്യന്‍ഭാഷ സംസാരിക്കാത്തത്. യെഹൂദന്മാരില്‍ ഭൂരിഭാഗംപേരും ഹീബ്രു ഭംഗിയായി കൈകാര്യംചെയ്തിരൂന്നു.

    പത്തൊന്‍പതാം നൂറ്റാണ്ടിനുമുമ്പ് ഇവര്‍ക്ക് ഒരു ക്നനായി ബിഷപ്പ് പോലുമില്ലായിരുന്നു. 365 എന്നുള്ള കൃത്യമായ ക്രിസ്ത്യന്‍ വര്‍ഷം എങ്ങനെ കണക്കു കൂട്ടിയെന്നും അറിയത്തില്ല. അന്ന്
    കൊല്ലവര്‍ഷം ആരംഭിച്ചിട്ടില്ലായിരുന്നു. അക്രൈസ്തവ അനീതി നിറഞ്ഞ ആ ക്നനായ് പദമെങ്കിലും ഇവര്‍ക്ക്മാറ്റി സ്വന്തം നാടിന്‍റെ മക്കളെന്നു അഭിമാനിച്ചു കൂടെ.? ആദി പുലയരും പറയരും മഹത്തായ ഒരു സംസ്ക്കാരത്തിന്‍റെ ഉടമകളായിരുന്നു. പുലയ ചണ്ടാള ജാതികളെ മാറ്റി നിറുത്തി എങ്ങനെ ക്നനായിക്കാരും സീറോക്കാരും തങ്ങളുടെ പൈതൃകമായ സംസ്ക്കാരത്തെ ഇല്ലാതാക്കും?

    ReplyDelete
  2. ഇത്ര ആട്ട്യതവും, തൊലി നിറവും, കുലീനതയും ഇട തോരാതെ സ്വയം പ്രസംഗിച്ചു നടക്കുന്ന തെക്കുംഭാഗര്‍, താഴെ ഞാന്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കൂടി പറയുകയാണെങ്കില്‍ നന്നായിരുന്നേനെ! സത്യത്തിന്റെ മുഖം തെക്കും ഭാഗര്‍ക്ക് വിക്രുതമായെ തോന്നൂ...........!!!!!!

    1975 മുന്‍പുവരെ ഇവര്‍ ആരായിരുന്നു എന്ന് ഒരു അവലോകനം:
    അവര്‍ ഒന്നടങ്കം കൂലിപ്പണിക്കാര്‍ ആയിരുന്നു? എനിക്കറിയാവുന്ന തെക്കും ഭാഗര്‍, വടക്കുംഭാഗരുടെ പറമ്പില്‍ കൂലിക്ക് കണ്ഠം പൂട്ട്‌, ഞാറു നടീല്‍, കൊയ്ത്ത്, കപ്പ വാട്ട്, പെണ്ണുങ്ങള്‍- കപ്പ പൊളി, ഇഞ്ചി ചിരണ്ട്, മഞ്ഞള്‍ വാട്ട്, ഇങ്ങനെ ഉള്ള കൂലിവേലയുമായി ജീവിചിരുന്നതായാണ് ഞാനും എന്റെ നാട്ടുകാരും കണ്ടിരിക്കുന്നത്. അങ്ങനെ പോകുന്നു അവരുടെ വംശത്തിന്റെ എന്ടോഗാമി>>>>>>! 1970 കളില്‍ ഇക്കൂട്ടര്‍ നേര്സു ആയി അമേരിക്കയില്‍ കയറി കൂടാന്‍ സ്രെമം തുടങ്ങിവയ്ക്കുകയും അങ്ങനെ അമേരിക്കയില്‍ വന്നവരിലൂടെ, അവരുടെ ആശ്രിതരെ കൊണ്ടുവരാന്‍ തുടങ്ങുകയും ചെയ്തതോടു കൂടി കൂലിപ്പണിക്കാര്‍, കുരുമുളക്ചീരു, പഴയ പത്രം ഒക്കെ വാങ്ങാന്‍ വന്നിരുന്നവരുടെ എല്ലാവരുടെയും അടുപ്പില്‍ തീ പുകയാന്‍ തുടങ്ങി. അതോടെ വന്‍ നിരക്കില്‍, ഇവിടെ വന്നവരുടെ ആശ്രിതരെയും, അല്ലാതെയും ഉള്ളവരെയും (എല്ലാം ബെന്ദക്കാര്‍ ആണല്ലോ!) നേര്സേസ് ഐഡ് ആയി കൊണ്ടുവന്നതോട് കൂടി കൂലിപ്പനിക്കാരുടെ എണ്ണം നന്നേ കുറഞ്ഞു. എന്നാലും ഇപ്പോഴും വിദേശങ്ങളില്‍ പോകാന്‍ സാധിക്കാഞ്ഞ ഈ സിംപ്ലന്മാര്‍ എന്ന് സ്വയം പ്രക്യാപിച്ചു നടക്കുന്നവരുടെ വാല്‍ കഷ്ണങ്ങള്‍, നാട്ടില്‍ കൂടി തെണ്ടി തിരിഞ്ഞു നിറം കൊണ്ട് മലവേടന്മാരെകാട്ടിലും കഷ്ടമായി ഇന്നും അലവലാതികളായി നടപ്പുണ്ട്. ആ മലവേടന്മാര്‍ ആരുടെ മക്കളാണോ ആവോ എന്ന് ഞാന്‍ ചോദിച്ചു പോകുകയാണ്! ഇവറ്റകളുടെ വേരുരു സവിശേഷത എന്താന്നാല്‍, കള്ളവാറ്റു ചാരായം വീട്ടില്‍ ഉണ്ടാക്കിയതിനു അറസ്റ്റു വരിക്കുക, പെണ്ണ് പിടിക്കല്‍, കാശ് വച്ചു ചീട്ടു കളി, അടിച്ചു കെട്ടില്ലാത്ത ജീവിതം എന്നിവയാണ്. വേറൊരു കാര്യം- ഈ അമിതാഭിമാനികളുടെ വേറൊരു സത്യമായ സവിശേഷത എന്തെന്നാല്‍, ഇവരുടെ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും വിദ്യാഭ്യാസം ഇല്ല എന്നുള്ളതാണ്. ഒരു കളച്ടരോ, ഡോക്ടരോ, എന്ജിനീയരോ, ഇവരുടെ ഇടയില്‍ കാണണമെങ്കില്‍ കണിയാന്‍ വന്നു മഷി ഇട്ടാല്‍ പോലും കിട്ടുകയില്ല! ഇവനൊക്കെ ആരെയാണ് ഈ പൊട്ടു കളിപ്പിക്കാന്‍ നോക്കുന്നത്! ഇവന്മാര്‍ ഭൂ ഉടമസ്തമാരും അല്ല എന്നുള്ളതാണ് വേറൊരു സത്യം. ഇവന്മാരില്‍ അധികവും പത്തു സെന്റു ഭൂമിയില്‍ താഴെ ഉള്ളവര്‍ ആണ്/ആയിരുന്നു.

    ഈ ഇല്ലാത്ത കാര്യങ്ങള്‍ പൊക്കിപ്പിടിച്ചു പറഞ്ഞു നടക്കുന്നതിന്റെ സൈക്കൊലോജി പറഞ്ഞാല്‍ ഏതു പൊട്ടനും, രണ്ടു വയസ്സുള്ള കുഞ്ഞുപില്ലേര്‍ക്കുപോലും ഇന്നത്തെ കാലത്ത് മനസ്സിലാകും, ഇവന്മാരുടെ ഇല്ലായ്മ കൊണ്ടാണ് എന്ന്. ഇവര്‍ പറഞ്ഞങ്ങു വലിയ പരസ്യമല്ലേ കൊടുക്കുന്നത്!

    ഇവന്മാര്‍ക്ക് വടക്കുംഭാഗര്‍ സമത്വം കൊടുഞ്ഞതിന്റെ കാര്യങ്ങള്‍ ഇനി പറയാം:
    ഇവരുടെ പൂര്‍വ മാതാവ് തുണി അലക്കുന്ന ഏറ്റാളിച്ചി സ്ത്രീ ആയിരുന്നു. അതിവരുടെ നേതാവിന്റെ ഭാര്യ! അല്ലങ്കില്‍ ഇപ്പോഴുള്ള കനായിക്കാരുടെ വല്യ വലിയ വല്യമ്മ!!! പെണ്‍വിഷയം ഉള്ള നേതാവിന്റെ കൂടെ ഉണ്ടായിരുന്ന കുട്ടി നേതാക്കള്‍ ഏതു/എത്ര പറക്കള്ളിയെയാണോ പുലക്കള്ളിയെയാണോ, മലവേടതിയെയാണോ കൂടെ കിടത്തി കുട്ടി മലവേടന്മാരെ ഉണ്ടാക്കിയത് എന്ന് ഉടയതമ്പുരാന് പോലും അറിയില്ല! എന്തായാലും ഈ പിഴച്ചു നടക്കുന്നവന്മ്മാര്‍ക്ക് കേരളത്തില്‍ ഒരു കുടുംബത്തില്‍ പിറന്നവരും പെണ്ണ് കൊടുക്കില്ല. അതുകൊണ്ട് ആദ്യ കാലങ്ങളില്‍ ഇവന്മ്മാര്‍ക്ക് പെണ്ണ് കിട്ടിയത് മുഴുവനും അവര്‍ണ്ണരെ ആയിരുന്നു. ആയതിനാല്‍, പിന്നീട് ഇവന്മാരുടെ വീടുകളില്‍ തന്നെ ഉണ്ടായ സന്തതി പരമ്പരകളെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കെട്ടേണ്ട ഗെതി കേടു വന്നു. അങ്ങനെ യാണ് ഇവന്മാരെല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അളിയന്മാരായത്!!! അങ്ങനെയാണ് ചാരം കെട്ടികള്‍, സി. കെ. പി., എന്നീ പേരുകള്‍ കൂടാതെ അളിയന്മാര്‍ എന്നാ പേരും കൂടി കിട്ടിയത്. എന്‍ഡോഗാമി പറഞ്ഞു നടക്കുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലായില്ലേ!

    വേറൊരു സത്യം പറഞ്ഞാല്‍ എന്താണന്നോ! മുസ്ലീങ്ങളുടെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും അവര്‍ ജൂദരെയും ക്രിത്യാനികളെയും കോപ്പിചെയ്തു അതില്‍ തിരി മറി ചെയ്തു ഉണ്ടാക്കി എടുത്ത ഒരു മതം ആണെന്ന്. അത് പോലെ തന്നെ, വടക്കും ഭാഗരുടെ തെക്കായി താമസിച്ചു, വടക്കര്‍ക്ക് കൂലിവേല ചെയ്തു ജീവിച്ചിരുന്ന ഇക്കൂട്ടര്‍, വടക്കരുടെ സംസ്കാരം നന്നായി പഠിച്ചെടുത്തു അപ്പാടെ കോപ്പി ചെയ്തു. കോപ്പി അല്ലെന്നു വരുത്തി തീര്‍ക്കാന്‍ അല്‍പ സ്വല്പം മാറ്റങ്ങള്‍ വരുത്തി, മുസ്ലീങ്ങള്‍ പോലെ, ഇത്തിള്‍കണ്ണിയായി എവിടെയും ഗതികിട്ടാ പ്രേതം പോലെ അന്നും ഇന്നും വടക്കുംഭാഗര്‍ക്ക് ഒരു ശല്യമായി കൂടെ കൂടിയിരിക്കുകയാണ് വിളിക്കാത്ത അധിദിയായ ഈച്ചപോലെ, എന്ടോഗാമി വിളിച്ചു കൂവുന്ന നാണം എന്ന ഒന്ന് തൊട്ടു തേച്ചിട്ടില്ലാത്ത ഈ കള്ള അളിയന്‍ കുറുക്കന്മാര്‍ !!!

    ReplyDelete