Translate

Sunday, January 18, 2015

Another Ex- Sister speaks...

By Shevlin Sebastian 
A few days ago, Sr. Regina spoke in public for the first time about why she left the Franciscan Claris Congregation at Irinjalakuda ten years ago. This was at a symposium on the problems faced by nuns, organised by the Kerala Catholic Federation at Thrissur.
She says the primary reason was the vow of obedience that she had taken when she became a nun. “The superiors demanded blind loyalty,” she says. “They felt that they had been appointed by God and had to be obeyed all the time. I did not agree to that.”
Regina says that the superiors failed to respect a person’s individuality and feelings and did not encourage the development of a person’s God-given talents. “Everybody should be equal before God,” she says.
She says the lack of freedom was soul-sapping. “We are unable to take an individual initiative to help the people,” she says.
After 20 years as a nun, Sr. Regina could not take it any more. She got permission from the superiors and walked out in 1999. And, like in the case of Sr. Jesme, Regina’s family, the Valiyaveetils from Thrissur, tried to discourage her.
“They said that if I had any difficulty I should resolve it through discussion with my superiors,” she says. “But I tried that for so many years and it did not work.”
Thankfully, because she is a professor of history at St. Aloysius College, Thrissur, she had a good salary. With that she was able to rent a house near the college campus. Incidentally, Regina holds a doctorate on ‘the origin and development of Kerala Catholics’.
V.K. Joy, the secretary of the federation says that Regina was asked by the audience whether she faced any sexual harassment from priests and nuns, similar to those faced by Sr. Jesme. “I did not experience anything like that,” she says. “In fact, I did not come across anybody who was sexually harassed.”
However, Regina says, she admired the courage shown by Sr. Jesme. “It was good that Sr. Jesme spoke out,” she says. “I support what she has done. People have different experiences.”
Asked why she decided to speak out after so many years, Regina says, “People have asked me to talk about it only now. I want the church to reform itself. I don’t want the nuns to leave the convents. Instead, the conditions inside should improve.”
But there has already been a negative fall-out. “Less and less girls are opting to become a nun these days,” says Regina.
(The New Indian Express, Kochi)

2 comments:

  1. whatsApp ലൂടെ എന്റെ ഒരു സ്നേഹിതന്‍ ഇന്നലെ എന്നോട്ചോദിച്ചു "കര്‍ത്താവിന്റെ മണവാട്ടിമാരെ നാം "സിസ്റ്റര്‍ " എന്ന് വിളിക്കുമ്പോള്‍ (പാവം കര്‍ത്താവിനെ വിടൂ) ഹിതമോടെയോ അവിഹിതമായോ ഇവരെ പ്രാപിച്ച പുരോഹിത//മെത്രാന്‍//കര്‍ദദ്നാളന്മാരെ നാം (റെവ് .ഫാദര്‍ നു പകരം) "അളിയാ" എന്നല്ലേ വിളിക്കേണ്ടതെന്ന് "?! തരിച്ചുപോയി , ചിരിച്ചുപോയി//ഇനിയും നമുക്ക് ചിന്തിച്ചു പോകാം... ഇതുപോലെ എത്ര വിശ്വസുന്ദരിമാരു ഒരമ്മകൂടിയാകാതീ മണ്ണില്‍,മോഹങ്ങളുടെ ശവപ്പറമ്പില്‍ കാലത്തിന്റെ ചിതലരിച്ച്പോയി? ഹോ! സഭചെയ്ത ചതി!!!

    ReplyDelete
  2. കന്യാസ്ത്രി ഭ്രാന്താലയത്തിൽനിന്നു പുറത്തു ചാടി തൃശൂരുള്ള എൽത്തുരുത്തിൽ മാന്യമായി ജീവിക്കുന്ന സഹോദരി രജീനായ്ക്ക് അഭിനന്ദനങ്ങൾ. ജസ്മിയെപ്പോലെയോ മേരി ചാണ്ടിയെപ്പോലെയോ അവരുടെ ഉള്ളിൽ പിടച്ചിരുന്ന നീറുന്ന പ്രശ്നങ്ങളെ അവരൊന്നും പുറത്തു വിടുന്നില്ല. കാരണം, അവർ കൊവേന്തക്കാരുടെ അധീനതയിലുള്ള ഒരു കോളേജിലെ ചരിത്ര അദ്ധ്യാപികയാണ്. എനിയ്ക്ക് ആ കോളെജിനെപ്പറ്റി അറിയാം. ഞാനും ആരംഭ കാലത്തിൽ അതേ കോളേജിലെ ഒരദ്ധ്യാപകനായിരുന്നു.

    അക്കാലത്തെ വിക്രമന്മാരായ പുരോഹിതരെല്ലാം തന്നെ യമ പുരിയിൽ അല്ലെങ്കിൽ സ്വർഗസ്ഥനായ പിതാവിന്റെ സമീപം എത്തിക്കഴിഞ്ഞു. ഒരേ അച്ചുതണ്ടിൽ വാർത്തെടുത്ത ഒരിയ്ക്കലും മാറ്റപ്പെടാത്ത സ്വഭാവ ഗുണങ്ങളുള്ള മനുഷ്യരെന്നു തോന്നിക്കുന്ന പുരോഹിതരുടെ ഒരു വാസ സ്ഥലമാണ് എൽത്തുരുത്ത് കൊവേന്ത. കഥകളെഴുതാൻ ഒരു പുസ്തകം മുഴുവനായി വേണ്ടി വരും. പക്ഷെ വിസ്തരിക്കുന്നില്ല.
    എൽത്തുരുത്തു കോളേജ് ഗോസ്സിപ്പ് പറഞ്ഞു നടക്കുന്ന കൊവേന്ത പുരോഹിതരുടെ ഒരു ഒരു സ്ഥാപനമാണ്. വക്ര ബുദ്ധി മാത്രം നിറഞ്ഞിരിക്കുന്ന കൊവേന്ത പുരോഹിതരെപ്പോലുള്ളവർ മറ്റു സന്യസ്ഥ സഭകളിൽ ഉണ്ടായിരിക്കില്ല. പണം കുന്നുകൂടിയിരിക്കുന്നതു കൊണ്ട് മനുഷ്യത്വം ആ സഭയിൽ ലവ ലേശവുമില്ല. പ്രഗത്ഭനായ ഒരദ്ധ്യാപകൻ ശ്രീ പുലിക്കുന്നേൽ സാറു പോലും കൊവേന്ത പുരോഹിതരുടെ ബലിയാടാവുകയായിരുന്നു.


    ഇത്രമാത്രം നിന്ദ്യതരായ പുരോഹിതർ നടത്തുന്ന ഒരു സ്ഥാപനത്തിൽ സ്ത്രീകൾ എങ്ങനെ അവിടെ ജോലി ചെയ്യുന്നുവെന്നതും വിസ്മയകരമാണ്. ഞാനവിടെ ജോലി ചെയ്യുന്ന കാലത്ത് അവിടുത്തെ വൈസ്പ്രിൻസിപ്പാൾ ഒരു നീചനായ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ പ്രോഫസറായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തെപ്പറ്റി ഒരു ചുക്കും അറിയാൻ പാടില്ലാഞ്ഞ അദ്ദേഹത്തിനു ഡിഗ്രി കൊടുത്ത യൂണിവേഴ്സിറ്റിയെ പഴിക്കണം. ആയാൾ അവിടെനിന്നു വിരമിച്ചതും പിള്ളേരുടെ ഭാവിക്കു നല്ലതായി കാണും. അയാളെ ഞാൻ ഓർക്കുന്നു, എന്നെ കാണുമ്പോഴേ പറയും, " മാഷെ, മാഷിനൊന്നും തോന്നരുത്, ഞങ്ങൾക്ക് കാഞ്ഞിരപ്പള്ളി, പാലാ പ്രദേശങ്ങളിലുള്ള ജനത്തെ ഇഷ്ടമില്ല" ഇത്രമാത്രം സങ്കുചിതനായിരുന്ന അയാളുടെ മനസിലെ ആത്മീയത എവിടെയെന്നും പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. ജന്മനാ വിക്കുണ്ടായിരുന്ന അയാൾ വിരോധമുള്ളവരുടെ ചെറിയ കുറ്റങ്ങൾപോലും കണ്ടുപിടിച്ച് വലിയ കുറ്റങ്ങളാക്കി പെരുപ്പിച്ച് അവരെ തകർക്കുമായിരുന്നു. അത്തരം സാഡിസ്റ്റുകൾ നിറഞ്ഞിരിക്കുന്ന കുരുള കുരുട്ടു ബുദ്ധിക്കാരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

    മനസാക്ഷിയില്ലാതെ വ്യക്തിപരമായി ഉപദ്രവിക്കാൻ മടി കാണിക്കാത്ത ഈ പുരോഹിതരെ പേടിക്കുന്നുണ്ടെങ്കിൽ ആ സഹോദരിയെ പഴിച്ചിട്ട് കാര്യമില്ല. അവിടെ ജോലി ചെയ്യുന്ന കാലത്തോളം അവർക്ക് മനസിലെ പൊട്ടിത്തെറിക്കുന്ന വികാരങ്ങൾ ഒളിച്ചു വെക്കേണ്ടതും നിലനിൽപ്പിനാവശ്യമാണ്. അവിടുത്തെ പുരോഹിതരുടെ അപ്രീതി സമ്പാദിച്ചാൽ തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് സാറിനു സംഭവിച്ചപോലുള്ള ഗതികേടും വരാം. അതിനും കൊവേന്ത ഗുണ്ടകൾ അവസരങ്ങൾ കാത്തു നില്ക്കുന്നുണ്ടാവാം.

    പണ്ടു കാലങ്ങളിൽ പള്ളിയോ സ്ഥാപനമോ സംരക്ഷിച്ചിരുന്നത് അതാതു പ്രദേശങ്ങളിലെ അല്മേനികളായിരുന്നു. പുരോഹിത സ്ഥാപനങ്ങൾ അന്ന് സ്വന്തമെന്നു തോന്നിയിരുന്നു. പുരോഹിതർക്ക് സ്വത്ത് സമ്പാദിച്ചു കൊടുക്കുന്ന നേർച്ച ക്കോഴികളാണ് അല്മേനികളെന്ന് കാലം കഴിഞ്ഞിട്ടും അവരിന്നും മനസിലാക്കിയിട്ടില്ല. നേർച്ചപ്പണം പറ്റി ജീവിക്കുന്ന ഗുണ്ടാകൾ ഈ പുരോഹിതപ്പടയ്ക്ക് ചുറ്റും കാണും. അത്തരം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സിസ്റ്റർ രജീനായ്ക്ക് കഴിഞ്ഞ കാല പീഡന കഥകൾ മറച്ചുവെച്ചേ മതിയാവൂ. അവരൊന്നും പറഞ്ഞില്ലെങ്കിലും സഹികെട്ട് അവർ മഠം ഉപേക്ഷിച്ചതെന്നും വ്യക്തമാണ്. കാരണം, മഠം ഉപേക്ഷിക്കുന്ന തീരുമാനമെടുക്കുക അത്ര എളുപ്പമല്ല.. ശതൃക്കളായ ഒരു സമൂഹത്തിന്റെയിടയിലാണ് അവരിന്നും അദ്ധ്യാപക ജോലി തുടരുന്നത്. അവർ മഠം ഉപേക്ഷിച്ചതുകൊണ്ട് മഠത്തിന് കിട്ടിക്കൊണ്ടിരുന്ന വരുമാനവും നഷ്ടപ്പെട്ടു. ഏതു വിധേനയും പിരിഞ്ഞുപോയ ആ സഹോദരിയുടെ ദു:ഖങ്ങൾ കാണാൻ പുരോഹിത കന്യാസ്ത്രി കൂട്ടങ്ങൾ കാത്തിരിക്കും.

    എല്ത്തുരുത്താശ്രമത്തിൽ താമസിച്ചിരുന്ന പാലാക്കാരൻ എന്റെയൊരു കൊവേന്ത സുഹൃത്തച്ചനെയും ഓർക്കുന്നു. പേര് ഞാൻ മറന്നു പോയി. 'ഉഷ 'എന്ന ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതുകൊണ്ട് ഫാദർ ഉഷായെന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. പാലാക്കാരനെന്ന നിലയിൽ അദ്ദേഹത്തെ പീഡിപ്പിക്കുന്ന കഥകൾ എന്നോടദ്ദേഹം പറഞ്ഞിരുന്ന കാലങ്ങളും ഓർക്കുന്നു. എൽത്തുരുത്ത് കൊവെന്തയോടനുബന്ധിച്ച് അച്ചനാകാൻ പഠിക്കുന്ന പിള്ളേരും (aspirants) താമസിച്ചിരുന്നു. ആ പിള്ളേരെ ദുരുപയോഗം ചെയ്തിരുന്ന രണ്ടുമൂന്നു പുരോഹിതരുടെ കഥകളും ഫാദർ ഉഷ പറയുമായിരുന്നു. എന്തായാലും മഠം ഉപേക്ഷിച്ചു പുറത്തു വന്ന ഈ സഹോദരി ജോലി ചെയ്യുന്നത് തികച്ചും അപകടം പിടിച്ച ഒരു സ്ഥാപനത്തിലാണ്.

    ReplyDelete